"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 55" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 55
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 54|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 56|
}}
{{SVPM Old Testament}}
 
{{verse|1}} ദൈവമേ, എന്റെ പ്രാര്‍ത്ഥനപ്രാർത്ഥന ശ്രദ്ധിക്കേണമേ; എന്റെ യാചനെക്കു മറഞ്ഞിരിക്കരുതേ.
 
{{verse|2}} എനിക്കു ചെവിതന്നു ഉത്തരമരുളേണമേ; ശത്രുവിന്റെ ആരവംനിമിത്തവും ദുഷ്ടന്റെ പീഡനിമിത്തവും ഞാന്‍ഞാൻ എന്റെ സങ്കടത്തില്‍സങ്കടത്തിൽ പൊറുതിയില്ലാതെ ഞരങ്ങുന്നു.
 
{{verse|3}} അവര്‍അവർ എന്റെ മേല്‍മേൽ നീതികേടു ചുമത്തുന്നു; കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു.
 
{{verse|4}} എന്റെ ഹൃദയം എന്റെ ഉള്ളില്‍ഉള്ളിൽ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെമേല്‍എന്റെമേൽ വീണിരിക്കുന്നു.
 
{{verse|5}} ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.
 
{{verse|6}} പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കില്‍ചിറകുണ്ടായിരുന്നുവെങ്കിൽ! എന്നാല്‍എന്നാൽ ഞാന്‍ഞാൻ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്നു ഞാന്‍ഞാൻ പറഞ്ഞു.
 
{{verse|7}} അതേ, ഞാന്‍ഞാൻ ദൂരത്തു സഞ്ചരിച്ചു, മരുഭൂമിയില്‍മരുഭൂമിയിൽ പാര്‍ക്കുംമായിരുന്നുപാർക്കുംമായിരുന്നു! സേലാ.
 
{{verse|8}} കൊടുങ്കാറ്റില്‍നിന്നുംകൊടുങ്കാറ്റിൽനിന്നും പെരുങ്കാറ്റില്‍നിന്നുംപെരുങ്കാറ്റിൽനിന്നും ബദ്ധപ്പെട്ടു ഞാന്‍ഞാൻ ഒരു സങ്കേതത്തിലേക്കു ഔടിപ്പോകുമായിരുന്നു!
 
{{verse|9}} കര്‍ത്താവേകർത്താവേ, സംഹരിച്ചു അവരുടെ നാവുകളെ ചീന്തിക്കളയേണമേ. ഞാന്‍ഞാൻ നഗരത്തില്‍നഗരത്തിൽ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.
 
{{verse|10}} രാവും പകലും അവര്‍അവർ അതിന്റെ മതിലുകളിന്മേല്‍മതിലുകളിന്മേൽ ചുറ്റി സഞ്ചരിക്കുന്നു; നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ടു.
 
{{verse|11}} ദുഷ്ടത അതിന്റെ നടുവില്‍നടുവിൽ ഉണ്ടു; ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല.
 
{{verse|12}} എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കില്‍അങ്ങനെയെങ്കിൽ ഞാന്‍ഞാൻ സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കില്‍അങ്ങനെയെങ്കിൽ ഞാന്‍ഞാൻ മറഞ്ഞുകൊള്ളുമായിരുന്നു.
 
{{verse|13}} നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു.
 
{{verse|14}} നാം തമ്മില്‍തമ്മിൽ മധുരസമ്പര്‍ക്കംമധുരസമ്പർക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.
 
{{verse|15}} മരണം പെട്ടെന്നു അവരെ പിടിക്കട്ടെ; അവര്‍അവർ ജീവനോടെ പാതാളത്തിലേക്കു ഇറങ്ങട്ടെ; ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ടു.
 
{{verse|16}} ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.
 
{{verse|17}} ഞാന്‍ഞാൻ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവന്‍അവൻ എന്റെ പ്രാര്‍ത്ഥനപ്രാർത്ഥന കേള്‍ക്കുംകേൾക്കും.
 
{{verse|18}} എന്നോടു കയര്‍ത്തുനിന്നവര്‍കയർത്തുനിന്നവർ അനേകരായിരിക്കെ ആരും എന്നോടു അടുക്കാതവണ്ണം അവന്‍അവൻ എന്റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി;
 
{{verse|19}} ദൈവം കേട്ടു അവര്‍ക്കുംഅവർക്കും ഉത്തരം അരുളും; പുരാതനമേ സിംഹാസനസ്ഥനായവന്‍സിംഹാസനസ്ഥനായവൻ തന്നേ. സേലാ. അവര്‍ക്കുംഅവർക്കും മാനസാന്തരമില്ല; അവര്‍അവർ ദൈവത്തെ ഭയപ്പെടുന്നതുമില്ല.
 
{{verse|20}} തന്നോടു സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു തന്റെ സഖ്യത അവന്‍അവൻ ലംഘിച്ചുമിരിക്കുന്നു.
 
{{verse|21}} അവന്റെ വായ് വെണ്ണപോലെ മൃദുവായതു; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകള്‍വാക്കുകൾ എണ്ണയെക്കാള്‍എണ്ണയെക്കാൾ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകള്‍വാളുകൾ ആയിരുന്നു.
 
{{verse|22}} നിന്റെ ഭാരം യഹോവയുടെമേല്‍യഹോവയുടെമേൽ വെച്ചുകൊള്‍കവെച്ചുകൊൾക; അവന്‍അവൻ നിന്നെ പുലര്‍ത്തുംപുലർത്തും; നീതിമാന്‍നീതിമാൻ കുലുങ്ങിപ്പോകുവാന്‍കുലുങ്ങിപ്പോകുവാൻ അവന്‍അവൻ ഒരു നാളും സമ്മതിക്കയില്ല.
 
{{verse|23}} ദൈവമേ, നീ അവരെ നാശത്തിന്റെ കുഴിയിലേക്കു ഇറക്കും; രക്തപ്രിയവും വഞ്ചനയും ഉള്ളവര്‍ഉള്ളവർ ആയുസ്സിന്റെ പകുതിയോളം ജീവിക്കയില്ല; ഞാനോ നിന്നില്‍നിന്നിൽ ആശ്രയിക്കും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 54|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 56|
}}