"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 49" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 49
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 48|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 50|
}}
{{SVPM Old Testament}}
 
{{verse|1}} സകല ജാതികളുമായുള്ളോരേ, ഇതു കേള്‍പ്പിന്‍കേൾപ്പിൻ ; സകലഭൂവാസികളുമായുള്ളോരേ, ചെവിക്കൊള്‍വിന്‍ചെവിക്കൊൾവിൻ .
 
{{verse|2}} സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നേ.
വരി 12:
{{verse|3}} എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നേ ആയിരിക്കും.
 
{{verse|4}} ഞാന്‍ഞാൻ സദൃശവാക്യത്തിന്നു എന്റെ ചെവിചായക്കും; കിന്നരനാദത്തോടെ എന്റെ കടങ്കഥ കേള്‍പ്പിക്കുംകേൾപ്പിക്കും.
 
{{verse|5}} അകൃത്യം എന്റെ കുതികാലിനെ പിന്തുടര്‍ന്നുപിന്തുടർന്നു എന്നെ വളയുന്ന ദുഷ്കാലത്തു ഞാന്‍ഞാൻ ഭയപ്പെടുന്നതു എന്തിന്നു?
 
{{verse|6}} അവര്‍അവർ തങ്ങളുടെ സമ്പത്തില്‍സമ്പത്തിൽ ആശ്രയിക്കയും ധനസമൃദ്ധിയില്‍ധനസമൃദ്ധിയിൽ പ്രശംസിക്കയും ചെയ്യുന്നു.
 
{{verse|7}} സഹോദരന്‍സഹോദരൻ ശവകൂഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു
 
{{verse|8}} അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആര്‍ക്കുംആർക്കും കഴികയില്ല.
 
{{verse|9}} അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല.
 
{{verse|10}} ജ്ഞാനികള്‍ജ്ഞാനികൾ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും തങ്ങളുടെ സമ്പാദ്യം മറ്റുള്ളവര്‍ക്കുംമറ്റുള്ളവർക്കും വിട്ടേച്ചു പോകയും ചെയ്യുന്നതു കാണുന്നുവല്ലോ.
 
{{verse|11}} തങ്ങളുടെ ഭവനങ്ങള്‍ഭവനങ്ങൾ ശാശ്വതമായും തങ്ങളുടെ വാസസ്ഥലങ്ങള്‍വാസസ്ഥലങ്ങൾ തലമുറതലമുറയായും നിലക്കും. എന്നിങ്ങനെയാകുന്നു അവരുടെ അന്തര്‍ഗ്ഗതംഅന്തർഗ്ഗതം; തങ്ങളുടെ നിലങ്ങള്‍ക്കുനിലങ്ങൾക്കു അവര്‍അവർ തങ്ങളുടെ പേരിടുന്നു.
 
{{verse|12}} എന്നാല്‍എന്നാൽ മനുഷ്യന്‍മനുഷ്യൻ ബഹുമാനത്തില്‍ബഹുമാനത്തിൽ നിലനില്‍ക്കയില്ലനിലനിൽക്കയില്ല. അവന്‍അവൻ നശിച്ചുപോകുന്ന മൃഗങ്ങള്‍ക്കുമൃഗങ്ങൾക്കു തുല്യന്‍തുല്യൻ .
 
{{verse|13}} ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു; അവരുടെ അനന്തരവരോ അവരുടെ വാക്കുകളില്‍വാക്കുകളിൽ ഇഷ്ടപ്പെടുന്നു. സേലാ
 
{{verse|14}} അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവര്‍നേരുള്ളവർ പുലര്‍ച്ചെക്കുപുലർച്ചെക്കു അവരുടെമേല്‍അവരുടെമേൽ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാര്‍പ്പിടംപാർപ്പിടം.
 
{{verse|15}} എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തില്‍നിന്നുഅധികാരത്തിൽനിന്നു വീണ്ടെടുക്കും; അവന്‍അവൻ എന്നെ കൈക്കൊള്ളും. സേലാ.
 
{{verse|16}} ഒരുത്തന്‍ഒരുത്തൻ ധനവാനായിത്തീര്‍ന്നാലുംധനവാനായിത്തീർന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വര്‍ദ്ധിച്ചാലുംവർദ്ധിച്ചാലും നീ ഭയപ്പെടരുതു.
 
{{verse|17}} അവന്‍അവൻ മരിക്കുമ്പോള്‍മരിക്കുമ്പോൾ യാതൊന്നും കൊണ്ടുപോകയില്ല; അവന്റെ മഹത്വം അവനെ പിന്‍പിൻ ചെല്ലുകയുമില്ല.
 
{{verse|18}} അവന്‍അവൻ ജീവനോടിരുന്നപ്പോള്‍ജീവനോടിരുന്നപ്പോൾ താന്‍താൻ ഭാഗ്യവാന്‍ഭാഗ്യവാൻ എന്നു പറഞ്ഞു; നീ നിനക്കു തന്നേ നന്മ ചെയ്യുമ്പോള്‍ചെയ്യുമ്പോൾ മനുഷ്യര്‍മനുഷ്യർ നിന്നെ പുകഴ്ത്തും.
 
{{verse|19}} അവന്‍അവൻ തന്റെ പിതാക്കന്മാരുടെ തലമുറയോടു ചെന്നു ചേരും; അവര്‍അവർ ഒരുനാളും വെളിച്ചം കാണുകയില്ല.
 
{{verse|20}} മാനത്തോടിരിക്കുന്ന മനുഷ്യന്‍മനുഷ്യൻ വിവേകഹീനനായാല്‍വിവേകഹീനനായാൽ നശിച്ചുപോകുന്ന മൃഗങ്ങള്‍ക്കുമൃഗങ്ങൾക്കു തുല്യനത്രേ.
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 48|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 50|
}}