"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 23
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 22|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 24|
}}
{{SVPM Old Testament}}
 
{{verse|1}} നീ അധിപതിയോടുകൂടെ ഭക്ഷണത്തിന്നു ഇരിക്കുമ്പോള്‍ഇരിക്കുമ്പോൾ നിന്റെ മുമ്പില്‍മുമ്പിൽ ഇരിക്കുന്നവന്‍ഇരിക്കുന്നവൻ ആരെന്നു കരുതിക്കൊള്‍കകരുതിക്കൊൾക.
 
{{verse|2}} നീ ഭോജനപ്രിയന്‍ഭോജനപ്രിയൻ ആകുന്നുവെങ്കില്‍ആകുന്നുവെങ്കിൽ നിന്റെ തൊണ്ടെക്കു ഒരു കത്തി വെച്ചുകൊള്‍കവെച്ചുകൊൾക.
 
{{verse|3}} അവന്റെ സ്വാദുഭോജനങ്ങളെ കൊതിക്കരുതു; അവ വഞ്ചിക്കുന്ന ഭോജനമല്ലോ.
വരി 14:
{{verse|4}} ധനവാനാകേണ്ടതിന്നു പണിപ്പെടരുതു; അതിന്നായുള്ള ബുദ്ധി വിട്ടുകളക.
 
{{verse|5}} നിന്റെ ദൃഷ്ടി ധനത്തിന്മേല്‍ധനത്തിന്മേൽ പതിക്കുന്നതു എന്തിന്നു? അതു ഇല്ലാതെയായ്പോകുമല്ലോ. കഴുകന്‍കഴുകൻ ആകാശത്തേക്കു എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും.
 
{{verse|6}} കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുതു; അവന്റെ സ്വാദുഭോജ്യങ്ങളെ ആഗ്രഹിക്കയുമരുതു.
 
{{verse|7}} അവന്‍അവൻ തന്റെ മനസ്സില്‍മനസ്സിൽ കണകൂ കൂട്ടുന്നതുപോലെ ആകുന്നു; തിന്നു കുടിച്ചുകൊള്‍കകുടിച്ചുകൊൾക എന്നു അവന്‍അവൻ നിന്നോടു പറയും; അവന്റെ ഹൃദയമോ നിനക്കു അനുകൂലമല്ല.
 
{{verse|8}} നീ തിന്ന കഷണം ഛര്‍ദ്ദിച്ചുപോകുംഛർദ്ദിച്ചുപോകും; നിന്റെ മാധുര്യവാക്കു നഷ്ടമായെന്നും വരും.
 
{{verse|9}} ഭോഷന്‍ഭോഷൻ കേള്‍ക്കെകേൾക്കെ നീ സംസാരിക്കരുതു; അവന്‍അവൻ നിന്റെ വാക്കുകളുടെ ജ്ഞാനത്തെ നിരസിച്ചുകളയും.
 
{{verse|10}} പണ്ടേയുള്ള അതിര്‍അതിർ നീക്കരുതു; അനാഥന്മാരുടെ നിലം ആക്രമിക്കയുമരുതു.
 
{{verse|11}} അവരുടെ പ്രതികാരകന്‍പ്രതികാരകൻ ബലവാനല്ലോ; അവര്‍ക്കുംഅവർക്കും നിന്നോടുള്ള വ്യവഹാരം അവന്‍അവൻ നടത്തും.
 
{{verse|12}} നിന്റെ ഹൃദയം പ്രബോധനത്തിന്നും നിന്റെ ചെവി പരിജ്ഞാനവചനങ്ങള്‍ക്കുംപരിജ്ഞാനവചനങ്ങൾക്കും സമര്‍പ്പിക്കസമർപ്പിക്ക.
 
{{verse|13}} ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാല്‍അടിച്ചാൽ അവന്‍അവൻ ചത്തുപോകയില്ല.
 
{{verse|14}} വടികൊണ്ടു അവനെ അടിക്കുന്നതിനാല്‍അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തില്‍നിന്നുപാതാളത്തിൽനിന്നു വിടുവിക്കും.
 
