"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 38" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 38
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 37|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 39|
}}
{{SVPM Old Testament}}
വരി 8:
{{verse|1}} യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ. ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ.
 
{{verse|2}} നിന്റെ അസ്ത്രങ്ങള്‍അസ്ത്രങ്ങൾ എന്നില്‍എന്നിൽ തറെച്ചിരിക്കുന്നു; നിന്റെ കൈ എന്റെ മേല്‍മേൽ ഭാരമായിരിക്കുന്നു.
 
{{verse|3}} നിന്റെ നീരസം ഹേതുവായി എന്റെ ദേഹത്തില്‍ദേഹത്തിൽ സൌഖ്യമില്ല; എന്റെ പാപം ഹേതുവായി എന്റെ അസ്ഥികളില്‍അസ്ഥികളിൽ സ്വസ്ഥതയുമില്ല.
 
{{verse|4}} എന്റെ അകൃത്യങ്ങള്‍അകൃത്യങ്ങൾ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു.
 
{{verse|5}} എന്റെ ഭോഷത്വംഹേതുവായി എന്റെ വ്രണങ്ങള്‍വ്രണങ്ങൾ ചീഞ്ഞുനാറുന്നു.
 
{{verse|6}} ഞാന്‍ഞാൻ കുനിഞ്ഞു ഏറ്റവും കൂനിയിരിക്കുന്നു; ഞാന്‍ഞാൻ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.
 
{{verse|7}} എന്റെ അരയില്‍അരയിൽ വരള്‍ചവരൾച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തില്‍ദേഹത്തിൽ സൌഖ്യമില്ല.
 
{{verse|8}} ഞാന്‍ഞാൻ ക്ഷീണിച്ചു അത്യന്തം തകര്‍ന്നിരിക്കുന്നുതകർന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാന്‍ഞാൻ അലറുന്നു. കര്‍ത്താവേകർത്താവേ, എന്റെ ആഗ്രഹം ഒക്കെയും നിന്റെ മുമ്പില്‍മുമ്പിൽ ഇരിക്കുന്നു. എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല.
 
{{verse|10}} എന്റെ നെഞ്ചിടിക്കുന്നു; ഞാന്‍ഞാൻ വശംകെട്ടിരിക്കുന്നു; എന്റെ കണ്ണിന്റെ വെളിച്ചവും എനിക്കില്ലാതെയായി.
 
{{verse|11}} എന്റെ സ്നേഹിതന്മാരും കൂട്ടുകാരും എന്റെ ബാധ കണ്ടു മാറിനിലക്കുന്നു; എന്റെ ചാര്‍ച്ചക്കാരുംചാർച്ചക്കാരും അകന്നുനിലക്കുന്നു.
 
{{verse|12}} എനിക്കു പ്രാണഹാനി വരുത്തുവാന്‍വരുത്തുവാൻ നോക്കുന്നവര്‍നോക്കുന്നവർ കണിവെക്കുന്നു; എനിക്കു അനര്‍ത്ഥംഅനർത്ഥം അന്വേഷിക്കുന്നവര്‍അന്വേഷിക്കുന്നവർ വേണ്ടാതനം സംസാരിക്കുന്നു; അവര്‍അവർ ഇടവിടാതെ ചതിവു ചിന്തിക്കുന്നു.
 
{{verse|13}} എങ്കിലും ഞാന്‍ഞാൻ ചെകിടനെപ്പോലെ കേള്‍ക്കാതെകേൾക്കാതെ ഇരുന്നു; വായ്തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.
 
{{verse|14}} ഞാന്‍ഞാൻ , കേള്‍ക്കാത്തകേൾക്കാത്ത മനുഷ്യനെപ്പോലെയും വായില്‍വായിൽ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു.
 
{{verse|15}} യഹോവേ, നിങ്കല്‍നിങ്കൽ ഞാന്‍ഞാൻ പ്രത്യാശ വെച്ചിരിക്കുന്നു; എന്റെ ദൈവമായ കര്‍ത്താവേകർത്താവേ, നീ ഉത്തരം അരുളും.
 
{{verse|16}} അവര്‍അവർ എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാന്‍ഞാൻ പറഞ്ഞു; എന്റെ കാല്‍കാൽ വഴുതുമ്പോള്‍വഴുതുമ്പോൾ അവര്‍അവർ എന്റെ നേരെ വമ്പു പറയുമല്ലോ.
 
{{verse|17}} ഞാന്‍ഞാൻ ഇടറി വീഴുമാറായിരിക്കുന്നു; എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പില്‍മുമ്പിൽ ഇരിക്കുന്നു.
 
{{verse|18}} ഞാന്‍ഞാൻ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു.
 
{{verse|19}} എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവര്‍ബലവുമുള്ളവർ. എന്നെ വെറുതെ പകെക്കുന്നവര്‍പകെക്കുന്നവർ പെരുകിയിരിക്കുന്നു.
 
{{verse|20}} ഞാന്‍ഞാൻ നന്മ പിന്തുടരുകയാല്‍പിന്തുടരുകയാൽ അവര്‍അവർ എനിക്കു വിരോധികളായി നന്മെക്കു പകരം തിന്മ ചെയ്യുന്നു.
 
{{verse|21}} യഹോവേ, എന്നെ കൈവിടരുതേ; എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ.
 
{{verse|22}} എന്റെ രക്ഷയാകുന്ന കര്‍ത്താവേകർത്താവേ, എന്റെ സഹായത്തിന്നു വേഗം വരേണമേ.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 37|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 39|
}}