"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 9" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 8|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 10|
}}
{{SVPM Old Testament}}
 
{{verse|1}} ഞാന്‍ഞാൻ പൂര്‍ണ്ണഹൃദയത്തോടെപൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാന്‍ഞാൻ വര്‍ണ്ണിക്കുംവർണ്ണിക്കും.
 
{{verse|2}} ഞാന്‍ഞാൻ നിന്നില്‍നിന്നിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാന്‍ഞാൻ നിന്റെ നാമത്തെ കീര്‍ത്തിക്കുംകീർത്തിക്കും.
 
{{verse|3}} എന്റെ ശത്രുക്കള്‍ശത്രുക്കൾ പിന്‍പിൻ വാങ്ങുകയില്‍വാങ്ങുകയിൽ ഇടറിവീണു, നിന്റെ സന്നിധിയില്‍സന്നിധിയിൽ നശിച്ചുപോകും.
 
{{verse|4}} നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ടു സിംഹാസനത്തില്‍സിംഹാസനത്തിൽ ഇരിക്കുന്നു;
 
{{verse|5}} നീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു; അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.
 
{{verse|6}} ശത്രുക്കള്‍ശത്രുക്കൾ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓര്‍മ്മകൂടെഓർമ്മകൂടെ ഇല്ലാതെയായിരിക്കുന്നു.
 
{{verse|7}} എന്നാല്‍എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവന്‍അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു.
 
{{verse|8}} അവന്‍അവൻ ലോകത്തെ നീതിയോടെ വിധിക്കും; ജാതികള്‍ക്കുജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും.
 
{{verse|9}} യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ.
 
{{verse|10}} നിന്റെ നാമത്തെ അറിയുന്നവര്‍അറിയുന്നവർ നിങ്കല്‍നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.
 
{{verse|11}} സീയോനില്‍സീയോനിൽ വസിക്കുന്ന യഹോവേക്കു സ്തോത്രം പാടുവിന്‍പാടുവിൻ ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയില്‍ഇടയിൽ ഘോഷിപ്പിന്‍ഘോഷിപ്പിൻ.
 
{{verse|12}} രക്തപാതകത്തിന്നു പ്രതികാരം ചെയ്യുന്നവന്‍ചെയ്യുന്നവൻ അവരെ ഓര്‍ക്കുന്നുഓർക്കുന്നു; എളിയവരുടെ നിലവിളിയെ അവന്‍അവൻ മറക്കുന്നതുമില്ല.
 
{{verse|13}} യഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളില്‍നിന്നുമരണവാതിലുകളിൽനിന്നു എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകെക്കുന്നവരാല്‍പകെക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ.
 
{{verse|14}} ഞാന്‍ഞാൻ സീയോന്‍പുത്രിയുടെസീയോൻപുത്രിയുടെ പടിവാതിലുകളില്‍പടിവാതിലുകളിൽ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയില്‍രക്ഷയിൽ സന്തോഷിക്കേണ്ടതിന്നു തന്നേ.
 
{{verse|15}} ജാതികള്‍ജാതികൾ തങ്ങള്‍തങ്ങൾ ഉണ്ടാക്കിയ കുഴിയില്‍കുഴിയിൽ താണു പോയി; അവര്‍അവർ ഒളിച്ചുവെച്ച വലയില്‍വലയിൽ അവരുടെ കാല്‍കാൽ തന്നേ അകപ്പെട്ടിരിക്കുന്നു.
 
{{verse|16}} യഹോവ തന്നെത്താന്‍തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടന്‍ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയില്‍പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.
 
{{verse|17}} ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും.
വരി 42:
{{verse|18}} ദരിദ്രനെ എന്നേക്കും മറന്നു പോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല.
 
{{verse|19}} യഹോവേ, എഴുന്നേല്‍ക്കേണമേഎഴുന്നേൽക്കേണമേ, മര്‍ത്യന്‍മർത്യൻ പ്രബലനാകരുതേ; ജാതികള്‍ജാതികൾ നിന്റെ സന്നിധിയില്‍സന്നിധിയിൽ വിധിക്കപ്പെടുമാറാകട്ടെ.
 
{{verse|20}} യഹോവേ, തങ്ങള്‍തങ്ങൾ മര്‍ത്യരത്രേമർത്യരത്രേ എന്നു ജാതികള്‍ജാതികൾ അറിയേണ്ടതിന്നു അവര്‍ക്കുംഅവർക്കും ഭയം വരുത്തേണമേ. സേലാ.
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 8|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 10|
}}