"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 48" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 48
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 47|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 49|
}}
{{SVPM Old Testament}}
 
{{verse|1}} നമ്മുടെ ദൈവത്തിന്റെ നഗരത്തില്‍നഗരത്തിൽ, അവന്റെ വിശുദ്ധപര്‍വ്വതത്തില്‍വിശുദ്ധപർവ്വതത്തിൽ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.
 
{{verse|2}} മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോന്‍സീയോൻ പര്‍വ്വതംപർവ്വതം ഉയരംകൊണ്ടു മനോഹരവും സര്‍വ്വഭൂമിയുടെയുംസർവ്വഭൂമിയുടെയും ആനന്ദവുമാകുന്നു.
 
{{verse|3}} അതിന്റെ അരമനകളില്‍അരമനകളിൽ ദൈവം ഒരു ദുര്‍ഗ്ഗമായിദുർഗ്ഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു.
 
{{verse|4}} ഇതാ, രാജാക്കന്മാര്‍രാജാക്കന്മാർ കൂട്ടം കൂടി; അവര്‍അവർ ഒന്നിച്ചു കടന്നുപോയി.
 
{{verse|5}} അവര്‍അവർ അതു കണ്ടു അമ്പരന്നു, അവര്‍അവർ പരിഭ്രമിച്ചു ഔടിപ്പോയി.
 
{{verse|6}} അവര്‍ക്കുംഅവർക്കും അവിടെ വിറയല്‍വിറയൽ പിടിച്ചു; നോവു കിട്ടിയവള്‍ക്കെന്നപോലെകിട്ടിയവൾക്കെന്നപോലെ വേദന പിടിച്ചു.
 
{{verse|7}} നീ കിഴക്കന്‍കിഴക്കൻ കാറ്റുകൊണ്ടു തര്‍ശീശ്തർശീശ് കപ്പലുകളെ ഉടെച്ചുകളയുന്നു. നാം കേട്ടതുപോലെ തന്നേ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തില്‍നഗരത്തിൽ, നമ്മുടെ ദൈവത്തിന്റെ നഗരത്തില്‍നഗരത്തിൽ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു. സേലാ.
 
{{verse|9}} ദൈവമേ, നിന്റെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങള്‍ഞങ്ങൾ നിന്റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു.
 
{{verse|10}} ദൈവമേ, നിന്റെ നാമംപോലെ തന്നേ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്റെ വലങ്കയ്യില്‍വലങ്കയ്യിൽ നീതി നിറഞ്ഞിരിക്കുന്നു.
 
{{verse|11}} നിന്റെ ന്യായവിധികള്‍നിമിത്തംന്യായവിധികൾനിമിത്തം സീയോന്‍സീയോൻ പര്‍വ്വതംപർവ്വതം സന്തോഷിക്കയും യെഹൂദാപുത്രിമാര്‍യെഹൂദാപുത്രിമാർ ആനന്ദിക്കയും ചെയ്യുന്നു.
 
{{verse|12}} സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്‍വിന്‍ചെയ്‍വിൻ ; അതിന്റെ ഗോപുരങ്ങളെ എണ്ണുവിന്‍എണ്ണുവിൻ .
 
{{verse|13}} വരുവാനുള്ള തലമുറയോടു അറിയിക്കേണ്ടതിന്നു അതിന്റെ കൊത്തളങ്ങളെ സൂക്ഷിച്ചു അരമനകളെ നടന്നു നോക്കുവിന്‍നോക്കുവിൻ .
 
{{verse|14}} ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവന്‍അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 47|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 49|
}}