{{verse|15}} മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാല്‍പഠിച്ചാൽ എന്റെ ഹൃദയവും സന്തോഷിക്കും.
 
{{verse|16}} നിന്റെ അധരം നേര്‍നേർ സംസാരിച്ചാല്‍സംസാരിച്ചാൽ എന്റെ അന്തരംഗങ്ങള്‍അന്തരംഗങ്ങൾ ആനന്ദിക്കും.
 
{{verse|17}} നിന്റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്ക.
വരി 42:
{{verse|18}} ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.
 
{{verse|19}} മകനേ, കേട്ടു ജ്ഞാനം പഠിക്ക; നിന്റെ ഹൃദയത്തെ നേര്‍വഴിയില്‍നേർവഴിയിൽ നടത്തിക്കൊള്‍കനടത്തിക്കൊൾക.
 
{{verse|20}} നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു.
വരി 48:
{{verse|21}} കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും.
 
{{verse|22}} നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേള്‍ക്കകേൾക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോള്‍വൃദ്ധയായിരിക്കുമ്പോൾ അവളെ നിന്ദിക്കരുതു.
 
{{verse|23}} നീ സത്യം വില്‍ക്കയല്ലവിൽക്കയല്ല വാങ്ങുയത്രേ വേണ്ടതു; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നേ.
 
{{verse|24}} നീതിമാന്റെ അപ്പന്‍അപ്പൻ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകന്‍ജനകൻ അവനില്‍അവനിൽ സന്തോഷിക്കും.
 
{{verse|25}} നിന്റെ അമ്മയപ്പന്മാര്‍അമ്മയപ്പന്മാർ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവള്‍പ്രസവിച്ചവൾ ആനന്ദിക്കട്ടെ.
 
{{verse|26}} മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്നു ഇമ്പമായിരിക്കട്ടെ.
വരി 60:
{{verse|27}} വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.
 
{{verse|28}} അവള്‍അവൾ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; മനുഷ്യരില്‍മനുഷ്യരിൽ ദ്രോഹികളെ വര്‍ദ്ധിപ്പിക്കുന്നുവർദ്ധിപ്പിക്കുന്നു.
 
{{verse|29}} ആര്‍ക്കുംആർക്കും കഷ്ടം, ആര്‍ക്കുംആർക്കും സങ്കടം, ആര്‍ക്കുംആർക്കും കലഹം? ആര്‍ക്കുംആർക്കും ആവലാതി, ആര്‍ക്കുംആർക്കും അനാവശ്യമായ മുറിവുകള്‍മുറിവുകൾ, ആര്‍ക്കുംആർക്കും കണ്‍ചുവപ്പുകൺചുവപ്പു?
 
{{verse|30}} വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവര്‍ക്കുംവൈകിക്കുന്നവർക്കും മദ്യം രുചിനോക്കുവാന്‍രുചിനോക്കുവാൻ പോകുന്നവര്‍ക്കുംപോകുന്നവർക്കും തന്നേ.
 
{{verse|31}} വീഞ്ഞു ചുവന്നു പാത്രത്തില്‍പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു.
 
{{verse|32}} ഒടുക്കം അതു സര്‍പ്പംപോലെസർപ്പംപോലെ കടിക്കും; അണലിപോലെ കൊത്തും.
 
{{verse|33}} നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും.
 
{{verse|34}} നീ നടുക്കടലില്‍നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളില്‍മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും.
 
{{verse|35}} അവര്‍അവർ എന്നെ അടിച്ചു എനിക്കു നൊന്തില്ല; അവര്‍അവർ എന്നെ തല്ലി, ഞാന്‍ഞാൻ അറിഞ്ഞതുമില്ല. ഞാന്‍ഞാൻ എപ്പോള്‍എപ്പോൾ ഉണരും? ഞാന്‍ഞാൻ ഇനിയും അതു തന്നേ തേടും എന്നു നീ പറയും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 22|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 24|
}}