"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
New page: {{SVPM Proverbs}} {{Navi| Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍/അദ്ധ്യായം 13| Next=സത്യവേദപുസ... |
(ചെ.) പുതിയ ചിൽ ... |
||
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/
Next=സത്യവേദപുസ്തകം/
}}
{{SVPM Old Testament}}
{{verse|1}}
{{verse|2}} നേരായി
{{verse|3}}
{{verse|4}}
{{verse|5}} വിശ്വസ്തസാക്ഷി ഭോഷകു പറകയില്ല; കള്ളസ്സാക്ഷിയോ ഭോഷകു നിശ്വസിക്കുന്നു.
വരി 18:
{{verse|6}} പരിഹാസി ജ്ഞാനം അന്വേഷിച്ചിട്ടും കണ്ടെത്തുന്നില്ല; വിവേകമുള്ളവന്നോ പരിജ്ഞാനം എളുപ്പം.
{{verse|7}} മൂഢന്റെ
{{verse|8}} വഴി തിരിച്ചറിയുന്നതു വിവേകിയുടെ ജ്ഞാനം; ചതിക്കുന്നതോ ഭോഷന്മാരുടെ ഭോഷത്വം.
{{verse|9}} ഭോഷന്മാരെ അകൃത്യയാഗം പരിഹസിക്കുന്നു.
{{verse|10}} ഹൃദയം സ്വന്തദുഃഖത്തെ അറിയുന്നു; അതിന്റെ സന്തോഷത്തിലും
{{verse|11}} ദുഷ്ടന്മാരുടെ വീടു മുടിഞ്ഞുപോകും; നീതിമാന്റെ കൂടാരമോ തഴെക്കും.
{{verse|12}}
{{verse|13}}
{{verse|14}}
{{verse|15}} അല്പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.
{{verse|16}} ജ്ഞാനി ഭയപ്പെട്ടു ദോഷം അകറ്റിനടക്കുന്നു; ഭോഷനോ ധിക്കാരംപൂണ്ടു
{{verse|17}}
{{verse|18}}
{{verse|19}}
{{verse|20}} ദരിദ്രനെ
{{verse|21}} കൂട്ടുകാരനെ
{{verse|22}} ദോഷം
{{verse|23}} എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും;
{{verse|24}} ജ്ഞാനികളുടെ ധനം
{{verse|25}} സത്യസാക്ഷി പ്രാണരക്ഷ ചെയ്യുന്നു; ഭോഷകു നിശ്വസിക്കുന്നവനോ വഞ്ചന ചെയ്യുന്നു.
{{verse|26}} യഹോവാഭക്തന്നു ദൃഢധൈര്യം ഉണ്ടു; അവന്റെ
{{verse|27}} യഹോവാഭക്തി ജീവന്റെ ഉറവാകുന്നു;
{{verse|28}} പ്രജാബാഹുല്യം രാജാവിന്നു ബഹുമാനം; പ്രജാന്യൂനതയോ പ്രഭുവിന്നു നാശം.
{{verse|29}}
{{verse|30}} ശാന്തമനസ്സു ദേഹത്തിന്നു
{{verse|31}} എളിയവനെ
{{verse|32}} ദുഷ്ടന്നു തന്റെ
{{verse|33}} വിവേകമുള്ളവന്റെ
{{verse|34}} നീതി ജാതിയെ
{{verse|35}} ബുദ്ധിമാനായ ദാസന്നു രാജാവിന്റെ പ്രീതി ലഭിക്കുന്നു. നാണംകെട്ടവന്നോ അവന്റെ കോപം നേരിടും.
വരി 78:
{{Navi|
Prev=സത്യവേദപുസ്തകം/
Next=സത്യവേദപുസ്തകം/
}}
|