"സത്യവേദപുസ്തകം/സങ്കീൎത്തനങ്ങൾ/അദ്ധ്യായം 95" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സങ്കീര്‍ത്തനങ്ങള്‍/അദ്ധ്യായം 95
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Psalms}}
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 94|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 96|
}}
{{SVPM Old Testament}}
 
{{verse|1}} വരുവിന്‍വരുവിൻ , നാം യഹോവേക്കു ഉല്ലസിച്ചു ഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറെക്കു ആര്‍പ്പിടുകആർപ്പിടുക.
 
{{verse|2}} നാം സ്തോത്രത്തോടെ അവന്റെ സന്നിധിയില്‍സന്നിധിയിൽ ചെല്ലുക; സങ്കീര്‍ത്തനങ്ങളോടെസങ്കീർത്തനങ്ങളോടെ അവന്നു ഘോഷിക്ക.
 
{{verse|3}} യഹോവ മഹാദൈവമല്ലോ; അവന്‍അവൻ സകലദേവന്മാര്‍ക്കുംസകലദേവന്മാർക്കും മീതെ മഹാരാജാവു തന്നേ.
 
{{verse|4}} ഭൂമിയുടെ അധോഭാഗങ്ങള്‍അധോഭാഗങ്ങൾ അവന്റെ കയ്യില്‍കയ്യിൽ ആകുന്നു; പര്‍വ്വതങ്ങളുടെപർവ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ.
 
{{verse|5}} സമുദ്രം അവന്നുള്ളതു; അവന്‍അവൻ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകള്‍കൈകൾ മനെഞ്ഞിരിക്കുന്നു.
 
{{verse|6}} വരുവിന്‍വരുവിൻ , നാം വണങ്ങി നമസ്കരിക്ക; നമ്മെ നിര്‍മ്മിച്ചനിർമ്മിച്ച യഹോവയുടെ മുമ്പില്‍മുമ്പിൽ മുട്ടുകുത്തുക.
 
{{verse|7}} അവന്‍അവൻ നമ്മുടെ ദൈവമാകുന്നു; നാമോ അവന്‍അവൻ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.
 
{{verse|8}} ഇന്നു നിങ്ങള്‍നിങ്ങൾ അവന്റെ ശബ്ദം കേള്‍ക്കുന്നുകേൾക്കുന്നു എങ്കില്‍എങ്കിൽ, മെരീബയിലെപ്പോലെയും മരുഭൂമിയില്‍മരുഭൂമിയിൽ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുതു.
 
{{verse|9}} അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാര്‍പിതാക്കന്മാർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവര്‍അവർ കണ്ടിട്ടും എന്നെ ശോധനചെയ്തു.
 
{{verse|10}} നാല്പതു ആണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായിരുന്നു; അവര്‍അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ളോരു ജനം എന്നും എന്റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാന്‍ഞാൻ പറഞ്ഞു.
 
{{verse|11}} ആകയാല്‍ആകയാൽ അവര്‍അവർ എന്റെ സ്വസ്ഥതയില്‍സ്വസ്ഥതയിൽ പ്രവേശിക്കയില്ലെന്നു ഞാന്‍ഞാൻ എന്റെ ക്രോധത്തില്‍ക്രോധത്തിൽ സത്യം ചെയ്തു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 94|
Next=സത്യവേദപുസ്തകം/സങ്കീര്‍ത്തനങ്ങള്‍സങ്കീർത്തനങ്ങൾ/അദ്ധ്യായം 96|
}}