"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 30" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 30
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 29|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 31|
}}
{{SVPM Old Testament}}
 
{{verse|1}} യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങള്‍വചനങ്ങൾ; ഒരു അരുളപ്പാടു; ആ പുരുഷന്റെ വാക്യമാവിതു: ദൈവമേ, ഞാന്‍ഞാൻ അദ്ധ്വാനിച്ചു, ദൈവമേ, ഞാന്‍ഞാൻ അദ്ധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു.
 
{{verse|2}} ഞാന്‍ഞാൻ സകലമനുഷ്യരിലും മൃഗപ്രായനത്രേ; മാനുഷബുദ്ധി എനിക്കില്ല;
 
{{verse|3}} ഞാന്‍ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല.
 
{{verse|4}} സ്വര്‍ഗ്ഗത്തില്‍സ്വർഗ്ഗത്തിൽ കയറുകയും ഇറങ്ങിവരികയും ചെയ്തവന്‍ചെയ്തവൻ ആര്‍ആർ? കാറ്റിനെ തന്റെ മുഷ്ടിയില്‍മുഷ്ടിയിൽ പിടിച്ചടക്കിയവന്‍പിടിച്ചടക്കിയവൻ ആര്‍ആർ? വെള്ളങ്ങളെ വസ്ത്രത്തില്‍വസ്ത്രത്തിൽ കെട്ടിയവന്‍കെട്ടിയവൻ ആര്‍ആർ? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവന്‍നിയമിച്ചവൻ ആര്‍ആർ? അവന്റെ പേരെന്തു? അവന്റെ മകന്റെ പേര്‍പേർ എന്തു? നിനക്കറിയാമോ?
 
{{verse|5}} ദൈവത്തിന്റെ സകലവചനവും ശുദ്ധിചെയ്തതാകുന്നു; തന്നില്‍തന്നിൽ ആശ്രയിക്കുന്നവര്‍ക്കുംആശ്രയിക്കുന്നവർക്കും അവന്‍അവൻ പരിച തന്നേ.
 
{{verse|6}} അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുതു; അവന്‍അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാന്‍കള്ളനാകുവാൻ ഇട വരരുതു.
 
{{verse|7}} രണ്ടു കാര്യം ഞാന്‍ഞാൻ നിന്നോടു അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ;
 
{{verse|8}} വ്യാജവും ഭോഷകും എന്നോടു അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്നു എന്നെ പോഷിപ്പിക്കേണമേ.
 
{{verse|9}} ഞാന്‍ഞാൻ തൃപ്തനായിത്തീര്‍ന്നിട്ടുതൃപ്തനായിത്തീർന്നിട്ടു: യഹോവ ആര്‍ആർ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീര്‍ന്നിട്ടുദരിദ്രനായിത്തീർന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.
 
{{verse|10}} ദാസനെക്കുറിച്ചു യജമാനനോടു ഏഷണി പറയരുതു; അവന്‍അവൻ നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുതു.
 
{{verse|11}} അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!
 
{{verse|12}} തങ്ങള്‍ക്കുതങ്ങൾക്കു തന്നേ നിര്‍മ്മലരായിത്തോന്നുന്നവരുംനിർമ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!
 
{{verse|13}} അയ്യോ ഈ തലമുറയുടെ കണ്ണുകള്‍കണ്ണുകൾ എത്ര ഉയര്‍ന്നിരിക്കുന്നുഉയർന്നിരിക്കുന്നു -- അവരുടെ കണ്ണിമകള്‍കണ്ണിമകൾ എത്ര പൊങ്ങിയിരിക്കുന്നു --
 
{{verse|14}} എളിയവരെ ഭൂമിയില്‍നിന്നുംഭൂമിയിൽനിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയില്‍നിന്നുംഇടയിൽനിന്നും തിന്നുകളവാന്‍തിന്നുകളവാൻ തക്കവണ്ണം മുമ്പല്ലു വാളായും അണപ്പല്ലു കത്തിയായും ഇരിക്കുന്നോരു തലമുറ!
 
{{verse|15}} കന്നട്ടെക്കു: തരിക, തരിക എന്ന രണ്ടു പുത്രിമാര്‍പുത്രിമാർ ഉണ്ടു; ഒരിക്കലും തൃപ്തിവരാത്തതു മൂന്നുണ്ടു; മതി എന്നു പറയാത്തതു നാലുണ്ടു:
 
{{verse|16}} പാതാളവും വന്ധ്യയുടെ ഗര്‍ഭപാത്രവുംഗർഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും മതി എന്നു പറയാത്ത തീയും തന്നേ.
 
