"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 3
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 2|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 4|
}}
{{SVPM Old Testament}}
വരി 8:
{{verse|1}} മകനേ, എന്റെ ഉപദേശം മറക്കരുതു; നിന്റെ ഹൃദയം എന്റെ കല്പനകളെ കാത്തുകൊള്ളട്ടെ.
 
{{verse|2}} അവ ദീര്‍ഘായുസ്സുംദീർഘായുസ്സും ജീവകാലവും സമാധാനവും നിനക്കു വര്‍ദ്ധിപ്പിച്ചുതരുംവർദ്ധിപ്പിച്ചുതരും.
 
{{verse|3}} ദയയും വിശ്വസ്തതയും നിന്നെ വിട്ടുപോകരുതു; അവയെ നിന്റെ കഴുത്തില്‍കഴുത്തിൽ കെട്ടിക്കൊള്‍കകെട്ടിക്കൊൾക; നിന്റെ ഹൃദയത്തിന്റെ പലകയില്‍പലകയിൽ എഴുതിക്കൊള്‍കഎഴുതിക്കൊൾക.
 
{{verse|4}} അങ്ങനെ നീ ദൈവത്തിന്നും മനുഷ്യര്‍ക്കുംമനുഷ്യർക്കും ബോദ്ധ്യമായ ലാവണ്യവും സല്‍ബുദ്ധിയുംസൽബുദ്ധിയും പ്രാപിക്കും.
 
{{verse|5}} പൂര്‍ണ്ണഹൃദയത്തോടെപൂർണ്ണഹൃദയത്തോടെ യഹോവയില്‍യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തില്‍വിവേകത്തിൽ ഊന്നരുതു.
 
{{verse|6}} നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊള്‍കനിനെച്ചുകൊൾക; അവന്‍അവൻ നിന്റെ പാതകളെ നേരെയാക്കും;
 
{{verse|7}} നിനക്കു തന്നേ നീ ജ്ഞാനിയായ്തോന്നരുതു; യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.
 
{{verse|8}} അതു നിന്റെ നാഭിക്കു ആരോഗ്യവും അസ്ഥികള്‍ക്കുഅസ്ഥികൾക്കു തണുപ്പും ആയിരിക്കും.
 
{{verse|9}} യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാവിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക.
 
{{verse|10}} അങ്ങനെ നിന്റെ കളപ്പുരകള്‍കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളില്‍ചക്കുകളിൽ വീഞ്ഞു കവിഞ്ഞൊഴുകും.
 
{{verse|11}} മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കല്‍ശാസനയിങ്കൽ മുഷികയും അരുതു.
 
{{verse|12}} അപ്പന്‍അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താന്‍താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.
 
{{verse|13}} ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാന്‍ഭാഗ്യവാൻ .
 
{{verse|14}} അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു.
 
{{verse|15}} അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കള്‍മനോഹരവസ്തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല.
 
{{verse|16}} അതിന്റെ വലങ്കയ്യില്‍വലങ്കയ്യിൽ ദീര്‍ഘായുസ്സുംദീർഘായുസ്സും ഇടങ്കയ്യില്‍ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു.
 
{{verse|17}} അതിന്റെ വഴികള്‍വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു.
 
{{verse|18}} അതിനെ പിടിച്ചുകൊള്ളുന്നവര്‍ക്കുംപിടിച്ചുകൊള്ളുന്നവർക്കും അതു ജീവ വൃക്ഷം; അതിനെ കരസ്ഥമാക്കുന്നവര്‍കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാര്‍ഭാഗ്യവാന്മാർ.
 
{{verse|19}} ജ്ഞാനത്താല്‍ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താല്‍വിവേകത്താൽ അവന്‍അവൻ ആകാശത്തെ ഉറപ്പിച്ചു.
 
{{verse|20}} അവന്റെ പരിജ്ഞാനത്താല്‍പരിജ്ഞാനത്താൽ ആഴങ്ങള്‍ആഴങ്ങൾ പിളര്‍ന്നുപിളർന്നു; മേഘങ്ങള്‍മേഘങ്ങൾ മഞ്ഞു പൊഴിക്കുന്നു.
 
