"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 80" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 80
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 79|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 81|
}}
{{SVPM Old Testament}}
 
{{verse|1}} ആട്ടിന്‍ആട്ടിൻ കൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേല്‍കെരൂബുകളിന്മേൽ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.
 
{{verse|2}} എഫ്രയീമും ബെന്യാമീനും മനശ്ശെയും കാണ്‍കെകാൺകെ നിന്റെ വീര്യബലം ഉണര്‍ത്തിഉണർത്തി ഞങ്ങളുടെ രക്ഷെക്കായി വരേണമേ.
 
{{verse|3}} ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
 
{{verse|4}} സൈന്യങ്ങളുടെ ദൈവമായ യഹോവേ, നീ നിന്റെ ജനത്തിന്റെ പ്രാര്‍ത്ഥനെക്കുപ്രാർത്ഥനെക്കു നേരെ എത്രത്തോളം കോപിക്കും?
 
{{verse|5}} നീ അവര്‍ക്കുംഅവർക്കും കണ്ണുനീരിന്റെ അപ്പം തിന്മാന്‍തിന്മാൻ കൊടുത്തിരിക്കുന്നു; അനവധി കണ്ണുനീര്‍കണ്ണുനീർ അവര്‍ക്കുംഅവർക്കും കുടിപ്പാനും കൊടുത്തിരിക്കുന്നു.
 
{{verse|6}} നീ ഞങ്ങളെ ഞങ്ങളുടെ അയല്‍ക്കാര്‍ക്കുംഅയൽക്കാർക്കും വഴക്കാക്കിതീര്‍ക്കുംന്നുവഴക്കാക്കിതീർക്കുംന്നു; ഞങ്ങളുടെ ശത്രുക്കള്‍ശത്രുക്കൾ തമ്മില്‍തമ്മിൽ പറഞ്ഞു പരിഹസിക്കുന്നു.
 
{{verse|7}} സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
 
{{verse|8}} നീ മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു ഒരു മുന്തിരവള്ളികൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു.
 
{{verse|9}} നീ അതിന്നു തടം എടുത്തു അതു വേരൂന്നി ദേശത്തു പടര്‍ന്നുപടർന്നു.
 
{{verse|10}} അതിന്റെ നിഴല്‍കൊണ്ടുനിഴൽകൊണ്ടു പര്‍വ്വതങ്ങള്‍പർവ്വതങ്ങൾ മൂടിയിരുന്നു; അതിന്റെ കൊമ്പുകള്‍കൊമ്പുകൾ ദിവ്യദേവദാരുക്കള്‍ദിവ്യദേവദാരുക്കൾ പോലെയും ആയിരുന്നു.
 
{{verse|11}} അതു കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.
 
{{verse|12}} വഴിപോകുന്നവരൊക്കെയും അതിനെ പറിപ്പാന്‍പറിപ്പാൻ തക്കവണ്ണം നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞതു എന്തു?
 
{{verse|13}} കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങള്‍മൃഗങ്ങൾ അതു തിന്നുകളയുന്നു.
 
{{verse|14}} സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വര്‍ഗ്ഗത്തില്‍നിന്നുസ്വർഗ്ഗത്തിൽനിന്നു നോക്കി കടാക്ഷിച്ചു ഈ മുന്തിരിവള്ളിയെ സന്ദര്‍ശിക്കേണമേസന്ദർശിക്കേണമേ.
 
{{verse|15}} നിന്റെ വലങ്കൈ നട്ടിട്ടുള്ളതിനെയും നീ നിനക്കായി വളര്‍ത്തിയവളർത്തിയ തയ്യെയും പാലിക്കേണമേ.
 
{{verse|16}} അതിനെ തീ വെച്ചു ചുടുകയും വെട്ടിക്കളകയും ചെയ്തിരിക്കുന്നു; നിന്റെ മുഖത്തിന്റെ ഭര്‍ത്സനത്താല്‍ഭർത്സനത്താൽ അവര്‍അവർ നശിച്ചുപോകുന്നു.
 
{{verse|17}} നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേല്‍പുരുഷന്റെമേൽ നീ നിനക്കായി വളര്‍ത്തിയവളർത്തിയ മനുഷ്യപുത്രന്റെ മേല്‍തന്നേമേൽതന്നേ ഇരിക്കട്ടെ.
 
{{verse|18}} എന്നാല്‍എന്നാൽ ഞങ്ങള്‍ഞങ്ങൾ നിന്നെ വിട്ടു പിന്മാറുകയില്ല; ഞങ്ങളെ ജീവിപ്പിക്കേണമേ, എന്നാല്‍എന്നാൽ ഞങ്ങള്‍ഞങ്ങൾ നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കും.
 
{{verse|19}} സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ഞങ്ങൾ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 79|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 81|
}}