"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 56" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 56
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 55|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 57|
}}
{{SVPM Old Testament}}
 
{{verse|1}} ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; മനുഷ്യര്‍മനുഷ്യർ എന്നെ വിഴുങ്ങുവാന്‍വിഴുങ്ങുവാൻ പോകുന്നു; അവര്‍അവർ ഇടവിടാതെ പൊരുതു എന്നെ ഞെരുക്കുന്നു.
 
{{verse|2}} എന്റെ ശത്രുക്കള്‍ശത്രുക്കൾ ഇടവിടാതെ എന്നെ വിഴുങ്ങുവാന്‍വിഴുങ്ങുവാൻ ഭാവിക്കുന്നു; ഗര്‍വ്വത്തോടെഗർവ്വത്തോടെ എന്നോടു പൊരുതുന്നവര്‍പൊരുതുന്നവർ അനേകരല്ലോ.
 
{{verse|3}} ഞാന്‍ഞാൻ ഭയപ്പെടുന്ന നാളില്‍നാളിൽ നിന്നില്‍നിന്നിൽ ആശ്രയിക്കും.
 
{{verse|4}} ഞാന്‍ഞാൻ ദൈവത്തില്‍ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാന്‍ഞാൻ ദൈവത്തില്‍ദൈവത്തിൽ ആശ്രയിക്കുന്നു; ഞാന്‍ഞാൻ ഭയപ്പെടുകയില്ല. ജഡത്തിന്നു എന്നോടു എന്തു ചെയ്‍വാന്‍ചെയ്‍വാൻ കഴിയും?
 
{{verse|5}} ഇടവിടാതെ അവര്‍അവർ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരെ തിന്മെക്കായിട്ടാകുന്നു.
 
{{verse|6}} അവര്‍അവർ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണന്നായി പതിയിരിക്കുമ്പോലെ അവര്‍അവർ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.
 
{{verse|7}} നീതികേടിനാല്‍നീതികേടിനാൽ അവര്‍അവർ ഒഴിഞ്ഞുപോകുമോ? ദൈവമേ, നിന്റെ കോപത്തില്‍കോപത്തിൽ ജാതികളെ തള്ളിയിടേണമേ.
 
{{verse|8}} നീ എന്റെ ഉഴല്‍ചകളെഉഴൽചകളെ എണ്ണുന്നു; എന്റെ കണ്ണുനീര്‍കണ്ണുനീർ നിന്റെ തുരുത്തിയില്‍തുരുത്തിയിൽ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തില്‍പുസ്തകത്തിൽ ഇല്ലയോ?
 
{{verse|9}} ഞാന്‍ഞാൻ വിളിച്ചപേക്ഷിക്കുമ്പോള്‍വിളിച്ചപേക്ഷിക്കുമ്പോൾ തന്നേ എന്റെ ശത്രുക്കള്‍ശത്രുക്കൾ പിന്‍പിൻ തിരിയുന്നു; ദൈവം എനിക്കു അനുകൂലമെന്നു ഞാന്‍ഞാൻ അറിയുന്നു.
 
{{verse|10}} ഞാന്‍ഞാൻ ദൈവത്തില്‍ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാന്‍ഞാൻ യഹോവയില്‍യഹോവയിൽ അവന്റെ വചനത്തെ പുകഴും.
 
{{verse|11}} ഞാന്‍ഞാൻ ദൈവത്തില്‍ദൈവത്തിൽ ആശ്രയിക്കുന്നു; ഞാന്‍ഞാൻ ഭയപ്പെടുകയില്ല. മനുഷ്യന്നു എന്നോടു എന്തു ചെയ്‍വാന്‍ചെയ്‍വാൻ കഴിയും?
 
{{verse|12}} ദൈവമേ, നിനക്കുള്ള നേര്‍ച്ചകള്‍ക്കുനേർച്ചകൾക്കു ഞാന്‍ഞാൻ കടമ്പെട്ടിരിക്കുന്നു; ഞാന്‍ഞാൻ നിനക്കു സ്തോത്രയാഗങ്ങളെ അര്‍പ്പിക്കുംഅർപ്പിക്കും.
 
{{verse|13}} ഞാന്‍ഞാൻ ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തില്‍പ്രകാശത്തിൽ നടക്കേണ്ടതിന്നു നീ എന്റെ പ്രാണനെ മരണത്തില്‍നിന്നുംമരണത്തിൽനിന്നും എന്റെ കാലുകളെ ഇടര്‍ച്ചയില്‍നിന്നുംഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 55|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 57|
}}