"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 10
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 9|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 11|
}}
{{SVPM Old Testament}}
 
{{verse|1}} ജ്ഞാനമുള്ള മകന്‍മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകന്‍മകൻ അമ്മെക്കു വ്യസനഹേതുവാകുന്നു.
 
{{verse|2}} ദുഷ്ടതയാല്‍ദുഷ്ടതയാൽ സമ്പാദിച്ച നിക്ഷേപങ്ങള്‍നിക്ഷേപങ്ങൾ ഉപകരിക്കുന്നില്ല; നീതിയോ മരണത്തില്‍നിന്നുമരണത്തിൽനിന്നു വിടുവിക്കുന്നു.
 
{{verse|3}} യഹോവ നീതിമാനെ പട്ടിണി കിടത്തുകയില്ല; ദുഷ്ടന്മാരുടെ കൊതിയോ അവന്‍അവൻ തള്ളിക്കളയുന്നു.
 
{{verse|4}} മടിയുള്ള കൈകൊണ്ടു പ്രവര്‍ത്തിക്കുന്നവന്‍പ്രവർത്തിക്കുന്നവൻ ദരിദ്രനായ്തീരുന്നു; ഉത്സാഹിയുടെ കയ്യോ സമ്പത്തുണ്ടാക്കുന്നു.
 
{{verse|5}} വേനല്‍ക്കാലത്തുവേനൽക്കാലത്തു ശേഖരിച്ചുവെക്കുന്നവന്‍ശേഖരിച്ചുവെക്കുന്നവൻ ബുദ്ധിമാന്‍ബുദ്ധിമാൻ ; കൊയ്ത്തുകാലത്തു ഉറങ്ങുന്നവനോ നാണംകെട്ടവന്‍നാണംകെട്ടവൻ .
 
{{verse|6}} നീതിമാന്റെ ശിരസ്സിന്മേല്‍ശിരസ്സിന്മേൽ അനുഗ്രഹങ്ങള്‍അനുഗ്രഹങ്ങൾ വരുന്നു; എന്നാല്‍എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.
 
{{verse|7}} നീതിമാന്റെ ഔര്‍മ്മഔർമ്മ അനുഗ്രഹിക്കപ്പെട്ടതു; ദുഷ്ടന്മാരുടെ പേരോ കെട്ടുപോകും.
 
{{verse|8}} ജ്ഞാനഹൃദയന്‍ജ്ഞാനഹൃദയൻ കല്പനകളെ കൈക്കൊള്ളുന്നു; വിടുവായനായ ഭോഷനോ വീണുപോകും.
 
{{verse|9}} നേരായി നടക്കുന്നവന്‍നടക്കുന്നവൻ നിര്‍ഭയമായിനിർഭയമായി നടക്കുന്നു; നടപ്പില്‍നടപ്പിൽ വക്രതയുള്ളവനോ വെളിപ്പെട്ടുവരും.
 
{{verse|10}} കണ്ണുകൊണ്ടു ആംഗ്യം കാട്ടുന്നവന്‍കാട്ടുന്നവൻ ദുഃഖം വരുത്തുന്നു; തുറന്നു ശാസിക്കുന്നവനോ സമാധാനം ഉണ്ടാക്കുന്നു.
 
{{verse|11}} നീതിമാന്റെ വായ് ജീവന്റെ ഉറവാകുന്നു. എന്നാല്‍എന്നാൽ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.
 
{{verse|12}} പക വഴക്കുകള്‍ക്കുവഴക്കുകൾക്കു കാരണം ആകുന്നു; സ്നേഹമോ, സകലലംഘനങ്ങളെയും മൂടുന്നു.
 
{{verse|13}} വിവേകിയുടെ അധരങ്ങളില്‍അധരങ്ങളിൽ ജ്ഞാനം ഉണ്ടു; ബുദ്ധിഹീനന്റെ മുതുകിന്നോ വടികൊള്ളാം.
 
{{verse|14}} ജ്ഞാനികള്‍ജ്ഞാനികൾ പരിജ്ഞാനം അടക്കിവെക്കുന്നു; ഭോഷന്റെ വായോ അടുത്തിരിക്കുന്ന നാശം.
 
{{verse|15}} ധനവാന്റെ സമ്പത്തു, അവന്നു ഉറപ്പുള്ളോരു പട്ടണം; എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നേ.
വരി 38:
{{verse|16}} നീതിമാന്റെ സമ്പാദ്യം ജീവഹേതുവും ദുഷ്ടന്റെ ആദായം പാപകാരണവും ആകുന്നു.
 
