"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 83" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

New page: {{SVPM Psalms}} {{Navi| Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 82| Next=സത്യവേദപ...
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 82|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 84|
}}
{{SVPM Old Testament}}
വരി 8:
{{verse|1}} ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൌനമായും സ്വസ്ഥമായും ഇരിക്കരുതേ.
 
{{verse|2}} ഇതാ, നിന്റെ ശത്രുക്കള്‍ശത്രുക്കൾ കലഹിക്കുന്നു; നിന്നെ പകെക്കുന്നവര്‍പകെക്കുന്നവർ തല ഉയര്‍ത്തുന്നുഉയർത്തുന്നു.
 
{{verse|3}} അവര്‍അവർ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു.
 
{{verse|4}} വരുവിന്‍വരുവിൻ , യിസ്രായേല്‍യിസ്രായേൽ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേര്‍പേർ ഇനി ആരും ഔര്‍ക്കരുതുഔർക്കരുതു എന്നു അവര്‍അവർ പറഞ്ഞു.
 
{{verse|5}} അവര്‍അവർ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു.
 
{{verse|6}} ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്‍യ്യരുംഹഗർയ്യരും കൂടെ,
 
{{verse|7}} ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോര്‍നിവാസികളുംസോർനിവാസികളും;
 
{{verse|8}} അശ്ശൂരും അവരോടു യോജിച്ചു; അവര്‍അവർ ലോത്തിന്റെ മക്കള്‍ക്കുമക്കൾക്കു സഹായമായിരുന്നു സേലാ.
 
{{verse|9}} മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ; കീശോന്‍കീശോൻ തോട്ടിങ്കല്‍വെച്ചുതോട്ടിങ്കൽവെച്ചു സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നേ.
 
{{verse|10}} അവര്‍അവർ എന്‍എൻ ദോരില്‍വെച്ചുദോരിൽവെച്ചു നശിച്ചുപോയി; അവര്‍അവർ നിലത്തിന്നു വളമായി തീര്‍ന്നുതീർന്നു.
 
{{verse|11}} അവരുടെ കുലീനന്മാരെ ഔരേബ്, സേബ് എന്നവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നവരെപ്പോലെയും ആക്കേണമേ.
 
{{verse|12}} നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്കു അവകാശമാക്കിക്കൊള്ളുക എന്നു അവര്‍അവർ പറഞ്ഞുവല്ലോ.
 
{{verse|13}} എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും കാറ്റത്തു പാറുന്ന പതിര്‍പോലെയുംപതിർപോലെയും ആക്കേണമേ.
 
{{verse|14}} വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പര്‍വ്വതങ്ങളെപർവ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും
 
{{verse|15}} നിന്റെ കൊടുങ്കാറ്റുകൊണ്ടു അവരെ പിന്തുടരേണമേ; നിന്റെ ചുഴലിക്കാറ്റുകൊണ്ടു അവരെ ഭ്രമിപ്പിക്കേണമേ.
 
{{verse|16}} യഹോവേ, അവര്‍അവർ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്നു നീ അവരുടെ മുഖത്തെ ലജ്ജാപൂര്‍ണ്ണമാക്കേണമേലജ്ജാപൂർണ്ണമാക്കേണമേ.
 
{{verse|17}} അവര്‍അവർ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും നാണിച്ചു നശിച്ചുപോകയും ചെയ്യട്ടെ.
 
{{verse|18}} അങ്ങനെ അവര്‍അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സര്‍വ്വഭൂമിക്കുംമീതെസർവ്വഭൂമിക്കുംമീതെ അത്യുന്നതന്‍അത്യുന്നതൻ എന്നു അറിയും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 82|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 84|
}}