{{verse|1}} എന്റെ നീതിയായ ദൈവമേ, ഞാന്‍ഞാൻ വിളിക്കുമ്പോള്‍വിളിക്കുമ്പോൾ ഉത്തരമരുളേണമേ; ഞാന്‍ഞാൻ ഞെരുക്കത്തില്‍ഞെരുക്കത്തിൽ ഇരുന്നപ്പോള്‍ഇരുന്നപ്പോൾ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപതോന്നി എന്റെ പ്രാര്‍ത്ഥനപ്രാർത്ഥന കേള്‍ക്കേണമേകേൾക്കേണമേ.
{{verse|2}} പുരുഷന്മാരേ, നിങ്ങള്‍നിങ്ങൾ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ.
{{verse|3}} യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിന്‍എന്നറിവിൻ; ഞാന്‍ഞാൻ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോള്‍വിളിച്ചപേക്ഷിക്കുമ്പോൾ അവന്‍അവൻ കേള്‍ക്കുംകേൾക്കും.
{{verse|4}} നടുങ്ങുവിന്‍നടുങ്ങുവിൻ; പാപം ചെയ്യാതിരിപ്പിന്‍ചെയ്യാതിരിപ്പിൻ; നിങ്ങളുടെ കിടക്കമേല്‍കിടക്കമേൽ ഹൃദയത്തില്‍ഹൃദയത്തിൽ ധ്യാനിച്ചു മൌനമായിരിപ്പിന്‍മൌനമായിരിപ്പിൻ. സേലാ.
{{verse|6}} നമുക്കു ആര്‍ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേല്‍മേൽ ഉദിപ്പിക്കേണമേ.
{{verse|7}} ധാന്യവും വീഞ്ഞും വര്‍ദ്ധിച്ചപ്പോള്‍വർദ്ധിച്ചപ്പോൾ അവര്‍ക്കുണ്ടായതിലുംഅവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തില്‍ഹൃദയത്തിൽ നല്കിയിരിക്കുന്നു.
{{verse|8}} ഞാന്‍ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിര്‍ഭയംനിർഭയം വസിക്കുമാറാക്കുന്നതു.