"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 17
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 16|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 18|
}}
{{SVPM Old Testament}}
വരി 8:
{{verse|1}} കലഹത്തോടുകൂടി ഒരു വീടു നിറയെ യാഗഭോജനത്തിലും സ്വസ്ഥതയോടുകൂടി ഒരു കഷണം ഉണങ്ങിയ അപ്പം ഏറ്റവും നല്ലതു.
 
{{verse|2}} നാണംകെട്ട മകന്റെമേല്‍മകന്റെമേൽ ബുദ്ധിമാനായ ദാസന്‍ദാസൻ കര്‍ത്തൃത്വംകർത്തൃത്വം നടത്തും; സഹോദരന്മാരുടെ ഇടയില്‍ഇടയിൽ അവകാശം പ്രാപിക്കും.
 
{{verse|3}} വെള്ളിക്കു പുടം, പൊന്നിന്നു മൂശ; ഹൃദയങ്ങളെ ശോധന ചെയ്യുന്നവനോ യഹോവ.
 
{{verse|4}} ദുഷ്കര്‍മ്മിദുഷ്കർമ്മി നീതികെട്ട അധരങ്ങള്‍ക്കുഅധരങ്ങൾക്കു ശ്രദ്ധകൊടുക്കുന്നു; വ്യാജം പറയുന്നവന്‍പറയുന്നവൻ വഷളത്വമുള്ള നാവിന്നു ചെവികൊടുക്കുന്നു.
 
{{verse|5}} ദരിദ്രനെ പരിഹസിക്കുന്നവന്‍പരിഹസിക്കുന്നവൻ അവന്റെ സ്രഷ്ടാവിനെ നിന്ദിക്കുന്നു; ആപത്തില്‍ആപത്തിൽ സന്തോഷിക്കുന്നവന്നു ശിക്ഷ വരാതിരിക്കയില്ല.
 
{{verse|6}} മക്കളുടെ മക്കള്‍മക്കൾ വൃദ്ധന്മാര്‍ക്കുംവൃദ്ധന്മാർക്കും കിരീടമാകുന്നു; മക്കളുടെ മഹത്വം അവരുടെ അപ്പന്മാര്‍അപ്പന്മാർ തന്നേ.
 
{{verse|7}} സുഭാഷിതം പറയുന്ന അധരം ഭോഷന്നു യോഗ്യമല്ല; വ്യാജമുള്ള അധരം ഒരു പ്രഭുവിന്നു എങ്ങിനെ?
വരി 22:
{{verse|8}} സമ്മാനം വാങ്ങുന്നവന്നു അതു രത്നമായി തോന്നും; അതു ചെല്ലുന്നെടത്തൊക്കെയും കാര്യം സാധിക്കും.
 
{{verse|9}} സ്നേഹം തേടുന്നവന്‍തേടുന്നവൻ ലംഘനം മറെച്ചുവെക്കുന്നു; കാര്യം പാട്ടാക്കുന്നവനോ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
 
{{verse|10}} ഭോഷനെ നൂറു അടിക്കുന്നതിനെക്കാള്‍അടിക്കുന്നതിനെക്കാൾ ബുദ്ധിമാനെ ഒന്നു ശാസിക്കുന്നതു അധികം ഫലിക്കും.
 
{{verse|11}} മത്സരക്കാരന്‍മത്സരക്കാരൻ ദോഷം മാത്രം അന്വേഷിക്കുന്നു; ക്രൂരനായോരു ദൂതനെ അവന്റെ നേരെ അയക്കും.
 
{{verse|12}} മൂഢനെ അവന്റെ ഭോഷത്വത്തില്‍ഭോഷത്വത്തിൽ എതിരിടുന്നതിനെക്കാള്‍എതിരിടുന്നതിനെക്കാൾ കുട്ടികള്‍കുട്ടികൾ കാണാതെപോയ കരടിയെ എതിരിടുന്നതു ഭേദം.
 
{{verse|13}} ഒരുത്തന്‍ഒരുത്തൻ നന്മെക്കു പകരം തിന്മ ചെയ്യുന്നു എങ്കില്‍എങ്കിൽ അവന്റെ ഭവനത്തെ തിന്മ വിട്ടുമാറുകയില്ല.
 
