"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 11" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 11
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 10|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 12|
}}
{{SVPM Old Testament}}
വരി 8:
{{verse|1}} കള്ളത്തുലാസ്സു യഹോവേക്കു വെറുപ്പു; ഒത്ത പടിയോ അവന്നു പ്രസാദം.
 
{{verse|2}} അഹങ്കാരം വരുമ്പോള്‍വരുമ്പോൾ ലജ്ജയും വരുന്നു; താഴ്മയുള്ളവരുടെ പക്കലോ ജ്ഞാനമുണ്ടു.
 
{{verse|3}} നേരുള്ളവരുടെ നിഷ്കളങ്കത്വം അവരെ വഴിനടത്തും; ദ്രോഹികളുടെ വികടമോ അവരെ നശിപ്പിക്കും.
 
{{verse|4}} ക്രോധദിവസത്തില്‍ക്രോധദിവസത്തിൽ സമ്പത്തു ഉപകരിക്കുന്നില്ല; നീതിയോ മരണത്തില്‍നിന്നുമരണത്തിൽനിന്നു വിടുവിക്കുന്നു.
 
{{verse|5}} നിഷ്കളങ്കന്റെ നീതി അവന്റെ വഴിയെ ചൊവ്വാക്കും; ദുഷ്ടനോ തന്റെ ദുഷ്ടതകൊണ്ടു വീണു പോകും.
 
{{verse|6}} നേരുള്ളവരുടെ നീതി അവരെ വിടുവിക്കും; ദ്രോഹികളോ തങ്ങളുടെ ദ്രോഹത്താല്‍ദ്രോഹത്താൽ പിടിപെടും.
 
{{verse|7}} ദുഷ്ടന്‍ദുഷ്ടൻ മരിക്കുമ്പോള്‍മരിക്കുമ്പോൾ അവന്റെ പ്രതീക്ഷ നശിക്കുന്നു; നീതികെട്ടവരുടെ ആശെക്കു ഭംഗം വരുന്നു.
 
{{verse|8}} നീതിമാന്‍നീതിമാൻ കഷ്ടത്തില്‍നിന്നുകഷ്ടത്തിൽനിന്നു രക്ഷപ്പെടുന്നു; ദുഷ്ടന്‍ദുഷ്ടൻ അവന്നു പകരം അകപ്പെടുന്നു.
 
{{verse|9}} വഷളന്‍വഷളൻ വായ്കൊണ്ടു കൂട്ടുകാരനെ നശിപ്പിക്കുന്നു; നീതിമാന്മാരോ പരിജ്ഞാനത്താല്‍പരിജ്ഞാനത്താൽ വിടുവിക്കപ്പെടുന്നു.
 
{{verse|10}} നീതിമാന്മാര്‍നീതിമാന്മാർ ശുഭമായിരിക്കുമ്പോള്‍ശുഭമായിരിക്കുമ്പോൾ പട്ടണം സന്തോഷിക്കുന്നു; ദുഷ്ടന്മാര്‍ദുഷ്ടന്മാർ നശിക്കുമ്പോള്‍നശിക്കുമ്പോൾ ആര്‍പ്പുവിളിആർപ്പുവിളി ഉണ്ടാകുന്നു.
 
{{verse|11}} നേരുള്ളവരുടെ അനുഗ്രഹംകൊണ്ടു പട്ടണം അഭ്യുദയം പ്രാപിക്കുന്നു; ദുഷ്ടന്മാരുടെ വായ്കൊണ്ടോ അതു ഇടിഞ്ഞുപോകുന്നു.
 
{{verse|12}} കൂട്ടുകാരനെ നിന്ദിക്കുന്നവന്‍നിന്ദിക്കുന്നവൻ ബുദ്ധിഹീനന്‍ബുദ്ധിഹീനൻ ; വിവേകമുള്ളവനോ മിണ്ടാതിരിക്കുന്നു.
 
{{verse|13}} ഏഷണിക്കാരനായി നടക്കുന്നവന്‍നടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; വിശ്വസ്തമാനസനോ കാര്യം മറെച്ചുവെക്കുന്നു.
 
{{verse|14}} പരിപാലനം ഇല്ലാത്തേടത്തു ജനം അധോഗതി പ്രാപിക്കുന്നു; മന്ത്രിമാരുടെ ബഹുത്വത്തിലോ രക്ഷയുണ്ടു.
 
{{verse|15}} അന്യന്നുവേണ്ടി ജാമ്യം നിലക്കുന്നവന്‍നിലക്കുന്നവൻ അത്യന്തം വ്യസനിക്കും! ജാമ്യം നില്പാന്‍നില്പാൻ പോകാത്തവനോ നിര്‍ഭയനായിരിക്കുംനിർഭയനായിരിക്കും.
 
