"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 24
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 23|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 25|
}}
{{SVPM Old Testament}}
 
{{verse|1}} ഭൂമിയും അതിന്റെ പൂര്‍ണ്ണതയുംപൂർണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവേക്കുള്ളതാകുന്നു.
 
{{verse|2}} സമുദ്രങ്ങളുടെ മേല്‍മേൽ അവന്‍അവൻ അതിനെ സ്ഥാപിച്ചു; നദികളുടെമേല്‍നദികളുടെമേൽ അവന്‍അവൻ അതിനെ ഉറപ്പിച്ചു.
 
{{verse|3}} യഹോവയുടെ പര്‍വ്വതത്തില്‍പർവ്വതത്തിൽ ആര്‍ആർ കയറും? അവന്റെ വിശുദ്ധസ്ഥലത്തു ആര്‍ആർ നിലക്കും?
 
{{verse|4}} വെടിപ്പുള്ള കയ്യും നിര്‍മ്മലഹൃദയവുംനിർമ്മലഹൃദയവും ഉള്ളവന്‍ഉള്ളവൻ . വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവന്‍ഇരിക്കുന്നവൻ .
 
{{verse|5}} അവന്‍അവൻ യഹോവയോടു അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.
 
{{verse|6}} ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവര്‍അന്വേഷിക്കുന്നവർ ഇവര്‍ഇവർ തന്നേ. സേലാ.
 
{{verse|7}} വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍ഉയർത്തുവിൻ ; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍ഉയർന്നിരിപ്പിൻ ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
 
{{verse|8}} മഹത്വത്തിന്റെ രാജാവു ആര്‍ആർ? ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ.
 
{{verse|9}} വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍ഉയർത്തുവിൻ ; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍ഉയർന്നിരിപ്പിൻ ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
 
{{verse|10}} മഹത്വത്തിന്റെ രാജാവു ആര്‍ആർ? സൈന്യങ്ങളുടെ യഹോവ തന്നേ; അവനാകുന്നു മഹത്വത്തിന്റെ രാജാവു. സേലാ.
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 23|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 25|
}}