"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 88" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 88
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 87|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 89|
}}
{{SVPM Old Testament}}
 
{{verse|1}} എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാന്‍ഞാൻ രാവും പകലും തിരുസന്നിധിയില്‍തിരുസന്നിധിയിൽ നിലവിളിക്കുന്നു;
 
{{verse|2}} എന്റെ പ്രാര്‍ത്ഥനപ്രാർത്ഥന നിന്റെ മുമ്പില്‍മുമ്പിൽ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കേണമേ.
 
{{verse|3}} എന്റെ പ്രാണന്‍പ്രാണൻ കഷ്ടതകൊണ്ടു നിറെഞ്ഞിരിക്കുന്നു; എന്റെ ജീവന്‍ജീവൻ പാതാളത്തോടു സമീപിക്കുന്നു.
 
{{verse|4}} കുഴിയില്‍കുഴിയിൽ ഇറങ്ങുന്നവരുടെ കൂട്ടത്തില്‍കൂട്ടത്തിൽ എന്നെ എണ്ണിയിരിക്കുന്നു; ഞാന്‍ഞാൻ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.
 
{{verse|5}} ശവകൂഴിയില്‍ശവകൂഴിയിൽ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തില്‍കൂട്ടത്തിൽ ഉപേക്ഷിച്ചിരിക്കുന്നു; അവരെ നീ പിന്നെ ഔര്‍ക്കുംന്നില്ലഔർക്കുംന്നില്ല; അവര്‍അവർ നിന്റെ കയ്യില്‍നിന്നുകയ്യിൽനിന്നു അറ്റുപോയിരിക്കുന്നു.
 
{{verse|6}} നീ എന്നെ ഏറ്റവും താണ കുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.
 
{{verse|7}} നിന്റെ ക്രോധം എന്റെമേല്‍എന്റെമേൽ ഭാരമായിരിക്കുന്നു. നിന്റെ എല്ലാതിരകളുംകൊണ്ടു നീ എന്നെ വലെച്ചിരിക്കുന്നു. സേലാ.
 
{{verse|8}} എന്റെ പരിചയക്കാരെ നീ എന്നോടു അകറ്റി, എന്നെ അവര്‍ക്കുംഅവർക്കും വെറുപ്പാക്കിയിരിക്കുന്നു; പുറത്തിറങ്ങുവാന്‍പുറത്തിറങ്ങുവാൻ കഴിയാതവണ്ണം എന്നെ അടെച്ചിരിക്കുന്നു.
 
{{verse|9}} എന്റെ കണ്ണു കഷ്ടതഹേതുവായി ക്ഷയിച്ചുപോകുന്നു; യഹോവേ, ഞാന്‍ഞാൻ ദിവസംപ്രതിയും നിന്നെ വിളിച്ചപേക്ഷിക്കയും എന്റെ കൈകളെ നിങ്കലേക്കു മലര്‍ത്തുകയുംമലർത്തുകയും ചെയ്യുന്നു.
 
{{verse|10}} നീ മരിച്ചവര്‍ക്കുംമരിച്ചവർക്കും അത്ഭുതങ്ങള്‍അത്ഭുതങ്ങൾ കാണിച്ചുകൊടുക്കുമോ? മൃതന്മാര്‍മൃതന്മാർ എഴുന്നേറ്റു നിന്നെ സ്തുതിക്കുമോ? സേലാ.
 
{{verse|11}} ശവകൂഴിയില്‍ശവകൂഴിയിൽ നിന്റെ ദയയെയും വിനാശത്തില്‍വിനാശത്തിൽ നിന്റെ വിശ്വസ്തതയെയും വര്‍ണ്ണിക്കുമോവർണ്ണിക്കുമോ?
 
{{verse|12}} അന്ധകാരത്തില്‍അന്ധകാരത്തിൽ നിന്റെ അത്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്റെ നീതയും വെളിപ്പെടുമോ?
 
{{verse|13}} എന്നാല്‍എന്നാൽ യഹോവേ, ഞാന്‍ഞാൻ നിന്നോടു നിലവിളിക്കുന്നു; രാവിലെ എന്റെ പ്രാര്‍ത്ഥനപ്രാർത്ഥന തിരുസന്നിധിയില്‍തിരുസന്നിധിയിൽ വരുന്നു.
 
{{verse|14}} യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്നു? നിന്റെ മുഖത്തെ എനിക്കു മറെച്ചുവെക്കുന്നതും എന്തിന്നു?
 
{{verse|15}} ബാല്യംമുതല്‍ബാല്യംമുതൽ ഞാന്‍ഞാൻ അരിഷ്ടനും മരിപ്പാറായവനും ആകുന്നു; ഞാന്‍ഞാൻ നിന്റെ ഘോരത്വങ്ങളെ സഹിച്ചു വലഞ്ഞിരിക്കുന്നു.
 
{{verse|16}} നിന്റെ ഉഗ്രകോപം എന്റെ മീതെ കവിഞ്ഞിരിക്കുന്നു; നിന്റെ ഘോരത്വങ്ങള്‍ഘോരത്വങ്ങൾ എന്നെ സംഹരിച്ചിരിക്കുന്നു.
 
{{verse|17}} അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു; അവ ഒരുപോലെ എന്നെ വളയുന്നു.
 
{{verse|18}} സ്നേഹിതനെയും കൂട്ടാളിയെയും നീ എന്നോടകറ്റിയിരിക്കുന്നു; എന്റെ പരിചയക്കാര്‍പരിചയക്കാർ അന്ധകാരമത്രേ.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 87|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 89|
}}