"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 91" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 90|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 92|
}}
{{SVPM Old Testament}}
 
{{verse|1}} അത്യുന്നതന്റെ മറവില്‍മറവിൽ വസിക്കയും സര്‍വ്വശക്തന്റെസർവ്വശക്തന്റെ നിഴലിന്‍നിഴലിൻ കീഴില്‍കീഴിൽ പാര്‍ക്കയുംപാർക്കയും ചെയ്യുന്നവന്‍ചെയ്യുന്നവൻ
 
{{verse|2}} യഹോവയെക്കുറിച്ചു: അവന്‍അവൻ എന്റെ സങ്കേതവും കോട്ടയും ഞാന്‍ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
 
{{verse|3}} അവന്‍അവൻ നിന്നെ വേട്ടക്കാരന്റെ കെണിയില്‍കെണിയിൽ നിന്നും നാശകരമായ മഹാമാരിയില്‍നിന്നുംമഹാമാരിയിൽനിന്നും വിടുവിക്കും.
 
{{verse|4}} തന്റെ തൂവലുകള്‍കൊണ്ടുതൂവലുകൾകൊണ്ടു അവന്‍അവൻ നിന്നെ മറെക്കും; അവന്റെ ചിറകിന്‍ചിറകിൻ കീഴില്‍കീഴിൽ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
 
{{verse|5}} രാത്രിയിലെ ഭയത്തെയും പകല്‍പകൽ പറക്കുന്ന അസ്ത്രത്തെയും
 
{{verse|6}} ഇരുട്ടില്‍ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
 
{{verse|7}} നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.
 
{{verse|8}} നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാര്‍ക്കുംദുഷ്ടന്മാർക്കും വരുന്ന പ്രതിഫലം കാണും.
 
{{verse|9}} യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.
 
{{verse|10}} ഒരു അനര്‍ത്ഥവുംഅനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
 
{{verse|11}} നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവന്‍അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
 
{{verse|12}} നിന്റെ കാല്‍കാൽ കല്ലില്‍കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവര്‍അവർ നിന്നെ കൈകളില്‍കൈകളിൽ വഹിച്ചുകൊള്ളും.
 
{{verse|13}} സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
 
{{verse|14}} അവന്‍അവൻ എന്നോടു പറ്റിയിരിക്കയാല്‍പറ്റിയിരിക്കയാൽ ഞാന്‍ഞാൻ അവനെ വിടുവിക്കും; അവന്‍അവൻ എന്റെ നാമത്തെ അറികയാല്‍അറികയാൽ ഞാന്‍ഞാൻ അവനെ ഉയര്‍ത്തുംഉയർത്തും.
 
{{verse|15}} അവന്‍അവൻ എന്നെ വിളിച്ചപേക്ഷിക്കും; ഞാന്‍ഞാൻ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാന്‍ഞാൻ അവനോടുകൂടെ ഇരിക്കും; ഞാന്‍ഞാൻ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.
 
{{verse|16}} ദീര്‍ഘായുസ്സുകൊണ്ടുദീർഘായുസ്സുകൊണ്ടു ഞാന്‍ഞാൻ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 90|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 92|
}}