{{verse|21}} മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊള്‍കകാത്തുകൊൾക; അവ നിന്റെ ദൃഷ്ടിയില്‍നിന്നുദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു.
 
{{verse|22}} അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും.
 
{{verse|23}} അങ്ങനെ നീ നിര്‍ഭയമായിനിർഭയമായി വഴിയില്‍വഴിയിൽ നടക്കും; നിന്റെ കാല്‍കാൽ ഇടറുകയുമില്ല.
 
{{verse|24}} നീ കിടപ്പാന്‍കിടപ്പാൻ പോകുമ്പോള്‍പോകുമ്പോൾ നിനക്കു പേടി ഉണ്ടാകയില്ല; കിടക്കുമ്പോള്‍കിടക്കുമ്പോൾ നിന്റെ ഉറക്കം സുഖകരമായിരിക്കും.
 
{{verse|25}} പെട്ടെന്നുള്ള പേടി ഹേതുവായും ദുഷ്ടന്മാര്‍ക്കുംദുഷ്ടന്മാർക്കും വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല.
 
{{verse|26}} യഹോവ നിന്റെ ആശ്രയമായിരിക്കും; അവന്‍അവൻ നിന്റെ കാല്‍കാൽ കുടുങ്ങാതവണ്ണം കാക്കും.
 
{{verse|27}} നന്മ ചെയ്‍വാന്‍ചെയ്‍വാൻ നിനക്കു പ്രാപ്തിയുള്ളപ്പോള്‍പ്രാപ്തിയുള്ളപ്പോൾ അതിന്നു യോഗ്യന്മാരായിരിക്കുന്നവര്‍ക്കുംയോഗ്യന്മാരായിരിക്കുന്നവർക്കും ചെയ്യാതിരിക്കരുതു.
 
{{verse|28}} നിന്റെ കയ്യില്‍കയ്യിൽ ഉള്ളപ്പോള്‍ഉള്ളപ്പോൾ കൂട്ടുകാരനോടു: പോയിവരിക, നാളെത്തരാം എന്നു പറയരുതു.
 
{{verse|29}} കൂട്ടുകാരന്‍കൂട്ടുകാരൻ സമീപേ നിര്‍ഭയംനിർഭയം വസിക്കുമ്പോള്‍വസിക്കുമ്പോൾ, അവന്റെ നേരെ ദോഷം നിരൂപിക്കരുതു.
 
{{verse|30}} നിനക്കു ഒരു ദോഷവും ചെയ്യാത്ത മനുഷ്യനോടു നീ വെറുതെ ശണ്ഠയിടരുതു.
 
{{verse|31}} സാഹസക്കാരനോടു നീ അസൂയപ്പെടരുതു; അവന്റെ വഴികള്‍വഴികൾ ഒന്നും തിരഞ്ഞെടുക്കയുമരുതു.
 
{{verse|32}} വക്രതയുള്ളവന്‍വക്രതയുള്ളവൻ യഹോവേക്കു വെറുപ്പാകുന്നു; നീതിമാന്മാര്‍ക്കോനീതിമാന്മാർക്കോ അവന്റെ സഖ്യത ഉണ്ടു.
 
{{verse|33}} യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടില്‍വീട്ടിൽ ഉണ്ടു; നീതിമാന്മാരുടെ വാസസ്ഥലത്തെയോ അവന്‍അവൻ അനുഗ്രഹിക്കുന്നു.
 
{{verse|34}} പരിഹാസികളെ അവന്‍അവൻ പരിഹസിക്കുന്നു; എളിയവക്കോ അവന്‍അവൻ കൃപ നലകുന്നു.
 
{{verse|35}} ജ്ഞാനികള്‍ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും; ഭോഷന്മാരുടെ ഉയര്‍ച്ചയോഉയർച്ചയോ അപമാനം തന്നേ.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 2|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 4|
}}