"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 28
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 27|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 29|
}}
{{SVPM Old Testament}}
 
{{verse|1}} ആരും ഔടിക്കാതെ ദുഷ്ടന്മാര്‍ദുഷ്ടന്മാർ ഔടിപ്പോകുന്നു; നീതിമാന്മാരോ ബാലസിംഹംപോലെ നിര്‍ഭയമായിരിക്കുന്നുനിർഭയമായിരിക്കുന്നു.
 
{{verse|2}} ദേശത്തെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാര്‍പ്രഭുക്കന്മാർ പലരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവര്‍ഉള്ളവർ മുഖാന്തരമോ അതിന്റെ വ്യവസ്ഥ ദീര്‍ഘമായിദീർഘമായി നിലക്കുന്നു.
 
{{verse|3}} അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രന്‍ദരിദ്രൻ വിളവിനെ വെച്ചേക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു.
 
{{verse|4}} ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവര്‍ഉപേക്ഷിക്കുന്നവർ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോടു എതിര്‍ക്കുംന്നുഎതിർക്കുംന്നു.
 
{{verse|5}} ദുഷ്ടന്മാര്‍ദുഷ്ടന്മാർ ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.
 
{{verse|6}} തന്റെ വഴികളില്‍വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാള്‍ധനവാനെക്കാൾ പരമാര്‍ത്ഥതയില്‍പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രന്‍ദരിദ്രൻ ഉത്തമന്‍ഉത്തമൻ .
 
{{verse|7}} ന്യായപ്രമാണത്തെ പ്രമാണിക്കുന്നവന്‍പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകന്‍മകൻ ; അതിഭക്ഷകന്മാര്‍ക്കുംഅതിഭക്ഷകന്മാർക്കും സഖിയായവനോ അപ്പനെ അപമാനിക്കുന്നു.
 
{{verse|8}} പലിശയും ലാഭവും വാങ്ങി സമ്പത്തു വര്‍ദ്ധിപ്പിക്കുന്നവന്‍വർദ്ധിപ്പിക്കുന്നവൻ അഗതികളോടു കൃപാലുവായവന്നു വേണ്ടി അതു ശേഖരിക്കുന്നു.
 
{{verse|9}} ന്യായപ്രമാണം കേള്‍ക്കാതെകേൾക്കാതെ ചെവി തിരിച്ചുകളഞ്ഞാല്‍തിരിച്ചുകളഞ്ഞാൽ അവന്റെ പ്രാര്‍ത്ഥനതന്നെയുംപ്രാർത്ഥനതന്നെയും വെറുപ്പാകുന്നു.
 
{{verse|10}} നേരുള്ളവരെ ദുര്‍മ്മാര്‍ഗ്ഗത്തിലേക്കുദുർമ്മാർഗ്ഗത്തിലേക്കു തെറ്റിക്കുന്നവന്‍തെറ്റിക്കുന്നവൻ താന്‍താൻ കുഴിച്ച കുഴിയില്‍കുഴിയിൽ തന്നേ വീഴും; നിഷ്കളങ്കന്മാരോ നന്മ അവകാശമാക്കും.
 
{{verse|11}} ധനവാന്‍ധനവാൻ തനിക്കുതന്നേ ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതിയോ അവനെ ശോധന ചെയ്യുന്നു.
 
{{verse|12}} നീതിമാന്മാര്‍നീതിമാന്മാർ ജയഘോഷം കഴിക്കുമ്പോള്‍കഴിക്കുമ്പോൾ മഹോത്സവം; ദുഷ്ടന്മാര്‍ദുഷ്ടന്മാർ ഉയര്‍ന്നുവരുമ്പോഴോഉയർന്നുവരുമ്പോഴോ ആളുകള്‍ആളുകൾ ഒളിച്ചുകൊള്ളുന്നു.
 
{{verse|13}} തന്റെ ലംഘനങ്ങളെ മറെക്കുന്നവന്നു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞു ഉപേക്ഷിക്കുന്നവന്നോ കരുണലഭിക്കും.
 
