"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 18
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 17|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 19|
}}
{{SVPM Old Testament}}
 
{{verse|1}} എന്റെ ബലമായ യഹോവേ, ഞാന്‍ഞാൻ നിന്നെ സ്നേഹിക്കുന്നു.
 
{{verse|2}} യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാന്‍ഞാൻ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു.
 
{{verse|3}} സ്തൂത്യനായ യഹോവയെ ഞാന്‍ഞാൻ വിളിച്ചപേക്ഷിക്കയും എന്റെ ശത്രുക്കളുടെ കയ്യില്‍നിന്നുകയ്യിൽനിന്നു രക്ഷപ്രാപിക്കയും ചെയ്യും.
 
{{verse|4}} മരണപാശങ്ങള്‍മരണപാശങ്ങൾ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങള്‍അഗാധപ്രവാഹങ്ങൾ എന്നെ ഭ്രമിപ്പിച്ചു.
 
{{verse|5}} പാതാളപാശങ്ങള്‍പാതാളപാശങ്ങൾ എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടര്‍ന്നുതുടർന്നു പിടിച്ചു.
 
{{verse|6}} എന്റെ കഷ്ടതയില്‍കഷ്ടതയിൽ ഞാന്‍ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവന്‍അവൻ തന്റെ മന്ദിരത്തില്‍നിന്നുമന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പില്‍തിരുമുമ്പിൽ ഞാന്‍ഞാൻ കഴിച്ച പ്രാര്‍ത്ഥനപ്രാർത്ഥന അവന്റെ ചെവിയില്‍ചെവിയിൽ എത്തി.
 
{{verse|7}} ഭൂമി ഞെട്ടിവിറെച്ചു; മലകളുടെ അടിസ്ഥാനങ്ങള്‍അടിസ്ഥാനങ്ങൾ ഇളകി; അവന്‍അവൻ കോപിക്കയാല്‍കോപിക്കയാൽ അവകുലുങ്ങിപ്പോയി.
 
{{verse|8}} അവന്റെ മൂക്കില്‍നിന്നുമൂക്കിൽനിന്നു പുക പൊങ്ങി; അവന്റെ വായില്‍നിന്നുവായിൽനിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു. തീക്കനല്‍തീക്കനൽ അവങ്കല്‍നിന്നുഅവങ്കൽനിന്നു ജ്വലിച്ചു.
 
{{verse|9}} അവന്‍അവൻ ആകാശം ചായിച്ചിറങ്ങി; കൂരിരുള്‍കൂരിരുൾ അവന്റെ കാല്‍ക്കീഴുണ്ടായിരുന്നുകാൽക്കീഴുണ്ടായിരുന്നു.
 
{{verse|10}} അവന്‍അവൻ കെരൂബിനെ വാഹനമാക്കി പറന്നു; അവന്‍അവൻ കാറ്റിന്റെ ചിറകിന്മേലിരുന്നു പറപ്പിച്ചു.
 
{{verse|11}} അവന്‍അവൻ അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി.
 
{{verse|12}} അവന്റെ മുമ്പിലുള്ള പ്രകാശത്താല്‍പ്രകാശത്താൽ ആലിപ്പഴവും തീക്കനലും അവന്റെ മേഘങ്ങളില്‍കൂടിമേഘങ്ങളിൽകൂടി പൊഴിഞ്ഞു.
 
{{verse|13}} യഹോവ ആകാശത്തില്‍ആകാശത്തിൽ ഇടി മുഴക്കി, അത്യുന്നതന്‍അത്യുന്നതൻ തന്റെ നാദം കേള്‍പ്പിച്ചുകേൾപ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു.
 
{{verse|14}} അവന്‍അവൻ അസ്ത്രം എയ്തു അവരെ ചിതറിച്ചു; മിന്നല്‍മിന്നൽ അയച്ചു അവരെ തോല്പിച്ചു.
 
