"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 4|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 6|
}}
{{SVPM Old Testament}}
 
{{verse|1}} യഹോവേ, എന്റെ വാക്കുകള്‍ക്കുവാക്കുകൾക്കു ചെവി തരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ;
 
{{verse|2}} എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, എന്റെ സങ്കടയാചന കേള്‍ക്കേണമേകേൾക്കേണമേ; നിന്നോടല്ലോ ഞാന്‍ഞാൻ പ്രാര്‍ത്ഥിക്കുന്നതുപ്രാർത്ഥിക്കുന്നതു.
 
{{verse|3}} യഹോവേ, രാവിലെ എന്റെ പ്രാര്‍ത്ഥനപ്രാർത്ഥന കേള്‍ക്കേണമേകേൾക്കേണമേ; രാവിലെ ഞാന്‍ഞാൻ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.
 
{{verse|4}} നീ ദുഷ്ടതയില്‍ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടന്‍ദുഷ്ടൻ നിന്നോടുകൂടെ പാര്‍ക്കയില്ലപാർക്കയില്ല.
 
{{verse|5}} അഹങ്കാരികള്‍അഹങ്കാരികൾ നിന്റെ സന്നിധിയില്‍സന്നിധിയിൽ നില്‍ക്കയില്ലനിൽക്കയില്ല; നീതികേടു പ്രവര്‍ത്തിക്കുന്നവരെയൊക്കെയുംപ്രവർത്തിക്കുന്നവരെയൊക്കെയും നീ പകെക്കുന്നു.
 
{{verse|6}} ഭോഷ്ക്കുപറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവന്‍ചതിവുമുള്ളവൻ യഹോവെക്കു അറെപ്പാകുന്നു;
 
{{verse|7}} ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താല്‍ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്നു നിന്റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും.
 
{{verse|8}} യഹോവേ, എന്റെ ശത്രുക്കള്‍നിമിത്തംശത്രുക്കൾനിമിത്തം നിന്റെ നീതിയാല്‍നീതിയാൽ എന്നെ നടത്തേണമേ; എന്റെ മുമ്പില്‍മുമ്പിൽ നിന്റെ വഴിയെ നിരപ്പാക്കേണമേ.
 
{{verse|9}} അവരുടെ വായില്‍വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നേ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ടു അവര്‍അവർ മധുരവാക്കു പറയുന്നു.
 
{{verse|10}} ദൈവമേ അവരെ കുറ്റംവിധിക്കേണമേ; തങ്ങളുടെ ആലോചനകളാല്‍ആലോചനകളാൽ തന്നേ അവര്‍അവർ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വംനിമിത്തം അവരെ തള്ളിക്കളയേണമേ; നിന്നോടല്ലോ അവര്‍അവർ മത്സരിച്ചിരിക്കുന്നതു.
 
{{verse|11}} എന്നാല്‍എന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ടു അവര്‍അവർ എപ്പോഴും ആനന്ദിച്ചാര്‍ക്കുംആനന്ദിച്ചാർക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവര്‍സ്നേഹിക്കുന്നവർ നിന്നില്‍നിന്നിൽ ഉല്ലസിക്കും;
 
{{verse|12}} യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ടു അവനെ മറെക്കും;
വരി 32:
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 4|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 6|
}}