"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 41" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 41
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 40|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 42|
}}
{{SVPM Old Testament}}
 
{{verse|1}} എളിയവനെ ആദരിക്കുന്നവന്‍ആദരിക്കുന്നവൻ ഭാഗ്യവാന്‍ഭാഗ്യവാൻ ; അനര്‍ത്ഥദിവസത്തില്‍അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും.
 
{{verse|2}} യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവന്‍അവൻ ഭൂമിയില്‍ഭൂമിയിൽ ഭാഗ്യവാനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന്നു നീ അവനെ ഏല്പിക്കയില്ല;
 
{{verse|3}} യഹോവ അവനെ രോഗശയ്യയില്‍രോഗശയ്യയിൽ താങ്ങും. ദീനത്തില്‍ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു.
 
{{verse|4}} യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൌഖ്യമാക്കേണമേ; നിന്നോടല്ലോ ഞാന്‍ഞാൻ പാപം ചെയ്തതു എന്നു ഞാന്‍ഞാൻ പറഞ്ഞു.
 
{{verse|5}} അവന്‍അവൻ എപ്പോള്‍എപ്പോൾ മരിച്ചു അവന്റെ പേര്‍പേർ നശിക്കും എന്നു എന്റെ ശത്രുക്കള്‍ശത്രുക്കൾ എന്നെക്കുറിച്ചു ദോഷം പറയുന്നു.
 
{{verse|6}} ഒരുത്തന്‍ഒരുത്തൻ എന്നെ കാണ്മാന്‍കാണ്മാൻ വന്നാല്‍വന്നാൽ അവന്‍അവൻ കപടവാക്കു പറയുന്നു; അവന്റെ ഹൃദയം നീതികേടു സംഗ്രഹിക്കന്നു; അവന്‍അവൻ പുറത്തുപോയി അതു പ്രസ്താവിക്കുന്നു.
 
{{verse|7}} എന്നെ പകെക്കുന്നവരൊക്കെയും എനിക്കു വിരോധമായി തമ്മില്‍തമ്മിൽ മന്ത്രിക്കുന്നു; അവര്‍അവർ എനിക്കു ദോഷം ചിന്തിക്കുന്നു.
 
{{verse|8}} ഒരു ദുര്‍വ്യാധിദുർവ്യാധി അവന്നു പിടിച്ചിരിക്കുന്നു; അവന്‍അവൻ കിടപ്പിലായി; ഇനി അവന്‍അവൻ എഴുന്നേല്‍ക്കയില്ലഎഴുന്നേൽക്കയില്ല എന്നു അവര്‍അവർ പറയുന്നു.
 
{{verse|9}} ഞാന്‍ഞാൻ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതന്‍പ്രാണസ്നേഹിതൻ പോലും എന്റെ നേരെ കുതികാല്‍കുതികാൽ ഉയര്‍ത്തിയിരിക്കുന്നുഉയർത്തിയിരിക്കുന്നു.
 
{{verse|10}} ഞാന്‍ഞാൻ അവര്‍ക്കുംഅവർക്കും പകരം ചെയ്യേണ്ടതിന്നു യഹോവേ, കൃപ തോന്നി എന്നെ എഴുന്നേല്പിക്കേണമേ.
 
{{verse|11}} എന്റെ ശത്രു എന്നെച്ചൊല്ലി ജയഘോഷം കൊള്ളാതിരിക്കുന്നതിനാല്‍കൊള്ളാതിരിക്കുന്നതിനാൽ നിനക്കു എന്നില്‍എന്നിൽ പ്രസാദമായിരിക്കുന്നു എന്നു ഞാന്‍ഞാൻ അറിയുന്നു.
 
{{verse|12}} നീ എന്റെ നഷ്കളങ്കത്വംനിമിത്തം എന്നെ താങ്ങുന്നു, നിന്റെ മുമ്പില്‍മുമ്പിൽ എന്നേക്കും എന്നെ നിര്‍ത്തിക്കൊള്ളുന്നുനിർത്തിക്കൊള്ളുന്നു.
 
{{verse|13}} യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേന്‍ആമേൻ , ആമേന്‍ആമേൻ .
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 40|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 42|
}}