{{verse|15}} യഹോവേ, നിന്റെ ഭര്‍ത്സനത്താലുംഭർത്സനത്താലും നിന്റെ മൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാലും നീര്‍ത്തോടുകള്‍നീർത്തോടുകൾ കാണായ്‍വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങള്‍അടിസ്ഥാനങ്ങൾ വെളിപ്പെട്ടു.
 
{{verse|16}} അവന്‍അവൻ ഉയരത്തില്‍നിന്നുഉയരത്തിൽനിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തില്‍നിന്നുപെരുവെള്ളത്തിൽനിന്നു എന്നെ വലിച്ചെടുത്തു
 
{{verse|17}} ബലമുള്ള ശത്രുവിന്റെ കയ്യില്‍നിന്നുംകയ്യിൽനിന്നും എന്നെ പകെച്ചവരുടെ പക്കല്‍നിന്നുംപക്കൽനിന്നും അവന്‍അവൻ എന്നെ വിടുവിച്ചു; അവര്‍അവർ എന്നിലും ബലമേറിയവരായിരുന്നു.
 
{{verse|18}} എന്റെ അനര്‍ത്ഥദിവസത്തില്‍അനർത്ഥദിവസത്തിൽ അവര്‍അവർ എന്നെ ആക്രമിച്ചു; എന്നാല്‍എന്നാൽ യഹോവ എനിക്കു തുണയായിരുന്നു.
 
{{verse|19}} അവന്‍അവൻ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നില്‍എന്നിൽ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.
 
{{verse|20}} യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.
 
{{verse|21}} ഞാന്‍ഞാൻ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.
 
{{verse|22}} അവന്റെ വിധികള്‍വിധികൾ ഒക്കെയും എന്റെ മുമ്പില്‍മുമ്പിൽ ഉണ്ടു; അവന്റെ ചട്ടങ്ങളെ ഞാന്‍ഞാൻ വിട്ടുനടന്നിട്ടുമില്ല.
 
{{verse|23}} ഞാന്‍ഞാൻ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നേ കാത്തു.
 
{{verse|24}} യഹോവ എന്റെ നീതിപ്രകാരവും അവന്റെ കാഴ്ചയില്‍കാഴ്ചയിൽ എന്റെ കൈകള്‍ക്കുള്ളകൈകൾക്കുള്ള വെടിപ്പിന്‍വെടിപ്പിൻ പ്രകാരവും എനിക്കു പകരം നല്കി.
 
{{verse|25}} ദയാലുവോടു നീ ദയാലു ആകുന്നു; നഷ്കളങ്കനോടു നീ നിഷ്കളങ്കന്‍നിഷ്കളങ്കൻ ;
 
{{verse|26}} നിര്‍മ്മലനോടുനിർമ്മലനോടു നീ നിര്‍മ്മലനാകുന്നുനിർമ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.
 
{{verse|27}} എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.
വരി 62:
{{verse|28}} നീ എന്റെ ദീപത്തെ കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
 
{{verse|29}} നിന്നാല്‍നിന്നാൽ ഞാന്‍ഞാൻ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താല്‍ദൈവത്താൽ ഞാന്‍ഞാൻ മതില്‍മതിൽ ചാടിക്കടക്കും.
 
{{verse|30}} ദൈവത്തിന്റെ വഴി തികവുള്ളതു; യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവര്‍ക്കുംഏവർക്കും അവന്‍അവൻ പരിചയാകുന്നു.
 
{{verse|31}} യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?
 
{{verse|32}} എന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്റെ വഴി കുറവുതീര്‍ക്കുംകയുംകുറവുതീർക്കുംകയും ചെയ്യുന്ന ദൈവം തന്നേ.
 
{{verse|33}} അവന്‍അവൻ എന്റെ കാലുകളെ മാന്‍മാൻ പേടക്കാലക്കു തുല്യമാക്കി, എന്റെ ഗിരികളില്‍ഗിരികളിൽ എന്നെ നിലക്കുമാറാക്കുന്നു.
 