{{verse|14}} എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യന്‍മനുഷ്യൻ ഭാഗ്യവാന്‍ഭാഗ്യവാൻ ; ഹൃദയത്തെ കഠിനമാക്കുന്നവനോ അനര്‍ത്ഥത്തില്‍അനർത്ഥത്തിൽ അകപ്പെടും.
 
{{verse|15}} അഗതികളില്‍അഗതികളിൽ കര്‍ത്തൃത്വംകർത്തൃത്വം നടത്തുന്ന ദുഷ്ടന്‍ദുഷ്ടൻ ഗര്‍ജ്ജിക്കുന്നഗർജ്ജിക്കുന്ന സിംഹത്തിന്നും ഇരതേടി നടക്കുന്ന കരടിക്കും തുല്യന്‍തുല്യൻ .
 
{{verse|16}} ബുദ്ധിഹീനനായ പ്രഭു മഹാ പീഡകനും ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവനോ ദീര്‍ഘായുസ്സോടെദീർഘായുസ്സോടെ ഇരിക്കും.
 
{{verse|17}} രക്തപാതകഭാരം ചുമക്കുന്നവന്‍ചുമക്കുന്നവൻ കുഴിയിലേക്കു ബദ്ധപ്പെടും; അവനെ ആരും തടുക്കരുതു.
 
{{verse|18}} നിഷ്കളങ്കനായി നടക്കുന്നവന്‍നടക്കുന്നവൻ രക്ഷിക്കപ്പെടും; നടപ്പില്‍നടപ്പിൽ വക്രതയുള്ളവനോ പെട്ടെന്നു വീഴും.
 
{{verse|19}} നിലം കൃഷിചെയ്യുന്നവന്നു ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിന്‍പിൻ ചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും.
 
{{verse|20}} വിശ്വസ്തപുരുഷന്‍വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂര്‍ണ്ണന്‍അനുഗ്രഹസമ്പൂർണ്ണൻ ; ധനവാനാകേണ്ടതിന്നു ബദ്ധപ്പെടുന്നവന്നോ ശിക്ഷ വരാതിരിക്കയില്ല.
 
{{verse|21}} മുഖദാക്ഷിണ്യം കാണിക്കുന്നതു നന്നല്ല; ഒരു കഷണം അപ്പത്തിന്നായും മനുഷ്യന്‍മനുഷ്യൻ അന്യായം ചെയ്യും.
 
{{verse|22}} കണ്ണുകടിയുള്ളവന്‍കണ്ണുകടിയുള്ളവൻ ധനവാനാകുവാന്‍ധനവാനാകുവാൻ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്നു അവന്‍അവൻ അറിയുന്നതുമില്ല.
 
{{verse|23}} ചക്കരവാക്കു പറയുന്നവനെക്കാള്‍പറയുന്നവനെക്കാൾ ശാസിക്കുന്നവന്നു പിന്നീടു പ്രീതി ലഭിക്കും.
 
{{verse|24}} അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ടു അതു അക്രമമല്ല എന്നു പറയുന്നവന്‍പറയുന്നവൻ നാശകന്റെ സഖി.
 
{{verse|25}} അത്യാഗ്രഹമുള്ളവന്‍അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു; യഹോവയില്‍യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും.
 
{{verse|26}} സ്വന്തഹൃദയത്തില്‍സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവന്‍ആശ്രയിക്കുന്നവൻ മൂഢന്‍മൂഢൻ ; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.
 
{{verse|27}} ദരിദ്രന്നു കൊടുക്കുന്നവന്നു കുറെച്ചല്‍കുറെച്ചൽ ഉണ്ടാകയില്ല; കണ്ണു അടെച്ചുകളയുന്നവന്നോ ഏറിയൊരു ശാപം ഉണ്ടാകും.
 
{{verse|28}} ദുഷ്ടന്മാര്‍ദുഷ്ടന്മാർ ഉയര്‍ന്നുവരുമ്പോള്‍ഉയർന്നുവരുമ്പോൾ ആളുകള്‍ആളുകൾ ഒളിച്ചുകൊള്ളുന്നു; അവര്‍അവർ നശിക്കുമ്പോഴോ നീതിമാന്മാര്‍നീതിമാന്മാർ വര്‍ദ്ധിക്കുന്നുവർദ്ധിക്കുന്നു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 27|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 29|
}}