"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 17
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 16|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 18|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവേ, ന്യായത്തെ കേള്‍ക്കേണമേകേൾക്കേണമേ, എന്റെ നിലവിളിയെ ശ്രദ്ധിക്കേണമേ. കപടമില്ലാത്ത അധരങ്ങളില്‍നിന്നുള്ളഅധരങ്ങളിൽനിന്നുള്ള എന്റെ പ്രാര്‍ത്ഥനയെപ്രാർത്ഥനയെ ചെവിക്കൊള്ളേണമേ.
 
{{verse|2}} എനിക്കുള്ള വിധി നിന്റെ സന്നിധിയില്‍സന്നിധിയിൽ നിന്നു പുറപ്പെടട്ടെ; നിന്റെ കണ്ണു നേര്‍നേർ കാണുമാറാകട്ടെ.
 
{{verse|3}} നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയില്‍രാത്രിയിൽ എന്നെ സന്ദര്‍ശിച്ചുസന്ദർശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല; എന്റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാന്‍ഞാൻ ഉറെച്ചിരിക്കുന്നു.
 
{{verse|4}} മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ടു ഞാന്‍ഞാൻ നിന്റെ അധരങ്ങളുടെ വചനത്താല്‍വചനത്താൽ നിഷ്ഠൂരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.
 
{{verse|5}} എന്റെ നടപ്പു നിന്റെ ചുവടുകളില്‍ചുവടുകളിൽ തന്നേ ആയിരുന്നു; എന്റെ കാല്‍കാൽ വഴുതിയതുമില്ല.
 
{{verse|6}} ദൈവമേ, ഞാന്‍ഞാൻ നിന്നോടു അപേക്ഷിച്ചിരിക്കുന്നു; നീ എനിക്കുത്തരമരുളുമല്ലോ; നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്റെ അപേക്ഷ കേള്‍ക്കേണമേകേൾക്കേണമേ.
 
{{verse|7}} നിന്നെ ശരണമാക്കുന്നവരെ അവരോടു എതിര്‍ക്കുംന്നവരുടെഎതിർക്കുംന്നവരുടെ കയ്യില്‍നിന്നുകയ്യിൽനിന്നു നിന്റെ വലങ്കയ്യാല്‍വലങ്കയ്യാൽ രക്ഷിക്കുന്നവനായുള്ളോവേ, നിന്റെ അത്ഭുതകാരുണ്യം കാണിക്കേണമേ.
 
{{verse|8}} കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ; എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും
 
{{verse|9}} എന്നെ ചുറ്റിവളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതവണ്ണം നിന്റെ ചിറകിന്റെ നിഴലില്‍നിഴലിൽ എന്നെ മറെച്ചുകൊള്ളേണമേ.
 
{{verse|10}} അവര്‍അവർ തങ്ങളുടെ ഹൃദയത്തെ അടെച്ചിരിക്കുന്നു; വായികൊണ്ടു വമ്പു പറയുന്നു.
 
{{verse|11}} അവര്‍അവർ ഇപ്പോള്‍ഇപ്പോൾ ഞങ്ങളുടെ കാലടി തുടര്‍ന്നുതുടർന്നു ഞങ്ങളെ വളഞ്ഞിരിക്കുന്നു; ഞങ്ങളെ നിലത്തു തള്ളിയിടുവാന്‍തള്ളിയിടുവാൻ ദൃഷ്ടിവെക്കുന്നു.
 
{{verse|12}} കടിച്ചുകീറുവാന്‍കടിച്ചുകീറുവാൻ കൊതിക്കുന്ന സിംഹംപോലെയും മറവിടങ്ങളില്‍മറവിടങ്ങളിൽ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നേ.
 
{{verse|13}} യഹോവേ, എഴുന്നേറ്റു അവനോടെതിര്‍ത്തുഅവനോടെതിർത്തു അവനെ തള്ളിയിടേണമേ. യഹോവേ, എന്റെ പ്രാണനെ നിന്റെ വാള്‍കൊണ്ടുവാൾകൊണ്ടു ദുഷ്ടന്റെ കയ്യില്‍നിന്നുംകയ്യിൽനിന്നും
 
{{verse|14}} തൃക്കൈകൊണ്ടു ലൌകികപുരുഷന്മാരുടെ വശത്തുനിന്നും വിടുവിക്കേണമേ; അവരുടെ ഔഹരി ഈ ആയുസ്സില്‍ആയുസ്സിൽ അത്രേ; നിന്റെ സമ്പത്തുകൊണ്ടു നീ അവരുടെ വയറു നിറെക്കുന്നു; അവര്‍ക്കുംഅവർക്കും പുത്രസമ്പത്തു ധാരാളം ഉണ്ടു; തങ്ങളുടെ ധനശിഷ്ടം അവര്‍അവർ കുഞ്ഞുങ്ങള്‍ക്കുകുഞ്ഞുങ്ങൾക്കു വെച്ചേക്കുന്നു.
 
{{verse|15}} ഞാനോ, നീതിയില്‍നീതിയിൽ നിന്റെ മുഖത്തെ കാണും; ഞാന്‍ഞാൻ ഉണരുമ്പോള്‍ഉണരുമ്പോൾ നിന്റെ രൂപം കണ്ടു തൃപ്തനാകും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 16|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 18|
}}