"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 26
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 25|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 27|
}}
{{SVPM Old Testament}}
 
{{verse|1}} വേനല്‍കാലത്തുവേനൽകാലത്തു ഹിമവും കൊയ്ത്തുകാലത്തു മഴയും എന്നപോലെ ഭോഷന്നു ബഹുമാനം പൊരുത്തമല്ല.
 
{{verse|2}} കുരികില്‍കുരികിൽ പാറിപ്പോകുന്നതും മീവല്‍പക്ഷിപറന്നുപോകുന്നതുംമീവൽപക്ഷിപറന്നുപോകുന്നതും പോലെ കാരണം കൂടാതെ ശാപം പറ്റുകയില്ല.
 
{{verse|3}} കുതിരെക്കു ചമ്മട്ടി, കഴുതെക്കു കടിഞ്ഞാണ്‍കടിഞ്ഞാൺ, മൂഢന്മാരുടെ മുതുകിന്നു വടി.
 
{{verse|4}} നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വംപോലെ അവനോടു ഉത്തരം പറയരുതു.
 
{{verse|5}} മൂഢന്നു താന്‍താൻ ജ്ഞാനിയെന്നു തോന്നാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വത്തിന്നു ഒത്തവണ്ണം അവനോടു ഉത്തരം പറക.
 
{{verse|6}} മൂഢന്റെ കൈവശം വര്‍ത്തമാനംവർത്തമാനം അയക്കുന്നവന്‍അയക്കുന്നവൻ സ്വന്തകാല്‍സ്വന്തകാൽ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു.
 
{{verse|7}} മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാല്‍കാൽ ഞാന്നു കിടക്കുന്നതുപോലെ.
 
{{verse|8}} മൂഢന്നു ബഹുമാനം കൊടുക്കുന്നതു കവിണയില്‍കവിണയിൽ കല്ലു കെട്ടി മുറുക്കുന്നതുപോലെ.
 
{{verse|9}} മൂഢന്മാരുടെ വായിലെ സദൃശവാക്യം മത്തന്റെ കയ്യിലെ മുള്ളുപോലെ.
 
{{verse|10}} എല്ലാവരെയും മുറിവേല്പിക്കുന്ന വില്ലാളിയും മൂഢനെ കൂലിക്കു നിര്‍ത്തുന്നവനുംനിർത്തുന്നവനും കണ്ടവരെ കൂലിക്കു നിര്‍ത്തുന്നവനുംനിർത്തുന്നവനും ഒരുപോലെ.
 
{{verse|11}} നായി ഛര്‍ദ്ദിച്ചതിലേക്കുഛർദ്ദിച്ചതിലേക്കു വീണ്ടും തിരിയുന്നതും മൂഢന്‍മൂഢൻ തന്റെ ഭോഷത്വം ആവര്‍ത്തിക്കുന്നതുംആവർത്തിക്കുന്നതും ഒരുപോലെ.
 
{{verse|12}} തനിക്കുതന്നേ ജ്ഞാനിയെന്നു തോന്നുന്ന മനുഷ്യനെ നീ കാണുന്നുവോ? അവനെക്കുറിച്ചുള്ളതിനെക്കാളും മൂഢനെക്കുറിച്ചു അധികം പ്രത്യാശയുണ്ടു.
 
{{verse|13}} വഴിയില്‍വഴിയിൽ കേസരി ഉണ്ടു, തെരുക്കളില്‍തെരുക്കളിൽ സിംഹം ഉണ്ടു എന്നിങ്ങനെ മടിയന്‍മടിയൻ പറയുന്നു.
 
{{verse|14}} കതകു ചുഴിക്കുറ്റിയില്‍ചുഴിക്കുറ്റിയിൽ എന്നപോലെ മടിയന്‍മടിയൻ തന്റെ കിടക്കയില്‍കിടക്കയിൽ തിരിയുന്നു.
 
{{verse|15}} മടിയന്‍മടിയൻ തന്റെ കൈ തളികയില്‍തളികയിൽ പൂത്തുന്നു; വായിലേക്കു തിരികെ കൊണ്ടുവരുന്നതു അവന്നു പ്രയാസം.
 
{{verse|16}} ബുദ്ധിയോടെ പ്രതിവാദിപ്പാന്‍പ്രതിവാദിപ്പാൻ പ്രാപ്തിയുള്ള ഏഴു പേരിലും താന്‍താൻ ജ്ഞാനി എന്നു മടിയന്നു തോന്നുന്നു.
 
{{verse|17}} തന്നെ സംബന്ധിക്കാത്ത വഴക്കില്‍വഴക്കിൽ ഇടപെടുന്നവന്‍ഇടപെടുന്നവൻ വഴിയെപോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.
 
{{verse|18}} കൂട്ടുകാരനെ വഞ്ചിച്ചിട്ടു അതു കളി എന്നു പറയുന്ന മനുഷ്യന്‍മനുഷ്യൻ
 
{{verse|19}} തീക്കൊള്ളികളും അമ്പുകളും മരണവും എറിയുന്ന ഭ്രാന്തനെപ്പോലെയാകുന്നു.
 
{{verse|20}} വിറകു ഇല്ലാഞ്ഞാല്‍ഇല്ലാഞ്ഞാൽ തീ കെട്ടു പോകും; നുണയന്‍നുണയൻ ഇല്ലാഞ്ഞാല്‍ഇല്ലാഞ്ഞാൽ വഴക്കും ഇല്ലാതെയാകും.
 
{{verse|21}} കരി കനലിന്നും വിറകു തീക്കും എന്നപോലെ വഴക്കുകാരന്‍വഴക്കുകാരൻ കലഹം ജ്വലിക്കുന്നതിന്നു കാരണം.
 
{{verse|22}} ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെ; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
 
{{verse|23}} സ്നേഹം ജ്വലിക്കുന്ന അധരവും ദുഷ്ടഹൃദയവും വെള്ളിക്കീടം പൊതിഞ്ഞ മണ്‍കുടംപോലെയാകുന്നുമൺകുടംപോലെയാകുന്നു.
 
{{verse|24}} പകെക്കുന്നവന്‍പകെക്കുന്നവൻ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവന്‍അവൻ ചതിവു സംഗ്രഹിച്ചു വെക്കുന്നു.
 
{{verse|25}} അവന്‍അവൻ ഇമ്പമായി സംസാരിക്കുമ്പോള്‍സംസാരിക്കുമ്പോൾ അവനെ വിശ്വസിക്കരുതു; അവന്റെ ഹൃദയത്തില്‍ഹൃദയത്തിൽ ഏഴു വെറുപ്പു ഉണ്ടു.
 
{{verse|26}} അവന്റെ പക കപടംകൊണ്ടു മറെച്ചു വെച്ചാലും അവന്റെ ദുഷ്ടത സഭയുടെ മുമ്പില്‍മുമ്പിൽ വെളിപ്പെട്ടുവരും.
 
{{verse|27}} കുഴി കുഴിക്കുന്നവന്‍കുഴിക്കുന്നവൻ അതില്‍അതിൽ വീഴും; കല്ലു ഉരുട്ടുന്നവന്റെമേല്‍ഉരുട്ടുന്നവന്റെമേൽ അതു തിരിഞ്ഞുരുളും.
 
{{verse|28}} ഭോഷകു പറയുന്ന നാവു അതിനാല്‍അതിനാൽ തകര്‍ന്നവരെതകർന്നവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായി നാശം വരുത്തുന്നു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 25|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 27|
}}