"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 25
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 24|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 26|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവേ, നിങ്കലേക്കു ഞാന്‍ഞാൻ മനസ്സു ഉയര്‍ത്തുന്നുഉയർത്തുന്നു;
 
{{verse|2}} എന്റെ ദൈവമേ, നിന്നില്‍നിന്നിൽ ഞാന്‍ഞാൻ ആശ്രയിക്കുന്നു; ഞാന്‍ഞാൻ ലജ്ജിച്ചു പോകരുതേ; എന്റെ ശത്രുക്കള്‍ശത്രുക്കൾ എന്റെമേല്‍എന്റെമേൽ ജയം ഘോഷിക്കരുതേ.
 
{{verse|3}} നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല; വെറുതെ ദ്രോഹിക്കുന്നവര്‍ദ്രോഹിക്കുന്നവർ ലജ്ജിച്ചുപോകും.
 
{{verse|4}} യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!
 
{{verse|5}} നിന്റെ സത്യത്തില്‍സത്യത്തിൽ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാന്‍ഞാൻ നിങ്കല്‍നിങ്കൽ പ്രത്യാശവെക്കുന്നു.
 
{{verse|6}} യഹോവേ, നിന്റെ കരുണയും ദയയും ഔര്‍ക്കേണമേഔർക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.
 
{{verse|7}} എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഔര്‍ക്കരുതേഔർക്കരുതേ; യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയനിമിത്തം എന്നെ ഔര്‍ക്കേണമേഔർക്കേണമേ.
 
{{verse|8}} യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവന്‍അവൻ പാപികളെ നേര്‍വ്വഴികാണിക്കുന്നുനേർവ്വഴികാണിക്കുന്നു.
 
{{verse|9}} സൌമ്യതയുള്ളവരെ അവന്‍അവൻ ന്യായത്തില്‍ന്യായത്തിൽ നടത്തുന്നു; സൌമ്യതയുള്ളവര്‍ക്കുംസൌമ്യതയുള്ളവർക്കും തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
 
{{verse|10}} യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവര്‍ക്കുംപ്രമാണിക്കുന്നവർക്കും അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു.
 
{{verse|11}} യഹോവേ, എന്റെ അകൃത്യം വലിയതു; നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.
 
{{verse|12}} യഹോവാഭക്തനായ പുരുഷന്‍പുരുഷൻ ആര്‍ആർ? അവന്‍അവൻ തിരഞ്ഞെടുക്കേണ്ടുന്ന വഴി താന്‍താൻ അവന്നു കാണിച്ചുകൊടുക്കും.
 
{{verse|13}} അവന്‍അവൻ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും.
 
{{verse|14}} യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാര്‍ക്കുംഭക്തന്മാർക്കും ഉണ്ടാകും; അവന്‍അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു.
 
{{verse|15}} എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവന്‍അവൻ എന്റെ കാലുകളെ വലയില്‍നിന്നുവലയിൽനിന്നു വിടുവിക്കും.
 
{{verse|16}} എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ; ഞാന്‍ഞാൻ ഏകാകിയും അരിഷ്ടനും ആകുന്നു.
 
{{verse|17}} എനിക്കു മന:പീഡകള്‍പീഡകൾ വര്‍ദ്ധിച്ചിരിക്കുന്നുവർദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളില്‍നിന്നുസങ്കടങ്ങളിൽനിന്നു എന്നെ വിടുവിക്കേണമേ.
 
{{verse|18}} എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കേണമേ.
 
{{verse|19}} എന്റെ ശത്രുക്കളെ നോക്കേണമേ; അവര്‍അവർ പെരുകിയിരിക്കുന്നു; അവര്‍അവർ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;
 
{{verse|20}} എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ; നിന്നെ ശരണമാക്കിയിരിക്കയാല്‍ശരണമാക്കിയിരിക്കയാൽ ഞാന്‍ഞാൻ ലജ്ജിച്ചുപോകരുതേ.
 
{{verse|21}} നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാന്‍ഞാൻ നിങ്കല്‍നിങ്കൽ പ്രത്യാശവെച്ചിരിക്കുന്നുവല്ലോ.
 
{{verse|22}} ദൈവമേ, യിസ്രായേലിനെ അവന്റെ സകലകഷ്ടങ്ങളില്‍നിന്നുംസകലകഷ്ടങ്ങളിൽനിന്നും വീണ്ടെടുക്കേണമേ.
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 24|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 26|
}}