"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

New page: {{SVPM Proverbs}} {{Navi| Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍/അദ്ധ്യായം 13| Next=സത്യവേദപുസ...
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 13|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 15|
}}
{{SVPM Old Testament}}
 
{{verse|1}} സ്ത്രീകളില്‍സ്ത്രീകളിൽ ജ്ഞാനമുള്ളവള്‍ജ്ഞാനമുള്ളവൾ തന്റെ വീടു പണിയുന്നു; ഭോഷത്വമുള്ളവളോ അതു സ്വന്തകൈകളാല്‍സ്വന്തകൈകളാൽ പൊളിച്ചുകളയുന്നു.
 
{{verse|2}} നേരായി നടക്കുന്നവന്‍നടക്കുന്നവൻ യഹോവാഭക്തന്‍യഹോവാഭക്തൻ ; നടപ്പില്‍നടപ്പിൽ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു.
 
{{verse|3}} ഭോഷന്റെവായില്‍ഭോഷന്റെവായിൽ ഡംഭത്തിന്റെ വടിയുണ്ടു; ജ്ഞാനികളുടെ അധരങ്ങളോ അവരെ കാത്തുകൊള്ളുന്നു.
 
{{verse|4}} കാളകള്‍കാളകൾ ഇല്ലാത്തെടത്തു തൊഴുത്തു വെടിപ്പുള്ളതു; കാളയുടെ ശക്തികൊണ്ടോ വളരെ ആദായം ഉണ്ടു.
 
{{verse|5}} വിശ്വസ്തസാക്ഷി ഭോഷകു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷകു നിശ്വസിക്കുന്നു.
വരി 18:
{{verse|6}} പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന്നോ പരിജ്ഞാനം എളുപ്പം.
 
{{verse|7}} മൂഢന്റെ മുമ്പില്‍നിന്നുമുമ്പിൽനിന്നു മാറിപ്പോക; പരിജ്ഞാനമുള്ള അധരങ്ങള്‍അധരങ്ങൾ നീ അവനില്‍അവനിൽ കാണുകയില്ല.
 
{{verse|8}} വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്വം.
 
{{verse|9}} ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു. നേരുള്ളവര്‍ക്കോനേരുള്ളവർക്കോ തമ്മില്‍തമ്മിൽ പ്രീതി ഉണ്ടു.
 
{{verse|10}} ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും അന്യന്‍അന്യൻ ഇടപെടുന്നില്ല.
 
{{verse|11}} ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും; നീതിമാന്റെ കൂടാരമോ തഴെക്കും.
 
{{verse|12}} ചിലപ്പോള്‍ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണവഴികള്‍മരണവഴികൾ അത്രേ.
 
{{verse|13}} ചിരിക്കുമ്പോള്‍ചിരിക്കുമ്പോൾ തന്നേയും ഹൃദയം ദുഃഖിച്ചിരിക്കാം; സന്തോഷത്തിന്റെ അവസാനം ദുഃഖമാകയുമാം.
 
{{verse|14}} ഹൃദയത്തില്‍ഹൃദയത്തിൽ വിശ്വാസത്യാഗമുള്ളവന്നു തന്റെ നടപ്പില്‍നടപ്പിൽ മടുപ്പുവരും; നല്ല മനുഷ്യനോ തന്റെ പ്രവൃത്തിയാല്‍പ്രവൃത്തിയാൽ തന്നേ തൃപ്തിവരും.
 
{{verse|15}} അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.
 
{{verse|16}} ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു നിര്‍ഭയനായിനിർഭയനായി നടക്കുന്നു.
 
{{verse|17}} മുന്‍മുൻ കോപി ഭോഷത്വം പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. ദുരുപായി ദ്വേഷിക്കപ്പെടും.
 
{{verse|18}} അല്പബുദ്ധികള്‍അല്പബുദ്ധികൾ ഭോഷത്വം അവകാശമാക്കിക്കൊള്ളുന്നു; സൂക്ഷ്മബുദ്ധികളോ പരിജ്ഞാനം അണിയുന്നു.
 
