"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 16" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 16
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 15|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 17|
}}
{{SVPM Old Testament}}
 
{{verse|1}} ഹൃദയത്തിലെ നിരൂപണങ്ങള്‍നിരൂപണങ്ങൾ മനുഷ്യന്നുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാല്‍യഹോവയാൽ വരുന്നു.
 
{{verse|2}} മനുഷ്യന്നു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.
 
{{verse|3}} നിന്റെ പ്രവൃത്തികളെ യഹോവേക്കു സമര്‍പ്പിക്കസമർപ്പിക്ക; എന്നാല്‍എന്നാൽ നിന്റെ ഉദ്ദേശങ്ങള്‍ഉദ്ദേശങ്ങൾ സാധിക്കും.
 
{{verse|4}} യഹോവ സകലത്തെയും തന്റെ ഉദ്ദേശത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനര്‍ത്ഥദിവസത്തിന്നായിഅനർത്ഥദിവസത്തിന്നായി ദുഷ്ടനെയും കൂടെ.
 
{{verse|5}} ഗര്‍വ്വമുള്ളഗർവ്വമുള്ള ഏവനും യഹോവേക്കു വെറുപ്പു; അവന്നു ശിക്ഷ വരാതിരിക്കയില്ല എന്നതിന്നു ഞാന്‍ഞാൻ കയ്യടിക്കുന്നു.
 
{{verse|6}} ദയയും വിശ്വസ്തതയുംകൊണ്ടു അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ടു മനുഷ്യര്‍മനുഷ്യർ ദോഷത്തെ വിട്ടകലുന്നു.
 
{{verse|7}} ഒരുത്തന്റെ വഴികള്‍വഴികൾ യഹോവേക്കു ഇഷ്ടമായിരിക്കുമ്പോള്‍ഇഷ്ടമായിരിക്കുമ്പോൾ അവന്‍അവൻ അവന്റെ ശത്രുക്കളെയും അവനോടു ഇണക്കുന്നു.
 
{{verse|8}} ന്യായരഹിതമായ വലിയ വരവിനെക്കാള്‍വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലതു.
 
{{verse|9}} മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.
 
{{verse|10}} രാജാവിന്റെ അധരങ്ങളില്‍അധരങ്ങളിൽ അരുളപ്പാടുണ്ടു; ന്യായവിധിയില്‍ന്യായവിധിയിൽ അവന്റെ വായ് പിഴെക്കുന്നതുമില്ല.
 
{{verse|11}} ഒത്ത വെള്ളിക്കോലും ത്രാസും യഹോവേക്കുള്ളവ; സഞ്ചിയിലെ പടി ഒക്കെയും അവന്റെ പ്രവൃത്തിയാകുന്നു.
 
{{verse|12}} ദുഷ്ടത പ്രവര്‍ത്തിക്കുന്നതുപ്രവർത്തിക്കുന്നതു രാജാക്കന്മാര്‍ക്കുംരാജാക്കന്മാർക്കും വെറുപ്പു; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നതു.
 
{{verse|13}} നീതിയുള്ള അധരങ്ങള്‍അധരങ്ങൾ രാജാക്കന്മാര്‍ക്കുംരാജാക്കന്മാർക്കും പ്രസാദം; നേര്‍നേർ പറയുന്നവനെ അവര്‍അവർ സ്നേഹിക്കുന്നു.
 
{{verse|14}} രാജാവിന്റെ ക്രോധം മരണദൂതന്നു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.
 
{{verse|15}} രാജാവിന്റെ മുഖപ്രകാശത്തില്‍മുഖപ്രകാശത്തിൽ ജീവന്‍ജീവൻ ഉണ്ടു; അവന്റെ പ്രസാദം പിന്മഴെക്കുള്ള മേഘം പോലെയാകുന്നു.
 
{{verse|16}} തങ്കത്തെക്കാള്‍തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു! വെള്ളിയെക്കാള്‍വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നതു എത്ര ഉത്തമം!
 
{{verse|17}} ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവന്‍സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.
 
{{verse|18}} നാശത്തിന്നു മുമ്പെ ഗര്‍വ്വംഗർവ്വം; വീഴ്ചകൂ മുമ്പെ ഉന്നതഭാവം.
 
{{verse|19}} ഗര്‍വ്വികളോടുകൂടെഗർവ്വികളോടുകൂടെ കവര്‍ച്ചകവർച്ച പങ്കിടുന്നതിനെക്കാള്‍പങ്കിടുന്നതിനെക്കാൾ താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലതു.
 
{{verse|20}} തിരുവചനം പ്രമാണിക്കുന്നവന്‍പ്രമാണിക്കുന്നവൻ നന്മ കണ്ടെത്തും; യഹോവയില്‍യഹോവയിൽ ആശ്രയിക്കുന്നവന്‍ആശ്രയിക്കുന്നവൻ ഭാഗ്യവാന്‍ഭാഗ്യവാൻ .
 
{{verse|21}} ജ്ഞാനഹൃദയന്‍ജ്ഞാനഹൃദയൻ വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വര്‍ദ്ധിപ്പിക്കുന്നുവർദ്ധിപ്പിക്കുന്നു.
 
{{verse|22}} വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു. ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ.
 
{{verse|23}} ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങള്‍ക്കുഅധരങ്ങൾക്കു വിദ്യ വര്‍ദ്ധിപ്പിക്കുന്നുവർദ്ധിപ്പിക്കുന്നു.
 
{{verse|24}} ഇമ്പമുള്ള വാക്കു തേന്‍തേൻ കട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികള്‍ക്കുഅസ്ഥികൾക്കു ഔഷധവും തന്നേ;
 
{{verse|25}} ചിലപ്പോള്‍ചിലപ്പോൾ ഒരു വഴി മനുഷ്യന്നു ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ മരണവഴികള്‍മരണവഴികൾ അത്രേ.
 
{{verse|26}} പണിക്കാരന്റെ വിശപ്പു അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്റെ വായ് അവനെ അതിന്നായി നിര്‍ബ്ബന്ധിക്കുന്നുനിർബ്ബന്ധിക്കുന്നു.
 
{{verse|27}} നിസ്സാരമനുഷ്യന്‍നിസ്സാരമനുഷ്യൻ പാതകം എന്ന കുഴികുഴിക്കുന്നു; അവന്റെ അധരങ്ങളില്‍അധരങ്ങളിൽ കത്തുന്ന തീ ഉണ്ടു.
 
{{verse|28}} വക്രതയുള്ള മനുഷ്യന്‍മനുഷ്യൻ വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരന്‍ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
 
{{verse|29}} സഹാസക്കാരന്‍സഹാസക്കാരൻ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയില്‍വഴിയിൽ നടത്തുകയും ചെയ്യുന്നു.
 
{{verse|30}} കണ്ണു അടെക്കുന്നവന്‍അടെക്കുന്നവൻ വക്രത നിരൂപിക്കുന്നു; വപ്പു കടിക്കുന്നവന്‍കടിക്കുന്നവൻ ദോഷം നിവര്‍ത്തിക്കുന്നുനിവർത്തിക്കുന്നു.
 
{{verse|31}} നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാര്‍ഗ്ഗത്തില്‍മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.
 
{{verse|32}} ദീര്‍ഘക്ഷമയുള്ളവന്‍ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും ജിതമാനസന്‍ജിതമാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠന്‍ശ്രേഷ്ഠൻ .
 
{{verse|33}} ചീട്ടു മടിയില്‍മടിയിൽ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രേ.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 15|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 17|
}}