"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 18
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 17|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 19|
}}
{{SVPM Old Testament}}
 
{{verse|1}} കൂട്ടംവിട്ടു നടക്കുന്നവന്‍നടക്കുന്നവൻ സ്വേച്ഛയെ അന്വേഷിക്കുന്നു; സകലജ്ഞാനത്തോടും അവന്‍അവൻ കയര്‍ക്കുംന്നുകയർക്കുംന്നു.
 
{{verse|2}} തന്റെ മനസ്സു വെളിപ്പെടുത്തുന്നതില്‍വെളിപ്പെടുത്തുന്നതിൽ അല്ലാതെ മൂഢന്നു ബോധത്തില്‍ബോധത്തിൽ ഇഷ്ടമില്ല.
 
{{verse|3}} ദുഷ്ടനോടുകൂടെ അപമാനവും ദുഷ്കീര്‍ത്തിയോടുകൂടെദുഷ്കീർത്തിയോടുകൂടെ നിന്ദയും വരുന്നു.
 
{{verse|4}} മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുകൂള്ള തോടും ആകുന്നു.
 
{{verse|5}} നീതിമാനെ ന്യായവിസ്താരത്തില്‍ന്യായവിസ്താരത്തിൽ തോല്പിക്കേണ്ടതിന്നു ദുഷ്ടന്റെ പക്ഷം പിടിക്കുന്നതു നന്നല്ല.
 
{{verse|6}} മൂഢന്റെ അധരങ്ങള്‍അധരങ്ങൾ വഴക്കിന്നു ഇടയാക്കുന്നു; അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു.
 
{{verse|7}} മൂഢന്റെ വായ് അവന്നു നാശം; അവന്റെ അധരങ്ങള്‍അധരങ്ങൾ അവന്റെ പ്രാണന്നു കണി.
 
{{verse|8}} ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെയിരിക്കുന്നു; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
 
{{verse|9}} വേലയില്‍വേലയിൽ മടിയനായവന്‍മടിയനായവൻ മുടിയന്റെ സഹോദരന്‍സഹോദരൻ .
 
{{verse|10}} യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാന്‍നീതിമാൻ അതിലേക്കു ഔടിച്ചെന്നു അഭയം പ്രാപിക്കുന്നു.
 
{{verse|11}} ധനവാന്നു തന്റെ സമ്പത്തു ഉറപ്പുള്ള പട്ടണം; അതു അവന്നു ഉയര്‍ന്നഉയർന്ന മതില്‍മതിൽ ആയിത്തോന്നുന്നു.
 
{{verse|12}} നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു മുമ്പെ താഴ്മ.
 
{{verse|13}} കേള്‍ക്കുംമുമ്പെകേൾക്കുംമുമ്പെ ഉത്തരം പറയുന്നവന്നു അതു ഭോഷത്വവും ലജ്ജയും ആയ്തീരുന്നു.
 
{{verse|14}} പുരുഷന്റെ ധീരത അവന്റെ ദീനത്തെ സഹിക്കും; തകര്‍ന്നതകർന്ന മനസ്സിനെയോ ആര്‍ക്കുംആർക്കും സഹിക്കാം?
 
{{verse|15}} ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുന്നു; ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുന്നു.
 
{{verse|16}} മനുഷ്യന്‍മനുഷ്യൻ വെക്കുന്ന കാഴ്ചയാല്‍കാഴ്ചയാൽ അവന്നു പ്രവേശനം കിട്ടും; അവന്‍അവൻ മഹാന്മാരുടെ സന്നിധിയില്‍സന്നിധിയിൽ ചെല്ലുവാന്‍ചെല്ലുവാൻ ഇടയാകും.
 
{{verse|17}} തന്റെ അന്യായം ആദ്യം ബോധിപ്പിക്കുന്നവന്‍ബോധിപ്പിക്കുന്നവൻ നീതിമാന്‍നീതിമാൻ എന്നു തോന്നും; എന്നാല്‍എന്നാൽ അവന്റെ പ്രതിയോഗി വന്നു അവനെ പരിശോധിക്കും.
 
{{verse|18}} ചീട്ടു തര്‍ക്കങ്ങളെതർക്കങ്ങളെ തീര്‍ക്കയുംതീർക്കയും ബലവാന്മാരെ തമ്മില്‍തമ്മിൽ വേറുപെടുത്തുകയും ചെയ്യുന്നു.
 
{{verse|19}} ദ്രോഹിക്കപ്പെട്ട സഹോദരന്‍സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാള്‍പട്ടണത്തെക്കാൾ ദുര്‍ജ്ജയനാകുന്നുദുർജ്ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഔടാമ്പല്‍പോലെഔടാമ്പൽപോലെ തന്നേ.
 
{{verse|20}} വായുടെ ഫലത്താല്‍ഫലത്താൽ മനുഷ്യന്റെ ഉദരം നിറയും; അധരങ്ങളുടെ വിളവുകൊണ്ടു അവന്നു തൃപ്തിവരും;
 
{{verse|21}} മരണവും ജീവനും നാവിന്റെ അധികാരത്തില്‍അധികാരത്തിൽ ഇരിക്കുന്നു; അതില്‍അതിൽ ഇഷ്ടപ്പെടുന്നവര്‍ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലം അനുഭവിക്കും.
 
{{verse|22}} ഭാര്യയെ കിട്ടുന്നവന്നു നന്മ കിട്ടുന്നു; യഹോവയോടു പ്രസാദം ലഭിച്ചുമിരിക്കുന്നു.
 
{{verse|23}} ദരിദ്രന്‍ദരിദ്രൻ യാചനാരീതിയില്‍യാചനാരീതിയിൽ സംസാരിക്കുന്നു; ധനവാനോ കഠിനമായി ഉത്തരം പറയുന്നു.
 
{{verse|24}} വളരെ സ്നേഹിതന്മാരുള്ള മനുഷ്യന്നു നാശം വരും; എന്നാല്‍എന്നാൽ സഹോദരനെക്കാളും പറ്റുള്ള സ്നേഹിതന്മാരും ഉണ്ടു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 17|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 19|
}}