{{verse|16}} ലാവണ്യമുള്ള സ്ത്രീ മാനം രക്ഷിക്കുന്നു; വിക്രമന്മാര്‍വിക്രമന്മാർ സമ്പത്തു സൂക്ഷിക്കുന്നു.
 
{{verse|17}} ദയാലുവായവന്‍ദയാലുവായവൻ സ്വന്തപ്രാണന്നു നന്മ ചെയ്യുന്നു; ക്രൂരനോ സ്വന്തജഡത്തെ ഉപദ്രവിക്കുന്നു.
 
{{verse|18}} ദുഷ്ടന്‍ദുഷ്ടൻ വൃഥാലാഭം ഉണ്ടാക്കുന്നു; നീതി വിതെക്കുന്നവനോ വാസ്തവമായ പ്രതിഫലം കിട്ടും.
 
{{verse|19}} നീതിയില്‍നീതിയിൽ സ്ഥിരപ്പെട്ടിരിക്കുന്നവന്‍സ്ഥിരപ്പെട്ടിരിക്കുന്നവൻ ജീവനെ പ്രാപിക്കുന്നു; ദോഷത്തെ പിന്തുടരുന്നവനോ തന്റെ മരണത്തിന്നായി പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു.
 
{{verse|20}} വക്രബുദ്ധികള്‍വക്രബുദ്ധികൾ യഹോവേക്കു വെറുപ്പു; നിഷ്കളങ്കമാര്‍ഗ്ഗികളോനിഷ്കളങ്കമാർഗ്ഗികളോ അവന്നു പ്രസാദം.
 
{{verse|21}} ദുഷ്ടന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാന്‍ഞാൻ കയ്യടിക്കാം; നീതിമാന്മാരുടെ സന്തതിയോ രക്ഷിക്കപ്പെടും.
 
{{verse|22}} വിവേകമില്ലാത്ത ഒരു സുന്ദരി പന്നിയുടെ മൂക്കില്‍മൂക്കിൽ പൊന്‍പൊൻ മൂകൂത്തിപോലെ.
 
{{verse|23}} നീതിമാന്മാരുടെ ആഗ്രഹം നന്മ തന്നേ; ദുഷ്ടന്മാരുടെ പ്രതീക്ഷയോ ക്രോധമത്രേ.
 
{{verse|24}} ഒരുത്തന്‍ഒരുത്തൻ വാരിവിതറീട്ടും വര്‍ദ്ധിച്ചുവരുന്നുവർദ്ധിച്ചുവരുന്നു; മറ്റൊരുത്തന്‍മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളു.
 
{{verse|25}} ഔദാര്യമാനസന്‍ഔദാര്യമാനസൻ പുഷ്ടി പ്രാപിക്കും; തണുപ്പിക്കുന്നവന്നു തണുപ്പു കിട്ടും.
 
{{verse|26}} ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങള്‍ജനങ്ങൾ ശപിക്കും; അതു വിലക്കുന്നവന്റെ തലമേലോ അനുഗ്രഹംവരും.
 
{{verse|27}} നന്മെക്കായി ഉത്സാഹിക്കുന്നവന്‍ഉത്സാഹിക്കുന്നവൻ രഞ്ജന സമ്പാദിക്കുന്നു; തിന്മയെ തിരയുന്നവന്നോ അതു തന്നേ കിട്ടും.
 
{{verse|28}} തന്റെ സമ്പത്തില്‍സമ്പത്തിൽ ആശ്രയിക്കുന്നവന്‍ആശ്രയിക്കുന്നവൻ വീഴും; നീതിമാന്മാരോ പച്ചയിലപോലെ തഴെക്കും.
 
{{verse|29}} സ്വഭവനത്തെ വലെക്കുന്നവന്റെ അനുഭവം വായുവത്രെ; ഭോഷന്‍ഭോഷൻ ജ്ഞാനഹൃദയന്നു ദാസനായ്തീരും.
 
{{verse|30}} നീതിമാന്നു ജീവവൃക്ഷം പ്രതിഫലം; ജ്ഞാനിയായവന്‍ജ്ഞാനിയായവൻ ഹൃദയങ്ങളെ നേടന്നു.
 
{{verse|31}} നീതിമാന്നു ഭൂമിയില്‍ഭൂമിയിൽ പ്രതിഫലം കിട്ടുന്നു എങ്കില്‍എങ്കിൽ ദുഷ്ടന്നും പാപിക്കും എത്ര അധികം?
 
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 10|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 12|
}}