"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 51" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 51
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 50|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 52|
}}
{{SVPM Old Testament}}
വരി 10:
{{verse|2}} എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.
 
{{verse|3}} എന്റെ ലംഘനങ്ങളെ ഞാന്‍ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പില്‍മുമ്പിൽ ഇരിക്കുന്നു.
 
{{verse|4}} നിന്നോടു തന്നേ ഞാന്‍ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാന്‍ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോള്‍സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോള്‍വിധിക്കുമ്പോൾ നിര്‍മ്മലനായുംനിർമ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.
 
{{verse|5}} ഇതാ, ഞാന്‍ഞാൻ അകൃത്യത്തില്‍അകൃത്യത്തിൽ ഉരുവായി; പാപത്തില്‍പാപത്തിൽ എന്റെ അമ്മ എന്നെ ഗര്‍ഭംഗർഭം ധരിച്ചു.
 
{{verse|6}} അന്തര്‍ഭാഗത്തിലെഅന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തില്‍അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
 
{{verse|7}} ഞാന്‍ഞാൻ നിര്‍മ്മലനാകേണ്ടതിന്നുനിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാന്‍ഞാൻ ഹിമത്തെക്കാള്‍ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.
 
{{verse|8}} സന്തോഷവും ആനന്ദവും എന്നെ കേള്‍ക്കുമാറാക്കേണമേകേൾക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികള്‍അസ്ഥികൾ ഉല്ലസിക്കട്ടെ.
 
{{verse|9}} എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ. എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ.
 
{{verse|10}} ദൈവമേ, നിര്‍മ്മലമായോരുനിർമ്മലമായോരു ഹൃദയം എന്നില്‍എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നില്‍എന്നിൽ പുതുക്കേണമേ.
 
{{verse|11}} നിന്റെ സന്നിധിയില്‍നിന്നുസന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്നുഎന്നിൽനിന്നു എടുക്കയുമരുതേ.
 
{{verse|12}} നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാല്‍ആത്മാവിനാൽ എന്നെ താങ്ങേണമേ.
 
{{verse|13}} അപ്പോള്‍അപ്പോൾ ഞാന്‍ഞാൻ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും; പാപികള്‍പാപികൾ നിങ്കലേക്കു മനംതിരിയും.
 
{{verse|14}} എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തില്‍നിന്നുരക്തപാതകത്തിൽനിന്നു എന്നെ വിടുവിക്കേണമേ; എന്നാല്‍എന്നാൽ എന്റെ നാവു നിന്റെ നീതിയെ ഘോഷിക്കും.
 
{{verse|15}} കര്‍ത്താവേകർത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാല്‍എന്നാൽ എന്റെ വായ് നിന്റെ സ്തുതിയെ വര്‍ണ്ണിക്കുംവർണ്ണിക്കും.
 
{{verse|16}} ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കില്‍അല്ലെങ്കിൽ ഞാന്‍ഞാൻ അര്‍പ്പിക്കുമായിരുന്നുഅർപ്പിക്കുമായിരുന്നു; ഹോമയാഗത്തില്‍ഹോമയാഗത്തിൽ നിനക്കു പ്രസാദവുമില്ല.
 
{{verse|17}} ദൈവത്തിന്റെ ഹനനയാഗങ്ങള്‍ഹനനയാഗങ്ങൾ തകര്‍ന്നിരിക്കുന്നതകർന്നിരിക്കുന്ന മനസ്സു; തകര്‍ന്നുംതകർന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.
 
{{verse|18}} നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ;
 
{{verse|19}} അപ്പോള്‍അപ്പോൾ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സര്‍വ്വാംഗഹോമങ്ങളിലുംസർവ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോള്‍അപ്പോൾ നിന്റെ യാഗപീഠത്തിന്മേല്‍യാഗപീഠത്തിന്മേൽ കാളകളെ അര്‍പ്പിക്കുംഅർപ്പിക്കും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 50|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 52|
}}