"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 20|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 22|
}}
{{SVPM Old Testament}}
 
{{verse|1}} രാജാവിന്റെ ഹൃദയം യഹോവയുടെ കയ്യില്‍കയ്യിൽ നീര്‍ത്തോടുകണക്കെനീർത്തോടുകണക്കെ ഇരിക്കുന്നു; തനിക്കു ഇഷ്ടമുള്ളേടത്തേക്കൊക്കെയും അവന്‍അവൻ അതിനെ തിരിക്കുന്നു.
 
{{verse|2}} മനുഷ്യന്റെ വഴി ഒക്കെയും അവന്നു ചൊവ്വായിത്തോന്നുന്നു; യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു.
 
{{verse|3}} നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നതുപ്രവർത്തിക്കുന്നതു യഹോവേക്കു ഹനനയാഗത്തെക്കാള്‍ഹനനയാഗത്തെക്കാൾ ഇഷ്ടം.
 
{{verse|4}} ഗര്‍വ്വമുള്ളഗർവ്വമുള്ള കണ്ണും അഹങ്കാരഹൃദയവും ദുഷ്ടന്മാരുടെ ദീപവും പാപം തന്നേ.
 
{{verse|5}} ഉത്സാഹിയുടെ വിചാരങ്ങള്‍വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങള്‍സമൃദ്ധിഹേതുകങ്ങൾ ആകുന്നു; ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നതു.
 
{{verse|6}} കള്ളനാവുകൊണ്ടു ധനം സമ്പാദിക്കുന്നതു പാറിപ്പോകുന്ന ആവിയാകുന്നു; അതിനെ അന്വേഷിക്കുന്നവര്‍അന്വേഷിക്കുന്നവർ മരണത്തെ അന്വേഷിക്കുന്നു.
 
{{verse|7}} ദുഷ്ടന്മാരുടെ സാഹസം അവര്‍ക്കുംഅവർക്കും നാശഹേതുവാകുന്നു; ന്യായം ചെയ്‍വാന്‍ചെയ്‍വാൻ അവര്‍ക്കുംഅവർക്കും മനസ്സില്ലല്ലോ.
 
{{verse|8}} അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; നിര്‍മ്മലന്റെനിർമ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളതു തന്നേ.
 
{{verse|9}} ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടില്‍പൊതുവീട്ടിൽ പാര്‍ക്കുംന്നതിനെക്കാള്‍പാർക്കുംന്നതിനെക്കാൾ മേല്‍പുരയുടെമേൽപുരയുടെ ഒരു കോണില്‍കോണിൽ പാര്‍ക്കുംന്നതുപാർക്കുംന്നതു നല്ലതു.
 
{{verse|10}} ദുഷ്ടന്റെ മനസ്സു ദോഷത്തെ ആഗ്രഹിക്കുന്നു; അവന്നു കൂട്ടുകാരനോടു ദയ തോന്നുന്നതുമില്ല.
 
{{verse|11}} പരിഹാസിയെ ശിക്ഷിച്ചാല്‍ശിക്ഷിച്ചാൽ അല്പബുദ്ധി ജ്ഞാനിയായ്തീരും; ജ്ഞാനിയെ ഉപദേശിച്ചാല്‍ഉപദേശിച്ചാൽ അവന്‍അവൻ പരിജ്ഞാനം പ്രാപിക്കും.
 
{{verse|12}} നീതിമാനായവന്‍നീതിമാനായവൻ ദുഷ്ടന്റെ ഭവനത്തിന്മേല്‍ഭവനത്തിന്മേൽ ദൃഷ്ടിവെക്കുന്നു; ദുഷ്ടന്മാരെ നാശത്തിലേക്കു മറിച്ചുകളയുന്നു.
 
{{verse|13}} എളിയവന്റെ നിലവിളിക്കു ചെവി പൊത്തിക്കളയുന്നവന്‍പൊത്തിക്കളയുന്നവൻ താനും വിളിച്ചപേക്ഷിക്കും; ഉത്തരം ലഭിക്കയില്ല.
 
{{verse|14}} രഹസ്യത്തില്‍രഹസ്യത്തിൽ ചെയ്യുന്ന ദാനം കോപത്തെയും മടിയില്‍മടിയിൽ കൊണ്ടുവരുന്ന സമ്മാനം ഉഗ്രകോപത്തെയും ശമിപ്പിക്കുന്നു.
 
{{verse|15}} ന്യായം പ്രവര്‍ത്തിക്കുന്നതുപ്രവർത്തിക്കുന്നതു നീതിമാന്നു സന്തോഷവും ദുഷ്പ്രവൃത്തിക്കാര്‍ക്കുംദുഷ്പ്രവൃത്തിക്കാർക്കും ഭയങ്കരവും ആകുന്നു.
 
