"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 25
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 24|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 26|
}}
{{SVPM Old Testament}}
 
{{verse|1}} ഇവയും ശലോമോന്റെ സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ; യെഹൂദാരാജാവായ ഹിസ്കീയാവിന്റെ ആളുകള്‍ആളുകൾ അവയെ ശേഖരിച്ചിരിക്കുന്നു.
 
{{verse|2}} കാര്യം മറെച്ചുവെക്കുന്നതു ദൈവത്തിന്റെ മഹത്വം; കാര്യം ആരായുന്നതോ രാജാക്കന്മാരുടെ മഹത്വം.
വരി 12:
{{verse|3}} ആകാശത്തിന്റെ ഉയരവും ഭൂമിയുടെ ആഴവും രാജാക്കന്മാരുടെ ഹൃദയവും അഗോചരം.
 
{{verse|4}} വെള്ളിയില്‍നിന്നുവെള്ളിയിൽനിന്നു കീടം നീക്കിക്കളഞ്ഞാല്‍നീക്കിക്കളഞ്ഞാൽ തട്ടാന്നു ഒരു ഉരുപ്പടി കിട്ടും.
 
{{verse|5}} രാജസന്നിധിയില്‍നിന്നുരാജസന്നിധിയിൽനിന്നു ദുഷ്ടനെ നീക്കിക്കളഞ്ഞാല്‍നീക്കിക്കളഞ്ഞാൽ അവന്റെ സിംഹാസനം നീതിയാല്‍നീതിയാൽ സ്ഥിരപ്പെടും.
 
{{verse|6}} രാജസന്നിധിയില്‍രാജസന്നിധിയിൽ വമ്പു കാണിക്കരുതു; മഹാന്മാരുടെ സ്ഥാനത്തു നില്‍ക്കയുംനിൽക്കയും അരുതു.
 
{{verse|7}} നീ കണ്ടിരുന്ന പ്രഭുവിന്റെ മുമ്പില്‍മുമ്പിൽ നിനക്കു താഴ്ച ഭവിക്കുന്നതിനെക്കാള്‍ഭവിക്കുന്നതിനെക്കാൾ ഇവിടെ കയറിവരിക എന്നു നിന്നോടു പറയുന്നതു നല്ലതു.
 
{{verse|8}} ബദ്ധപ്പെട്ടു വ്യവഹാരത്തിന്നു പുറപ്പെടരുതു; അല്ലെങ്കില്‍അല്ലെങ്കിൽ ഒടുക്കം കൂട്ടുകാരന്‍കൂട്ടുകാരൻ നിന്നെ ലജ്ജിപ്പിച്ചാല്‍ലജ്ജിപ്പിച്ചാൽ നീ എന്തു ചെയ്യും?
 
{{verse|9}} നിന്റെ വഴക്കു കൂട്ടുകാരനുമായി പറഞ്ഞു തീര്‍ക്കതീർക്ക; എന്നാല്‍എന്നാൽ മറ്റൊരുത്തന്റെ രഹസ്യം വെളിപ്പെടുത്തരുതു.
 
{{verse|10}} കേള്‍ക്കുന്നവന്‍കേൾക്കുന്നവൻ നിന്നെ നിന്ദിപ്പാനും നിനക്കു തീരാത്ത അപമാനം വരുവാനും ഇടവരരുതു.
 
{{verse|11}} തക്കസമയത്തു പറഞ്ഞ വാക്കു വെള്ളിത്താലത്തില്‍വെള്ളിത്താലത്തിൽ പൊന്‍പൊൻ നാരങ്ങാപോലെ.
 
{{verse|12}} കേട്ടനുസരിക്കുന്ന കാതിന്നു ജ്ഞാനിയായോരു ശാസകന്‍ശാസകൻ പൊന്‍പൊൻ കടുക്കനും തങ്കം കൊണ്ടുള്ള ആഭരണവും ആകുന്നു.
 
{{verse|13}} വിശ്വസ്തനായ ദൂതന്‍ദൂതൻ തന്നെ അയക്കുന്നവര്‍ക്കുംഅയക്കുന്നവർക്കും കൊയ്ത്തു കാലത്തു ഹിമത്തിന്റെ തണുപ്പുപോലെ; അവന്‍അവൻ യജമാനന്മാരുടെ ഉള്ളം തണുപ്പിക്കുന്നു.
 
{{verse|14}} ദാനങ്ങളെച്ചൊല്ലി വെറുതെ പ്രശംസിക്കുന്നവന്‍പ്രശംസിക്കുന്നവൻ മഴയില്ലാത്ത മേഘവും കാറ്റും പോലെയാകുന്നു.
 
