"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 22
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 21|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 23|
}}
{{SVPM Old Testament}}
 
{{verse|1}} അനവധിസമ്പത്തിലും സല്‍കീര്‍ത്തിയുംസൽകീർത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലതു.
 
{{verse|2}} ധനവാനും ദരിദ്രനും തമ്മില്‍തമ്മിൽ കാണുന്നു; അവരെ ഒക്കെയും ഉണ്ടാക്കിയവന്‍ഉണ്ടാക്കിയവൻ യഹോവ തന്നേ.
 
{{verse|3}} വിവേകമുള്ളവന്‍വിവേകമുള്ളവൻ അനര്‍ത്ഥംഅനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.
 
{{verse|4}} താഴ്മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.
 
{{verse|5}} വക്രന്റെ വഴിയില്‍വഴിയിൽ മുള്ളും കുടുക്കും ഉണ്ടു; തന്റെ പ്രാണനെ സൂക്ഷിക്കുന്നവന്‍സൂക്ഷിക്കുന്നവൻ അവയോടു അകന്നിരിക്കട്ടെ.
 
{{verse|6}} ബാലന്‍ബാലൻ നടക്കേണ്ടുന്ന വഴിയില്‍വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവന്‍അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.
 
{{verse|7}} ധനവാന്‍ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവന്‍മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസന്‍ദാസൻ .
 
{{verse|8}} നീതികേടു വിതെക്കുന്നവന്‍വിതെക്കുന്നവൻ ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.
 
{{verse|9}} ദയാകടാക്ഷമുള്ളവന്‍ദയാകടാക്ഷമുള്ളവൻ അനുഗ്രഹിക്കപ്പെടും; അവന്‍അവൻ തന്റെ ആഹാരത്തില്‍നിന്നുആഹാരത്തിൽനിന്നു അഗതിക്കു കൊടുക്കുന്നുവല്ലോ.
 
{{verse|10}} പരിഹാസിയെ നീക്കിക്കളക; അപ്പോള്‍അപ്പോൾ പിണക്കം പോയ്ക്കൊള്ളും; കലഹവും നിന്ദയും നിന്നുപോകും.
 
{{verse|11}} ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന്നു അധരലാവണ്യം ഉണ്ടു; രാജാവു അവന്റെ സ്നേഹിതന്‍സ്നേഹിതൻ .
 
{{verse|12}} യഹോവയുടെ കണ്ണു പരിജ്ഞാനമുള്ളവനെ കാക്കുന്നു; ദ്രോഹികളുടെ വാക്കോ അവന്‍അവൻ മറിച്ചുകളയുന്നു.
 
{{verse|13}} വെളിയില്‍വെളിയിൽ സിംഹം ഉണ്ടു, വീഥിയില്‍വീഥിയിൽ എനിക്കു ജീവഹാനി വരും എന്നു മടിയന്‍മടിയൻ പറയുന്നു.
 
{{verse|14}} പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാല്‍യഹോവയാൽ ത്യജിക്കപ്പെട്ടവന്‍ത്യജിക്കപ്പെട്ടവൻ അതില്‍അതിൽ വീഴും.
 
{{verse|15}} ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു; ശിക്ഷെക്കുള്ള വടി അതിനെ അവനില്‍അവനിൽ നിന്നു അകറ്റിക്കളയും.
 
{{verse|16}} ആദായം ഉണ്ടാക്കേണ്ടതിന്നു എളിയവനെ പീഡിപ്പിക്കുന്നവനും ധനവാന്നു കൊടുക്കുന്നവനും മുട്ടുള്ളവനായ്തീരും.
 
{{verse|17}} ജ്ഞാനികളുടെ വചനങ്ങളെ ചെവിചായിച്ചു കേള്‍ക്കുകകേൾക്കുക; എന്റെ പരിജ്ഞാനത്തിന്നു മനസ്സുവെക്കുക.
 
{{verse|18}} അവയെ നിന്റെ ഉള്ളില്‍ഉള്ളിൽ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളില്‍അധരങ്ങളിൽ അവ ഒക്കെയും ഉറെച്ചിരിക്കുന്നതും മനോഹരം.
 
{{verse|19}} നിന്റെ ആശ്രയം യഹോവയില്‍യഹോവയിൽ ആയിരിക്കേണ്ടതിന്നു ഞാന്‍ഞാൻ ഇന്നു നിന്നോടു, നിന്നോടു തന്നേ, ഉപദേശിച്ചിരിക്കുന്നു.
 
{{verse|20}} നിന്നെ അയച്ചവര്‍ക്കുംഅയച്ചവർക്കും നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന്നു നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാന്‍അറിയിച്ചുതരുവാൻ
 
{{verse|21}} ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ ഞാന്‍ഞാൻ നിനക്കു എഴുതീട്ടുണ്ടല്ലോ.
 
{{verse|22}} എളിയവനോടു അവന്‍അവൻ എളിയവനാകകൊണ്ടു കവര്‍ച്ചകവർച്ച ചെയ്യരുതു; അരിഷ്ടനെ പടിവാതില്‍ക്കല്‍വെച്ചുപടിവാതിൽക്കൽവെച്ചു പീഡിപ്പിക്കയും അരുതു.
 
{{verse|23}} യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.
വരി 54:
{{verse|24}} കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു.
 
{{verse|25}} നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണന്‍പ്രാണൻ കണിയില്‍കണിയിൽ അകപ്പെടുവാനും സംഗതി വരരുതു.
 
{{verse|26}} നീ കയ്യടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിന്നു ജാമ്യം നിലക്കുന്നവരുടെ കൂട്ടത്തിലും ആയ്പോകരുതു.
 
{{verse|27}} വീട്ടുവാന്‍വീട്ടുവാൻ നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴില്‍നിന്നുകീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാന്‍എടുത്തുകളവാൻ ഇടവരുത്തുന്നതു എന്തിനു?
 
{{verse|28}} നിന്റെ പിതാക്കന്മാര്‍പിതാക്കന്മാർ ഇട്ടിരിക്കുന്ന പണ്ടത്തെ അതിര്‍അതിർ നീ മാറ്റരുതു.
 
{{verse|29}} പ്രവൃത്തിയില്‍പ്രവൃത്തിയിൽ സാമര്‍ത്ഥ്യമുള്ളസാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവന്‍അവൻ രാജാക്കന്മാരുടെ മുമ്പില്‍മുമ്പിൽ നിലക്കും; നീചന്മാരുടെ മുമ്പില്‍മുമ്പിൽ അവന്‍അവൻ നില്‍ക്കയില്ലനിൽക്കയില്ല.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 21|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 23|
}}