"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 40" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 40
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 39|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 41|
}}
{{SVPM Old Testament}}
 
{{verse|1}} ഞാന്‍ഞാൻ യഹോവെക്കായി കാത്തുകാത്തിരുന്നു; അവന്‍അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.
 
{{verse|2}} നാശകരമായ കുഴിയില്‍നിന്നുംകുഴിയിൽനിന്നും കുഴഞ്ഞ ചേറ്റില്‍നിന്നുംചേറ്റിൽനിന്നും അവന്‍അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേല്‍പാറമേൽ നിര്‍ത്തിനിർത്തി, എന്റെ ഗമനത്തെ സ്ഥീരമാക്കി.
 
{{verse|3}} അവന്‍അവൻ എന്റെ വായില്‍വായിൽ പുതിയോരു പാട്ടുതന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയില്‍യഹോവയിൽ ആശ്രയിക്കും.
 
{{verse|4}} യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യന്‍മനുഷ്യൻ ഭാഗ്യവാന്‍ഭാഗ്യവാൻ .
 
{{verse|5}} എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങള്‍ക്കുഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശന്‍സദൃശൻ ആരുമില്ല; ഞാന്‍ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാല്‍എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.
 
{{verse|6}} ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ ചെവികളെ എനിക്കു തുളെച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല.
 
{{verse|7}} അപ്പോള്‍അപ്പോൾ ഞാന്‍ഞാൻ പറഞ്ഞു; ഇതാ, ഞാന്‍ഞാൻ വരുന്നു; പുസ്തകച്ചുരുളില്‍പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു;
 
{{verse|8}} എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാന്‍ചെയ്‍വാൻ ഞാന്‍ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളില്‍ഉള്ളിൽ ഇരിക്കുന്നു.
 
{{verse|9}} ഞാന്‍ഞാൻ മഹാസഭയില്‍മഹാസഭയിൽ നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാന്‍ഞാൻ അടക്കീട്ടില്ല; യഹോവേ, നീ അറിയുന്നു.
 
{{verse|10}} ഞാന്‍ഞാൻ നിന്റെ നീതിയെ എന്റെ ഹൃദയത്തില്‍ഹൃദയത്തിൽ മറച്ചുവെച്ചില്ല; നിന്റെ വിശ്വസ്തതയും രക്ഷയും ഞാന്‍ഞാൻ പ്രസ്താവിച്ചു; നിന്റെ ദയയും സത്യവും ഞാന്‍ഞാൻ മഹാസഭെക്കു മറെച്ചതുമില്ല.
 
{{verse|11}} യഹോവേ, നിന്റെ കരുണ നീ എനിക്കു അടെച്ചുകളയില്ല; നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.
 
{{verse|12}} സംഖ്യയില്ലാത്ത അനര്‍ത്ഥങ്ങള്‍അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പെട്ടു നോക്കുവാന്‍നോക്കുവാൻ കഴിയാതവണ്ണം എന്റെ അകൃത്യങ്ങള്‍അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം; ഞാന്‍ഞാൻ ധൈര്യഹീനനായിത്തീര്‍ന്നിരിക്കുന്നുധൈര്യഹീനനായിത്തീർന്നിരിക്കുന്നു.
 
{{verse|13}} യഹോവേ, എന്നെ വിടുവിപ്പാന്‍വിടുവിപ്പാൻ ഇഷ്ടം തോന്നേണമേ; യഹോവേ, എന്നെ സഹായിപ്പാന്‍സഹായിപ്പാൻ വേഗം വരേണമേ.
 
{{verse|14}} എനിക്കു ജീവഹാനി വരുത്തുവാന്‍വരുത്തുവാൻ നോക്കുന്നവര്‍നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനര്‍ത്ഥത്തില്‍അനർത്ഥത്തിൽ സന്തോഷിക്കുന്നവര്‍സന്തോഷിക്കുന്നവർ പിന്തിരിഞ്ഞു അപമാനം ഏല്‍ക്കട്ടെഏൽക്കട്ടെ.
 
{{verse|15}} നന്നായി, നന്നായി എന്നു എന്നോടു പറയുന്നവര്‍പറയുന്നവർ തങ്ങളുടെ നാണംനിമിത്തം സ്തംഭിച്ചുപോകട്ടെ.
 
{{verse|16}} നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നില്‍നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവര്‍ഇച്ഛിക്കുന്നവർ യഹോവ മഹത്വമുള്ളവന്‍മഹത്വമുള്ളവൻ എന്നു എപ്പോഴും പറയട്ടെ.
 
{{verse|17}} ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കര്‍ത്താവുകർത്താവു എന്നെ വിചാരിക്കുന്നു; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്റെ ദൈവമേ, താമസിക്കരുതേ.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 39|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 41|
}}