{{verse|17}} പ്രബോധനം പ്രമാണിക്കുന്നവന്‍പ്രമാണിക്കുന്നവൻ ജീവമാര്‍ഗ്ഗത്തില്‍ജീവമാർഗ്ഗത്തിൽ ഇരിക്കുന്നു; ശാസന ത്യജിക്കുന്നവനോ ഉഴന്നുനടക്കുന്നു;
 
{{verse|18}} പക മറെച്ചുവെക്കുന്നവന്‍മറെച്ചുവെക്കുന്നവൻ പൊളിവായന്‍പൊളിവായൻ ; ഏഷണി പറയുന്നവന്‍പറയുന്നവൻ ഭോഷന്‍ഭോഷൻ .
 
{{verse|19}} വാക്കു പെരുകിയാല്‍പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാന്‍ബുദ്ധിമാൻ .
 
{{verse|20}} നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.
 
{{verse|21}} നീതിമാന്റെ അധരങ്ങള്‍അധരങ്ങൾ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാല്‍ബുദ്ധിഹീനതയാൽ മരിക്കുന്നു.
 
{{verse|22}} യഹോവയുടെ അനുഗ്രഹത്താല്‍അനുഗ്രഹത്താൽ സമ്പത്തുണ്ടാകുന്നു; അദ്ധ്വാനത്താല്‍അദ്ധ്വാനത്താൽ അതിനോടു ഒന്നും കൂടുന്നില്ല.
 
{{verse|23}} ദോഷം ചെയ്യുന്നതു ഭോഷന്നു കളിയാകുന്നു; ജ്ഞാനം വിവേകിക്കു അങ്ങനെ തന്നേ.
 
{{verse|24}} ദുഷ്ടന്‍ദുഷ്ടൻ പേടിക്കുന്നതു തന്നേ അവന്നു ഭവിക്കും; നീതിമാന്മാരുടെ ആഗ്രഹമോ സാധിക്കും.
 
{{verse|25}} ചുഴലിക്കാറ്റു കടന്നുപോകുമ്പോള്‍കടന്നുപോകുമ്പോൾ ദുഷ്ടന്‍ദുഷ്ടൻ ഇല്ലാതെയായി; നീതിമാനോ ശാശ്വതമായ അടിസ്ഥാനം ഉള്ളവന്‍ഉള്ളവൻ .
 
{{verse|26}} ചൊറുക്ക പല്ലിന്നും പുക കണ്ണിന്നും ആകുന്നതുപോലെ മടിയന്‍മടിയൻ തന്നേ അയക്കുന്നവര്‍ക്കുംഅയക്കുന്നവർക്കും ആകുന്നു.
 
{{verse|27}} യഹോവാഭക്തി ആയുസ്സിനെ ദീര്‍ഘമാക്കുന്നുദീർഘമാക്കുന്നു; ദുഷ്ടന്മാരുടെ സംവത്സരങ്ങളോ കുറഞ്ഞുപോകും.
 
{{verse|28}} നീതിമാന്മാരുടെ പ്രത്യാശ സന്തോഷമാകുന്നു; ദുഷ്ടന്മാരുടെ പ്രതീക്ഷെക്കോ ഭംഗം വരും.
 
{{verse|29}} യഹോവയുടെ വഴി നേരുള്ളവന്നു ഒരു ദുര്‍ഗ്ഗംദുർഗ്ഗം; ദുഷ്പ്രവൃത്തിക്കാര്‍ക്കോദുഷ്പ്രവൃത്തിക്കാർക്കോ അതു നാശകരം.
 
{{verse|30}} നീതിമാന്‍നീതിമാൻ ഒരുനാളും കുലുങ്ങിപ്പോകയില്ല; ദുഷ്ടന്മാരോ ദേശത്തു വസിക്കയില്ല.
 
{{verse|31}} നീതിമാന്റെ വായ് ജ്ഞാനം മുളെപ്പിക്കുന്നു; വക്രതയുള്ള നാവോ ഛേദിക്കപ്പെടും.
 
{{verse|32}} നീതിമാന്റെ അധരങ്ങള്‍അധരങ്ങൾ പ്രസാദകരമായതു അറിയുന്നു; ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 9|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 11|
}}