"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 35" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 35
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 34|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 36|
}}
{{SVPM Old Testament}}
വരി 8:
{{verse|1}} യഹോവേ, എന്നോടു വാദിക്കുന്നവരോടു വാദിക്കേണമേ; എന്നോടു പൊരുതുന്നവരോടു പെരുതേണമേ.
 
{{verse|2}} നീ പലകയും പരിചയും പിടിച്ചു എനിക്കു സഹായത്തിന്നായി എഴുന്നേല്‍ക്കേണമേഎഴുന്നേൽക്കേണമേ.
 
{{verse|3}} നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടെച്ചുകളയേണമേ; ഞാന്‍ഞാൻ നിന്റെ രക്ഷയാകുന്നു എന്നു എന്റെ പ്രാണനോടു പറയേണമേ.
 
{{verse|4}} എനിക്കു ജീവഹാനി വരുത്തുവാന്‍വരുത്തുവാൻ നോക്കുന്നവര്‍ക്കുംനോക്കുന്നവർക്കും ലജ്ജയും അപമാനവും വരട്ടെ; എനിക്കു അനര്‍ത്ഥംഅനർത്ഥം ചിന്തിക്കുന്നവര്‍ചിന്തിക്കുന്നവർ പിന്തിരിഞ്ഞു നാണിച്ചു പോകട്ടെ.
 
{{verse|5}} അവര്‍അവർ കാറ്റിന്നു മുമ്പിലെ പതിര്‍പോലെപതിർപോലെ ആകട്ടെ; യഹോവയുടെ ദൂതന്‍ദൂതൻ അവരെ ഔടിക്കട്ടെ.
 
{{verse|6}} അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ആകട്ടെ; യഹോവയുടെ ദൂതന്‍ദൂതൻ അവരെ പിന്തുടരട്ടെ.
 
{{verse|7}} കാരണം കൂടാതെ അവര്‍അവർ എനിക്കായി വല ഒളിച്ചുവെച്ചു; കാരണം കൂടാതെ അവര്‍അവർ എന്റെ പ്രാണന്നായി കുഴി കുഴിച്ചിരിക്കുന്നു.
 
{{verse|8}} അവന്‍അവൻ വിചാരിയാതെ അവന്നു അപായം ഭവിക്കട്ടെ; അവന്‍അവൻ ഒളിച്ചുവെച്ച വലയില്‍വലയിൽ അവന്‍അവൻ തന്നേ കുടുങ്ങട്ടെ; അവന്‍അവൻ അപായത്തില്‍അപായത്തിൽ അകപ്പെട്ടുപോകട്ടെ.
 
{{verse|9}} എന്റെ ഉള്ളം യഹോവയില്‍യഹോവയിൽ ആനന്ദിക്കും; അവന്റെ രക്ഷയില്‍രക്ഷയിൽ സന്തോഷിക്കും;
 
{{verse|10}} യഹോവേ, നിനക്കു തുല്യന്‍തുല്യൻ ആര്‍ആർ? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യില്‍നിന്നുംകയ്യിൽനിന്നും എളിയവനും ദരിദ്രനുമായവനെ കവര്‍ച്ചക്കാരന്റെകവർച്ചക്കാരന്റെ കയ്യില്‍നിന്നുംകയ്യിൽനിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികള്‍അസ്ഥികൾ ഒക്കെയും പറയും.
 
{{verse|11}} കള്ളസ്സാക്ഷികള്‍കള്ളസ്സാക്ഷികൾ എഴുന്നേറ്റു ഞാന്‍ഞാൻ അറിയാത്ത കാര്യം എന്നോടു ചോദിക്കുന്നു.
 
{{verse|12}} അവര്‍അവർ എനിക്കു നന്മെക്കു പകരം തിന്മചെയ്തു എന്റെ പ്രാണന്നു അനാഥത്വം വരുത്തുന്നു.
 
{{verse|13}} ഞാനോ, അവര്‍അവർ ദീനമായ്ക്കിടന്നപ്പോള്‍ദീനമായ്ക്കിടന്നപ്പോൾ രട്ടുടുത്തു; ഉപവാസംകൊണ്ടു ഞാന്‍ഞാൻ ആത്മതപനം ചെയ്തു; എന്റെ പ്രാര്‍ത്ഥനപ്രാർത്ഥന എന്റെ മാര്‍വ്വിടത്തിലേക്കുമാർവ്വിടത്തിലേക്കു മടങ്ങിവന്നു.
 
