"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 27
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 26|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 28|
}}
{{SVPM Old Testament}}
 
{{verse|1}} നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുതു; ഒരു ദിവസത്തില്‍ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ.
 
{{verse|2}} നിന്റെ വായല്ല മറ്റൊരുത്തന്‍മറ്റൊരുത്തൻ , നിന്റെ അധരമല്ല വേറൊരുത്തന്‍വേറൊരുത്തൻ നിന്നെ സ്തുതിക്കട്ടെ.
 
{{verse|3}} കല്ലു ഘനമുള്ളതും മണല്‍മണൽ ഭാരമുള്ളതും ആകുന്നു; ഒരു ഭോഷന്റെ നീരസമോ ഇവ രണ്ടിലും ഘനമേറിയതു.
 
{{verse|4}} ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആര്‍ക്കുംആർക്കും നില്‍ക്കാംനിൽക്കാം?
 
{{verse|5}} മറഞ്ഞ സ്നേഹത്തിലും തുറന്ന ശാസന നല്ലൂ.
 
{{verse|6}} സ്നേഹിതന്‍സ്നേഹിതൻ വരുത്തുന്ന മുറിവുകള്‍മുറിവുകൾ വിശ്വസ്തതയുടെ ഫലം; ശത്രുവിന്റെ ചുംബനങ്ങളോ കണക്കിലധികം.
 
{{verse|7}} തിന്നു തൃപ്തനായവന്‍തൃപ്തനായവൻ തേന്‍തേൻ കട്ടയും ചവിട്ടിക്കളയുന്നു; വിശപ്പുള്ളവന്നോ കൈപ്പുള്ളതൊക്കെയും മധുരം.
 
{{verse|8}} കൂടുവിട്ടലയുന്ന പക്ഷിയും നാടു വിട്ടുഴലുന്ന മനുഷ്യനും ഒരുപോലെ.
വരി 24:
{{verse|9}} തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നേ.
 
{{verse|10}} നിന്റെ സ്നേഹിതനെയും അപ്പന്റെ സ്നേഹിതനെയും ഉപേക്ഷിക്കരുതു; തന്റെ കഷ്ടകാലത്തു സഹോദരന്റെ വീട്ടില്‍വീട്ടിൽ പോകയും അരുതു; ദൂരത്തെ സഹോദരനിലും സമീപത്തെ അയല്‍ക്കാരന്‍അയൽക്കാരൻ നല്ലതു.
 
{{verse|11}} മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാന്‍ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.
 
{{verse|12}} വിവേകമുള്ളവന്‍വിവേകമുള്ളവൻ അനര്‍ത്ഥംഅനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.
 
{{verse|13}} അന്യന്നുവേണ്ടി ജാമ്യം നിലക്കുന്നവന്റെ വസ്ത്രം എടുത്തുകൊള്‍കഎടുത്തുകൊൾക; പരസ്ത്രീക്കു വേണ്ടി ഉത്തരവാദിയാകുന്നവനോടു പണയം വാങ്ങുക.
 
{{verse|14}} അതികാലത്തു എഴുന്നേറ്റു സ്നേഹിതനെ ഉച്ചത്തില്‍ഉച്ചത്തിൽ അനുഗ്രഹിക്കുന്നവന്നു അതു ശാപമായി എണ്ണപ്പെടും.
 
{{verse|15}} പെരുമഴയുള്ള ദിവസത്തില്‍ദിവസത്തിൽ ഇടവിടാത്ത ചോര്‍ച്ചയുംചോർച്ചയും കലഹക്കാരത്തിയായ സ്ത്രീയും ഒരുപോലെ.
 
{{verse|16}} അവളെ ഒതുക്കുവാന്‍ഒതുക്കുവാൻ നോക്കുന്നവന്‍നോക്കുന്നവൻ കാറ്റിനെ ഒതുക്കുവാന്‍ഒതുക്കുവാൻ നോക്കുന്നു; അവന്റെ വലങ്കൈകൊണ്ടു എണ്ണയെ പിടിപ്പാന്‍പിടിപ്പാൻ പോകുന്നു.
 
{{verse|17}} ഇരിമ്പു ഇരിമ്പിന്നു മൂര്‍ച്ചകൂട്ടുന്നുമൂർച്ചകൂട്ടുന്നു; മനുഷ്യന്‍മനുഷ്യൻ മനുഷ്യന്നു മൂര്‍ച്ചകൂട്ടുന്നുമൂർച്ചകൂട്ടുന്നു.
 
{{verse|18}} അത്തികാക്കുന്നവന്‍അത്തികാക്കുന്നവൻ അതിന്റെ പഴം തിന്നും; യജമാനനെ സൂക്ഷിക്കുന്നവന്‍സൂക്ഷിക്കുന്നവൻ ബഹുമാനിക്കപ്പെടും.
 
{{verse|19}} വെള്ളത്തില്‍വെള്ളത്തിൽ മുഖത്തിന്നൊത്തവണ്ണം മുഖത്തെ കാണുന്നു; മനുഷ്യന്‍മനുഷ്യൻ തന്റെ ഹൃദയത്തിന്നൊത്തവണ്ണം മനുഷ്യനെ കാണുന്നു.
 
{{verse|20}} പാതാളത്തിന്നും നരകത്തിന്നും ഒരിക്കലും തൃപ്തി വരുന്നില്ല; മനുഷ്യന്റെ കണ്ണിന്നും ഒരിക്കലും തൃപ്തിവരുന്നില്ല.
വരി 48:
{{verse|21}} വെള്ളിക്കു പുടവും പൊന്നിന്നു മൂശയും ശോധന; മനുഷ്യന്നോ അവന്റെ പ്രശംസ.
 
{{verse|22}} ഭോഷനെ ഉരലില്‍ഉരലിൽ ഇട്ടു ഉലക്കകൊണ്ടു അവില്‍പോലെഅവിൽപോലെ ഇടിച്ചാലും അവന്റെ ഭോഷത്വം വിട്ടുമാറുകയില്ല.
 
{{verse|23}} നിന്റെ ആടുകളുടെ അവസ്ഥ അറിവാന്‍അറിവാൻ ജാഗ്രതയായിരിക്ക; നിന്റെ കന്നുകാലികളില്‍കന്നുകാലികളിൽ നന്നായി ദൃഷ്ടിവെക്കുക.
 
{{verse|24}} സമ്പത്തു എന്നേക്കും ഇരിക്കുന്നതല്ലല്ലോ; കിരീടം തലമുറതലമുറയോളം ഇരിക്കുമോ?
 
{{verse|25}} പുല്ലു ചെത്തി കൊണ്ടുപോകുന്നു; ഇളമ്പുല്ലു മുളെച്ചുവരുന്നു; പര്‍വ്വതങ്ങളിലെപർവ്വതങ്ങളിലെ സസ്യങ്ങളെ ശേഖരിക്കുന്നു.
 
{{verse|26}} കുഞ്ഞാടുകള്‍കുഞ്ഞാടുകൾ നിനക്കു ഉടുപ്പിന്നും കോലാടുകള്‍കോലാടുകൾ നിലത്തിന്റെ വിലെക്കും ഉതകും.
 
{{verse|27}} കോലാടുകളുടെ പാല്‍പാൽ നിന്റെ ആഹാരത്തിന്നും നിന്റെ ഭവനക്കാരുടെ അഹോവൃത്തിക്കും നിന്റെ ദാസിമാരുടെ ഉപജീവനത്തിന്നും മതിയാകും.
 
 
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 26|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 28|
}}