{{verse|14}} കലഹത്തിന്റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; ആകയാല്‍ആകയാൽ കലഹമാകുംമുമ്പെ തര്‍ക്കംതർക്കം നിര്‍ത്തിക്കളകനിർത്തിക്കളക.
 
{{verse|15}} ദുഷ്ടനെ നീതീകരിക്കുന്നവനും നീതിമാനെ കുറ്റം വിധിക്കുന്നവനും രണ്ടുപേരും യഹോവേക്കു വെറുപ്പു.
 
{{verse|16}} മൂഢന്നു ബുദ്ധിയില്ലാതിരിക്കെ ജ്ഞാനം സമ്പാദിപ്പാന്‍സമ്പാദിപ്പാൻ അവന്റെ കയ്യില്‍കയ്യിൽ ദ്രവ്യം എന്തിനു?
 
{{verse|17}} സ്നേഹിതന്‍സ്നേഹിതൻ എല്ലാകാലത്തും സ്നേഹിക്കുന്നു; അനര്‍ത്ഥകാലത്തുഅനർത്ഥകാലത്തു അവന്‍അവൻ സഹോദരനായ്തീരുന്നു.
 
{{verse|18}} ബുദ്ധിഹീനനായ മനുഷ്യന്‍മനുഷ്യൻ കയ്യടിച്ചു കൂട്ടുകാരന്നു വേണ്ടി ജാമ്യം നിലക്കുന്നു.
 
{{verse|19}} കലഹപ്രിയന്‍കലഹപ്രിയൻ ലംഘനപ്രിയന്‍ലംഘനപ്രിയൻ ആകുന്നു; പടിവാതില്‍പടിവാതിൽ പൊക്കത്തില്‍പൊക്കത്തിൽ പണിയുന്നവന്‍പണിയുന്നവൻ ഇടിവു ഇച്ഛിക്കുന്നു.
 
{{verse|20}} വക്രഹൃദയമുള്ളവന്‍വക്രഹൃദയമുള്ളവൻ നന്മ കാണുകയില്ല; വികട നാവുള്ളവന്‍നാവുള്ളവൻ ആപത്തില്‍ആപത്തിൽ അകപ്പെടും.
 
{{verse|21}} ഭോഷനെ ജനിപ്പിച്ചവന്നു അതു ഖേദകാരണമാകും; മൂഢന്റെ അപ്പന്നു സന്തോഷം ഉണ്ടാകയില്ല.
 
{{verse|22}} സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകര്‍ന്നതകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.
 
{{verse|23}} ദുഷ്ടന്‍ദുഷ്ടൻ ന്യായത്തിന്റെ വഴികളെ മറിക്കേണ്ടതിന്നു ഒളിച്ചുകൊണ്ടുവരുന്ന സമ്മാനം വാങ്ങുന്നു.
 
{{verse|24}} ജ്ഞാനം ബുദ്ധിമാന്റെ മുമ്പില്‍മുമ്പിൽ ഇരിക്കുന്നു; മൂഢന്റെ കണ്ണോ ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു.
 
{{verse|25}} മൂഢനായ മകന്‍മകൻ അപ്പന്നു വ്യസനവും തന്നെ പ്രസവിച്ചവള്‍ക്കുപ്രസവിച്ചവൾക്കു കൈപ്പും ആകുന്നു.
 
{{verse|26}} നീതിമാന്നു പിഴ കല്പിക്കുന്നതും ശ്രേഷ്ഠന്മാരെ നേര്‍നിമിത്തംനേർനിമിത്തം അടിക്കുന്നതും നന്നല്ല.
 
{{verse|27}} വാക്കു അടക്കിവെക്കുന്നവന്‍അടക്കിവെക്കുന്നവൻ പരിജ്ഞാനമുള്ളവന്‍പരിജ്ഞാനമുള്ളവൻ ; ശാന്തമാനസന്‍ശാന്തമാനസൻ ബുദ്ധിമാന്‍ബുദ്ധിമാൻ തന്നേ.
 
{{verse|28}} മിണ്ടാതിരുന്നാല്‍മിണ്ടാതിരുന്നാൽ ഭോഷനെപ്പോലും ജ്ഞാനിയായും അധരം അടെച്ചുകൊണ്ടാല്‍അടെച്ചുകൊണ്ടാൽ വിവേകിയായും എണ്ണും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 16|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 18|
}}