{{verse|14}} അവന്‍അവൻ എനിക്കു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാന്‍ഞാൻ പെരുമാറി; അമ്മയെക്കുറിച്ചു ദുഃഖിക്കുന്നവനെപ്പോലെ ഞാന്‍ഞാൻ ദുഃഖിച്ചു കുനിഞ്ഞുനടന്നു.
 
{{verse|15}} അവരോ എന്റെ വീഴ്ചയിങ്കല്‍വീഴ്ചയിങ്കൽ സന്തോഷിച്ചു കൂട്ടംകൂടി; ഞാന്‍ഞാൻ അറിയാത്ത അധമന്മാര്‍അധമന്മാർ എനിക്കു വിരോധമായി കൂടിവന്നു. അവര്‍അവർ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു.
 
{{verse|16}} അടിയന്തരങ്ങളില്‍അടിയന്തരങ്ങളിൽ കോമാളികളായ വഷളന്മാരെപ്പോലെ അവര്‍അവർ എന്റെ നേരെ പല്ലു കടിക്കുന്നു.
 
{{verse|17}} കര്‍ത്താവേകർത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശത്തില്‍നിന്നുനാശത്തിൽനിന്നു എന്റെ പ്രാണനെയും ബാലസിംഹങ്ങളുടെ വശത്തുനിന്നു എന്റെ ജിവനെയും വിടുവിക്കേണമേ.
 
{{verse|18}} ഞാന്‍ഞാൻ മഹാസഭയില്‍മഹാസഭയിൽ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്തുതിക്കും.
 
{{verse|19}} വെറുതെ എനിക്കു ശത്രുക്കളായവര്‍ശത്രുക്കളായവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകെക്കുന്നവര്‍പകെക്കുന്നവർ കണ്ണിമെക്കയുമരുതേ.
 
{{verse|20}} അവര്‍അവർ സമാധാനവാക്കു സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു.
 
{{verse|21}} അവര്‍അവർ എന്റെ നേരെ വായ്പിളര്‍ന്നുവായ്പിളർന്നു: നന്നായി, ഞങ്ങള്‍ഞങ്ങൾ സ്വന്തകണ്ണാല്‍സ്വന്തകണ്ണാൽ കണ്ടു എന്നു പറഞ്ഞു.
 
{{verse|22}} യഹോവേ, നീ കണ്ടുവല്ലോ; മൌനമായിരിക്കരുതേ; കര്‍ത്താവേകർത്താവേ, എന്നോടകന്നിരിക്കരുതേ,
 
{{verse|23}} എന്റെ ദൈവവും എന്റെ കര്‍ത്താവുമായുള്ളോവേകർത്താവുമായുള്ളോവേ, ഉണര്‍ന്നുഉണർന്നു എന്റെ ന്യായത്തിന്നും വ്യവഹാരത്തിന്നും ജാഗരിക്കേണമേ.
 
{{verse|24}} എന്റെ ദൈവമായ യഹോവേ, നിന്റെ നീതിപ്രകാരം എനിക്കു ന്യായം പാലിച്ചു തരേണമേ; അവര്‍അവർ എന്നെക്കുറിച്ചു സന്തോഷിക്കരുതേ.
 
{{verse|25}} അവര്‍അവർ തങ്ങളുടെ ഹൃദയത്തില്‍ഹൃദയത്തിൽ: നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങള്‍ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ.
 
{{verse|26}} എന്റെ അനര്‍ത്ഥത്തില്‍അനർത്ഥത്തിൽ സന്തോഷിയക്കുന്നവര്‍സന്തോഷിയക്കുന്നവർ ഒരുപോലെ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ, എന്റെ നേരെ വമ്പുപറയുന്നവര്‍വമ്പുപറയുന്നവർ ലജ്ജയും അപമാനവും ധരിക്കട്ടെ.
 
{{verse|27}} എന്റെ നീതിയില്‍നീതിയിൽ പ്രസാദിക്കുന്നവര്‍പ്രസാദിക്കുന്നവർ ഘോഷിച്ചാനന്ദിക്കട്ടെ. തന്റെ ദാസന്റെ ശ്രേയസ്സില്‍ശ്രേയസ്സിൽ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവന്‍മഹത്വമുള്ളവൻ എന്നിങ്ങനെ അവര്‍അവർ എപ്പോഴും പറയട്ടെ.
 
{{verse|28}} എന്റെ നാവു നിന്റെ നീതിയെയും നാളെല്ലാം നിന്റെ സ്തുതിയെയും വര്‍ണ്ണിക്കുംവർണ്ണിക്കും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 34|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 36|
}}