"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 2
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 1|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 3|
}}
{{SVPM Old Testament}}
വരി 8:
{{verse|1}} മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു
 
{{verse|2}} എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളില്‍ഉള്ളിൽ സംഗ്രഹിച്ചാല്‍സംഗ്രഹിച്ചാൽ,
 
{{verse|3}} നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയര്‍ത്തുന്നുഉയർത്തുന്നു എങ്കില്‍എങ്കിൽ,
 
{{verse|4}} അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കില്‍എങ്കിൽ,
 
{{verse|5}} നീ യഹോവാഭക്തി ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.
 
{{verse|6}} യഹോവയല്ലോ ജ്ഞാനം നലകുന്നതു; അവന്റെ വായില്‍നിന്നുവായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.
 
{{verse|7}} അവന്‍അവൻ നേരുള്ളവര്‍ക്കുംനേരുള്ളവർക്കും രക്ഷ സംഗ്രഹിച്ചുവെക്കുന്നു: നഷ്കളങ്കമായി നടക്കുന്നവര്‍ക്കുംനടക്കുന്നവർക്കും അവന്‍അവൻ ഒരു പരിച തന്നേ.
 
{{verse|8}} അവന്‍അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.
 
{{verse|9}} അങ്ങനെ നീ നീതിയും ന്യായവും നേരും സകലസന്മാര്‍ഗ്ഗവുംസകലസന്മാർഗ്ഗവും ഗ്രഹിക്കും.
 
{{verse|10}} ജ്ഞാനം നിന്റെ ഹൃദയത്തില്‍ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും.
 
{{verse|11}} വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.
 
{{verse|12}} അതു നിന്നെ ദുഷ്ടന്റെ വഴിയില്‍നിന്നുംവഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തില്‍നിന്നുംകൂട്ടത്തിൽനിന്നും വിടുവിക്കും.
 
{{verse|13}} അവര്‍അവർ ഇരുട്ടുള്ള വഴികളില്‍വഴികളിൽ നടക്കേണ്ടതിന്നു നേരെയുള്ള പാത വിട്ടുകളകയും
 
{{verse|14}} ദോഷപ്രവൃത്തിയില്‍ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളില്‍വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു.
 
{{verse|15}} അവര്‍അവർ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയില്‍പാതയിൽ നടക്കുന്നവരും ആകുന്നു.
 
{{verse|16}} അതു നിന്നെ പരസ്ത്രീയുടെ കയ്യില്‍നിന്നുംകയ്യിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും.
 
{{verse|17}} അവള്‍അവൾ തന്റെ യൌവനകാന്തനെ ഉപേക്ഷിച്ചു തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു.
 
{{verse|18}} അവളുടെ വീടു മരണത്തിലേക്കും അവളുടെ പാതകള്‍പാതകൾ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു.
 
{{verse|19}} അവളുടെ അടുക്കല്‍അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.
 
{{verse|20}} അതുകൊണ്ടു നീ സജ്ജനത്തിന്റെ വഴിയില്‍വഴിയിൽ നടന്നു നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊള്‍കപ്രമാണിച്ചുകൊൾക.
 
{{verse|21}} നേരുള്ളവര്‍നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാര്‍നിഷ്കളങ്കന്മാർ അതില്‍അതിൽ ശേഷിച്ചിരിക്കും.
 
{{verse|22}} എന്നാല്‍എന്നാൽ ദുഷ്ടന്മാര്‍ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികള്‍ദ്രോഹികൾ അതില്‍നിന്നുഅതിൽനിന്നു നിര്‍മ്മൂലമാകുംനിർമ്മൂലമാകും.
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 1|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 3|
}}