{{verse|15}} ദീര്‍ഘക്ഷാന്തികൊണ്ടുദീർഘക്ഷാന്തികൊണ്ടു ന്യായാധിപന്നു സമ്മതം വരുന്നു; മൃദുവായുള്ള നാവു അസ്ഥിയെ നുറുക്കുന്നു.
 
{{verse|16}} നിനക്കു തേന്‍തേൻ കിട്ടിയാല്‍കിട്ടിയാൽ വേണ്ടുന്നതേ ഭുജിക്കാവു; അധികം നിറഞ്ഞിട്ടു ഛര്‍ദ്ദിപ്പാന്‍ഛർദ്ദിപ്പാൻ ഇടവരരുതു.
 
{{verse|17}} കൂട്ടുകാരന്‍കൂട്ടുകാരൻ നിന്നെക്കൊണ്ടു മടുത്തു നിന്നെ വെറുക്കാതെയിരിക്കേണ്ടതിന്നു അവന്റെ വീട്ടില്‍വീട്ടിൽ കൂടക്കൂടെ ചെല്ലരുതു.
 
{{verse|18}} കൂട്ടുകാരന്നു വിരോധമായി കള്ളസ്സാക്ഷ്യം പറയുന്ന മനുഷ്യന്‍മനുഷ്യൻ മുട്ടികയും വാളും കൂര്‍ത്തകൂർത്ത അമ്പും ആകുന്നു.
 
{{verse|19}} കഷ്ടകാലത്തു വിശ്വാസപാതകനെ ആശ്രയിക്കുന്നതു മുറിഞ്ഞ പല്ലും ഉളുക്കിയ കാലുംപോലെ ആകുന്നു.
 
{{verse|20}} വിഷാദമുള്ള ഹൃദയത്തിന്നു പാട്ടു പാടുന്നവന്‍പാടുന്നവൻ ശീതകാലത്തു വസ്ത്രം കളയുന്നതുപോലെയും യവക്ഷാരത്തിന്മേല്‍യവക്ഷാരത്തിന്മേൽ ചൊറുക്ക പകരുന്നതു പോലെയും ആകുന്നു.
 
{{verse|21}} ശത്രുവിന്നു വിശക്കുന്നു എങ്കില്‍എങ്കിൽ അവന്നു തിന്മാന്‍തിന്മാൻ കൊടുക്ക; ദാഹിക്കുന്നു എങ്കില്‍എങ്കിൽ കുടിപ്പാന്‍കുടിപ്പാൻ കൊടുക്ക.
 
{{verse|22}} അങ്ങനെ നീ അവന്റെ തലമേല്‍തലമേൽ തീക്കനല്‍തീക്കനൽ കുന്നിക്കും; യഹോവ നിനക്കു പ്രതിഫലം നലകുകയും ചെയ്യും.
 
{{verse|23}} വടതിക്കാറ്റു മഴ കൊണ്ടുവരുന്നു; ഏഷണിവാക്കു കോപഭാവത്തെ ജനിപ്പിക്കുന്നു;
 
{{verse|24}} ശണ്ഠകൂടുന്ന സ്ത്രീയോടുകൂടെ പൊതുവീട്ടില്‍പൊതുവീട്ടിൽ പാര്‍ക്കുംന്നതിനെക്കാള്‍പാർക്കുംന്നതിനെക്കാൾ മേല്‍പുരയുടെമേൽപുരയുടെ ഒരു കോണില്‍കോണിൽ പാര്‍ക്കുംന്നതുപാർക്കുംന്നതു നല്ലതു.
 
{{verse|25}} ദാഹമുള്ളവന്നു തണ്ണീര്‍തണ്ണീർ കിട്ടുന്നതും ദൂരദേശത്തുനിന്നു നല്ല വര്‍ത്തമാനംവർത്തമാനം വരുന്നതും ഒരുപോലെ.
 
{{verse|26}} ദുഷ്ടന്റെ മുമ്പില്‍മുമ്പിൽ കുലുങ്ങിപ്പോയ നീതിമാന്‍നീതിമാൻ കലങ്ങിയ കിണറ്റിന്നും മലിനമായ ഉറവിന്നും സമം.
 
{{verse|27}} തേന്‍തേൻ ഏറെ കുടിക്കുന്നതു നന്നല്ല; പ്രയാസമുള്ളതു ആരായുന്നതോ മഹത്വം.
 
{{verse|28}} ആത്മസംയമം ഇല്ലാത്ത പുരുഷന്‍പുരുഷൻ മതില്‍മതിൽ ഇല്ലാതെ ഇടിഞ്ഞുകിടക്കുന്ന പട്ടണം പോലെയാകുന്നു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 24|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 26|
}}