{{verse|1}} ദൈവം ഇല്ല എന്നു മൂഢന്‍മൂഢൻ തന്റെ ഹൃദയത്തില്‍ഹൃദയത്തിൽ പറയന്നു; അവര്‍അവർ വഷളന്മാരായി, മ്ളേച്ഛമായ നീതികേടു പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു; നന്മ ചെയ്യുന്നവന്‍ചെയ്യുന്നവൻ ആരുമില്ല.
{{verse|2}} ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാന്‍ബുദ്ധിമാൻ ഉണ്ടോ എന്നു കാണ്മാന്‍കാണ്മാൻ ദൈവം സ്വര്‍ഗ്ഗത്തില്‍നിന്നുസ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
{{verse|3}} എല്ലാവരും പിന്‍പിൻ വാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നുകൊള്ളരുതാത്തവരായിത്തീർന്നു; നന്മചെയ്യുന്നവനില്ല; ഒരുത്തന്‍ഒരുത്തൻ പോലും ഇല്ല.
{{verse|5}} ഭയമില്ലാതിരുന്നേടത്തു അവര്‍ക്കുംഅവർക്കും മഹാഭയമുണ്ടായി; നിന്റെ നേരെ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ടു നീ അവരെ ലജ്ജിപ്പിച്ചു.
{{verse|6}} സീയോനില്‍നിന്നുസീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കില്‍രക്ഷവന്നെങ്കിൽ! ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോള്‍മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കയും യിസ്രായേല്‍യിസ്രായേൽ ആനന്ദിക്കയും ചെയ്യും.