{{verse|19}} ദുര്‍ജ്ജനംദുർജ്ജനം സജ്ജനത്തിന്റെ മുമ്പിലും ദുഷ്ടന്മാര്‍ദുഷ്ടന്മാർ നീതിമാന്മാരുടെ വാതില്‍ക്കലുംവാതിൽക്കലും വണങ്ങിനിലക്കുന്നു.
 
{{verse|20}} ദരിദ്രനെ കൂട്ടുകാരന്‍കൂട്ടുകാരൻ പോലും പകെക്കുന്നു; ധനവാന്നോ വളരെ സ്നേഹിതന്മാര്‍സ്നേഹിതന്മാർ ഉണ്ടു.
 
{{verse|21}} കൂട്ടുകാരനെ നിന്ദിക്കുന്നവന്‍നിന്ദിക്കുന്നവൻ പാപം ചെയ്യുന്നു; എളിയവരോടു കൃപകാണിക്കുന്നവനോ ഭാഗ്യവാന്‍ഭാഗ്യവാൻ .
 
{{verse|22}} ദോഷം നിരൂപിക്കുന്നവര്‍നിരൂപിക്കുന്നവർ ഉഴന്നുപോകുന്നില്ലയോ? നന്മ നിരൂപിക്കുന്നവര്‍ക്കോനിരൂപിക്കുന്നവർക്കോ ദയയും വിശ്വസ്തതയും ലഭിക്കുന്നു.
 
{{verse|23}} എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചര്‍വ്വണംകൊണ്ടോഅധരചർവ്വണംകൊണ്ടോ ഞെരുക്കമേ വരു.
 
{{verse|24}} ജ്ഞാനികളുടെ ധനം അവര്‍ക്കുംഅവർക്കും കിരീടം; മൂഢന്മാരുടെ ഭോഷത്വമോ ഭോഷത്വം തന്നെ.
 
{{verse|25}} സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷകു നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു.
 
{{verse|26}} യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു; അവന്റെ മക്കള്‍ക്കുംമക്കൾക്കും ശരണം ഉണ്ടാകും.
 
{{verse|27}} യഹോവാഭക്തി ജീവന്റെ ഉറവാകുന്നു; അതിനാല്‍അതിനാൽ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.
 
{{verse|28}} പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിന്നു നാശം.
 
{{verse|29}} ദീര്‍ഘക്ഷമയുള്ളവന്‍ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാന്‍മഹാബുദ്ധിമാൻ ; മുന്‍മുൻ കോപിയോ ഭോഷത്വം ഉയര്‍ത്തുന്നുഉയർത്തുന്നു.
 
{{verse|30}} ശാന്തമനസ്സു ദേഹത്തിന്നു ജീവന്‍ജീവൻ ; അസൂയയോ അസ്തികള്‍ക്കുഅസ്തികൾക്കു ദ്രവത്വം.
 
{{verse|31}} എളിയവനെ പീഡിപ്പിക്കുന്നവന്‍പീഡിപ്പിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ദരിദ്രനോടു കൃപകാണിക്കുന്നവനോ അവനെ ബഹുമാനിക്കുന്നു.
 
{{verse|32}} ദുഷ്ടന്നു തന്റെ ദുഷ്ടതയാല്‍ദുഷ്ടതയാൽ വീഴ്ച വരുന്നു; നീതിമാന്നോ മരണത്തിലും പ്രത്യാശയുണ്ടു.
 
{{verse|33}} വിവേകമുള്ളവന്റെ ഹൃദയത്തില്‍ഹൃദയത്തിൽ ജ്ഞാനം അടങ്ങിപ്പാര്‍ക്കുംന്നുഅടങ്ങിപ്പാർക്കുംന്നു; മൂഢന്മാരുടെ അന്തരംഗത്തില്‍അന്തരംഗത്തിൽ ഉള്ളതോ വെളിപ്പെട്ടുവരുന്നു.
 
{{verse|34}} നീതി ജാതിയെ ഉയര്‍ത്തുന്നുഉയർത്തുന്നു; പാപമോ വംശങ്ങള്‍ക്കുവംശങ്ങൾക്കു അപമാനം.
 
{{verse|35}} ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു. നാണംകെട്ടവന്നോ അവന്റെ കോപം നേരിടും.
വരി 78:
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 13|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 15|
}}