{{verse|34}} അവന്‍അവൻ എന്റെ കൈകള്‍ക്കുകൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങള്‍ഭുജങ്ങൾ താമ്രചാപം കുലെക്കുന്നു.
 
{{verse|35}} നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
 
{{verse|36}} ഞാന്‍ഞാൻ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി; എന്റെ നരിയാണികള്‍നരിയാണികൾ വഴുതിപ്പോയതുമില്ല.
 
{{verse|37}} ഞാന്‍ഞാൻ എന്റെ ശത്രുക്കളെ പിന്തുടര്‍ന്നുപിന്തുടർന്നു പിടിച്ചു; അവരെ മുടിക്കുവോളം ഞാന്‍ഞാൻ പിന്തിരിഞ്ഞില്ല.
 
{{verse|38}} അവര്‍ക്കുംഅവർക്കും എഴുന്നേറ്റുകൂടാതവണ്ണം ഞാന്‍ഞാൻ അവരെ തകര്‍ത്തുതകർത്തു; അവര്‍അവർ എന്റെ കാല്‍കീഴില്‍കാൽകീഴിൽ വീണിരിക്കുന്നു.
 
{{verse|39}} യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിര്‍ത്തവരെഎതിർത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.
 
{{verse|40}} എന്നെ പകെക്കുന്നവരെ ഞാന്‍ഞാൻ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി.
 
{{verse|41}} അവര്‍അവർ നിലവിളിച്ചു; രക്ഷിപ്പാന്‍രക്ഷിപ്പാൻ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവന്‍അവൻ ഉത്തരമരുളിയതുമില്ല.
 
{{verse|42}} ഞാന്‍ഞാൻ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാന്‍ഞാൻ അവരെ കോരിക്കളഞ്ഞു.
 
{{verse|43}} ജനത്തിന്റെ കലഹങ്ങളില്‍നിന്നുകലഹങ്ങളിൽനിന്നു നീ എന്നെ വിടുവിച്ചു; ജാതികള്‍ക്കുജാതികൾക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാന്‍ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
 
{{verse|44}} അവര്‍അവർ കേള്‍ക്കുമ്പോള്‍കേൾക്കുമ്പോൾ തന്നേ എന്നെ അനുസരിക്കും; അന്യജാതിക്കാര്‍അന്യജാതിക്കാർ എന്നോടു അനുസരണഭാവം കാണിക്കും.
 
{{verse|45}} അന്യജാതിക്കാര്‍അന്യജാതിക്കാർ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുര്‍ഗ്ഗങ്ങളില്‍നിന്നുദുർഗ്ഗങ്ങളിൽനിന്നു അവര്‍അവർ വിറെച്ചും കൊണ്ടു വരുന്നു.
 
{{verse|46}} യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവന്‍വാഴ്ത്തപ്പെട്ടവൻ ; എന്റെ രക്ഷയുടെ ദൈവം ഉന്നതന്‍ഉന്നതൻ തന്നേ.
 
{{verse|47}} ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.
 
{{verse|48}} അവന്‍അവൻ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിര്‍ക്കുംന്നവര്‍ക്കുംഎതിർക്കുംന്നവർക്കും മീതെ നീ എന്നെ ഉയര്‍ത്തുന്നുഉയർത്തുന്നു; സാഹസക്കാരന്റെ കയ്യില്‍കയ്യിൽ നിന്നു നീ എന്നെ വിടുവിക്കുന്നു.
 
{{verse|49}} അതുകൊണ്ടു യഹോവേ, ഞാന്‍ഞാൻ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാന്‍ഞാൻ കീര്‍ത്തിക്കുംകീർത്തിക്കും.
 
{{verse|50}} അവന്‍അവൻ തന്റെ രാജാവിന്നു മഹാരക്ഷ നലകുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നേക്കും തന്നേ.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 17|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 19|
}}