{{verse|17}} അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിന്‍കഴുകിൻ കുഞ്ഞുകള്‍കുഞ്ഞുകൾ തിന്നുകയും ചെയ്യും.
 
{{verse|18}} എനിക്കു അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ടു; എനിക്കു അറിഞ്ഞുകൂടാത്തതു നാലുണ്ടു:
 
{{verse|19}} ആകാശത്തു കഴുകന്റെ വഴിയും പാറമേല്‍പാറമേൽ സര്‍പ്പത്തിന്റെസർപ്പത്തിന്റെ വഴിയും സമുദ്രമദ്ധ്യേ കപ്പലിന്റെ വഴിയും കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നേ.
 
{{verse|20}} വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നേ. അവള്‍അവൾ തിന്നു വായ് തുടെച്ചിട്ടു ഞാന്‍ഞാൻ ഒരു ദോഷവും ചെയ്തിട്ടില്ലെന്നു പറയുന്നു.
 
{{verse|21}} മൂന്നിന്റെ നിമിത്തം ഭൂമി വിറെക്കുന്നു; നാലിന്റെ നിമിത്തം അതിന്നു സഹിച്ചു കൂടാ:
 
{{verse|22}} ദാസന്‍ദാസൻ രാജാവായാല്‍രാജാവായാൽ അവന്റെ നിമിത്തവും ഭോഷന്‍ഭോഷൻ തിന്നു തൃപ്തനായാല്‍തൃപ്തനായാൽ അവന്റെ നിമിത്തവും
 
{{verse|23}} വിലക്ഷണെക്കു വിവാഹം കഴിഞ്ഞാല്‍കഴിഞ്ഞാൽ അവളുടെ നിമിത്തവും ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാല്‍പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നേ.
 
{{verse|24}} ഭൂമിയില്‍ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ളവയായിട്ടു നാലുണ്ടു:
 
{{verse|25}} ഉറുമ്പു ബലഹീനജാതി എങ്കിലും അതു വേനല്‍ക്കാലത്തുവേനൽക്കാലത്തു ആഹാരം സമ്പാദിച്ചു വെക്കുന്നു.
 
{{verse|26}} കുഴിമുയല്‍കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും അതു പാറയില്‍പാറയിൽ പാര്‍പ്പിടംപാർപ്പിടം ഉണ്ടാക്കുന്നു.
 
{{verse|27}} വെട്ടുക്കിളിക്കു രാജാവില്ല എങ്കിലും അതൊക്കെയും അണിയണിയായി പുറപ്പെടുന്നു.
 
{{verse|28}} പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും അതു രാജാക്കന്മാരുടെ അരമനകളില്‍അരമനകളിൽ പാര്‍ക്കുംന്നുപാർക്കുംന്നു.
 
{{verse|29}} ചന്തമായി നടകൊള്ളുന്നതു മൂന്നുണ്ടു; ചന്തമായി നടക്കുന്നതു നാലുണ്ടു:
 
{{verse|30}} മൃഗങ്ങളില്‍വെച്ചുമൃഗങ്ങളിൽവെച്ചു ശക്തിയേറിയതും ഒന്നിന്നും വഴിമാറാത്തതുമായ സിംഹവും
 
{{verse|31}} നായാട്ടുനായും കോലാട്ടുകൊറ്റനും സൈന്യസമേതനായ രാജാവും തന്നേ.
 
{{verse|32}} നീ നിഗളിച്ചു ഭോഷത്വം പ്രവര്‍ത്തിക്കയോപ്രവർത്തിക്കയോ ദോഷം നിരൂപിക്കയോ ചെയ്തുപോയെങ്കില്‍ചെയ്തുപോയെങ്കിൽ കൈകൊണ്ടു വായ് പൊത്തിക്കൊള്‍കപൊത്തിക്കൊൾക.
 
{{verse|33}} പാല്‍പാൽ കടഞ്ഞാല്‍കടഞ്ഞാൽ വെണ്ണയുണ്ടാകും; മൂകൂ ഞെക്കിയാല്‍ഞെക്കിയാൽ ചോര വരും; കോപം ഇളക്കിയാല്‍ഇളക്കിയാൽ വഴക്കുണ്ടാകും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 29|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 31|
}}