{{verse|16}} വിവേകമാര്‍ഗ്ഗംവിവേകമാർഗ്ഗം വിട്ടുനടക്കുന്നവന്‍വിട്ടുനടക്കുന്നവൻ മൃതന്മാരുടെ കൂട്ടത്തില്‍കൂട്ടത്തിൽ വിശ്രമിക്കും.
 
{{verse|17}} ഉല്ലാസപ്രിയന്‍ഉല്ലാസപ്രിയൻ ദരിദ്രനായ്തീരും; വീഞ്ഞും തൈലവും പ്രിയപ്പെടുന്നവന്‍പ്രിയപ്പെടുന്നവൻ ധനവാനാകയില്ല.
 
{{verse|18}} ദുഷ്ടന്‍ദുഷ്ടൻ നീതിമാന്നു മറുവിലയാകും; ദ്രോഹി നേരുള്ളവര്‍ക്കുംനേരുള്ളവർക്കും പകരമായ്തീരും.
 
{{verse|19}} ശണ്ഠയും ദുശ്ശീലവുമുള്ള സ്ത്രീയോടുകൂടെ പാര്‍ക്കുംന്നതിലുംപാർക്കുംന്നതിലും നിര്‍ജ്ജനപ്രദേശത്തുനിർജ്ജനപ്രദേശത്തു പോയി പാര്‍ക്കുംന്നതുപാർക്കുംന്നതു നല്ലതു.
 
{{verse|20}} ജ്ഞാനിയുടെ പാര്‍പ്പിടത്തില്‍പാർപ്പിടത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ടു; മൂഢനോ അവയെ ദുര്‍വ്യയംദുർവ്യയം ചെയ്തുകളയുന്നു.
 
{{verse|21}} നീതിയും ദയയും പിന്തുടരുന്നവന്‍പിന്തുടരുന്നവൻ ജീവനും നീതിയും മാനവും കണ്ടെത്തും.
 
{{verse|22}} ജ്ഞാനി വീരന്മാരുടെ പട്ടണത്തില്‍പട്ടണത്തിൽ കയറുകയും അതിന്റെ ആശ്രയമായ കോട്ടയെ ഇടിച്ചുകളകയും ചെയ്യുന്നു.
 
{{verse|23}} വായും നാവും സൂക്ഷിക്കുന്നവന്‍സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളില്‍നിന്നുകഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നു.
 
{{verse|24}} നിഗളവും ഗര്‍വ്വവുംഗർവ്വവും ഉള്ളവന്നു പരിഹാസി എന്നു പേര്‍പേർ; അവന്‍അവൻ ഗര്‍വ്വത്തിന്റെഗർവ്വത്തിന്റെ അഹങ്കാരത്തോടെ പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു.
 
{{verse|25}} മടിയന്റെ കൊതി അവന്നു മരണഹേതു; വേലചെയ്‍വാന്‍വേലചെയ്‍വാൻ അവന്റെ കൈകള്‍കൈകൾ മടിക്കുന്നുവല്ലോ.
 
{{verse|26}} ചിലര്‍ചിലർ നിത്യം അത്യാഗ്രഹത്തോടെ ഇരിക്കുന്നു; നീതിമാനോ ലോഭിക്കാതെ കൊടുത്തുകൊണ്ടിരിക്കുന്നു.
 
{{verse|27}} ദുഷ്ടന്മാരുടെ ഹനനയാഗം വെറുപ്പാകുന്നു; അവന്‍അവൻ ദുരാന്തരത്തോടെ അതു അര്‍പ്പിച്ചാല്‍അർപ്പിച്ചാൽ എത്ര അധികം!
 
{{verse|28}} കള്ളസ്സാക്ഷി നശിച്ചുപോകും; ശ്രദ്ധിച്ചുകേള്‍ക്കുന്നവന്നോശ്രദ്ധിച്ചുകേൾക്കുന്നവന്നോ എപ്പോഴും സംസാരിക്കാം.
 
{{verse|29}} ദുഷ്ടന്‍ദുഷ്ടൻ മുഖധാര്‍ഷ്ട്യംമുഖധാർഷ്ട്യം കാണിക്കുന്നു; നേരുള്ളവനോ തന്റെ വഴി നന്നാക്കുന്നു.
 
{{verse|30}} യഹോവെക്കെതിരെ ജ്ഞാനവുമില്ല, ബുദ്ധിയുമില്ല, ആലോചനയുമില്ല.
വരി 70:
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 20|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 22|
}}