"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 31" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 30|
Next=സത്യവേദപുസ്തകം/സഭാപ്രസംഗി/അദ്ധ്യായം 1|
}}
{{SVPM Old Testament}}
 
{{verse|1}} ലെമൂവേല്‍രാജാവിന്റെലെമൂവേൽരാജാവിന്റെ വചനങ്ങള്‍വചനങ്ങൾ; അവന്റെ അമ്മ അവന്നു ഉപദേശിച്ചു കൊടുത്ത അരുളപ്പാടു.
 
{{verse|2}} മകനേ, എന്തു? ഞാന്‍ഞാൻ പ്രസവിച്ച മകനേ എന്തു? എന്റെ നേര്‍ച്ചകളുടെനേർച്ചകളുടെ മകനേ, എന്തു?
 
{{verse|3}} സ്ത്രീകള്‍ക്കുസ്ത്രീകൾക്കു നിന്റെ ബലത്തെയും രാജാക്കന്മാരെ നശിപ്പിക്കുന്നവര്‍ക്കുംനശിപ്പിക്കുന്നവർക്കും നിന്റെ വഴികളെയും കൊടുക്കരുതു.
 
{{verse|4}} വീഞ്ഞു കുടിക്കുന്നതു രാജാക്കന്മാര്‍ക്കുംരാജാക്കന്മാർക്കും കൊള്ളരുതു; ലെമൂവേലേ, രാജാക്കന്മാര്‍ക്കുംരാജാക്കന്മാർക്കും അതു കൊള്ളരുതു; മദ്യസക്തി പ്രഭുക്കന്മാര്‍ക്കുംപ്രഭുക്കന്മാർക്കും കൊള്ളരുതു.
 
{{verse|5}} അവര്‍അവർ കുടിച്ചിട്ടു നിയമം മറന്നുപോകുവാനും അരിഷ്ടന്മാരുടെ ന്യായം മറിച്ചുകളവാനും ഇടവരരുതു.
 
{{verse|6}} നശിക്കുമാറായിരിക്കുന്നവന്നു മദ്യവും മനോവ്യസനമുള്ളവന്നു വീഞ്ഞും കൊടുക്ക.
 
{{verse|7}} അവന്‍അവൻ കുടിച്ചിട്ടു തന്റെ ദാരിദ്ര്യം മറക്കയും തന്റെ അരിഷ്ടത ഔര്‍ക്കാതിരിക്കയുംഔർക്കാതിരിക്കയും ചെയ്യട്ടെ.
 
{{verse|8}} ഊമന്നു വേണ്ടി നിന്റെ വായ് തുറക്ക; ക്ഷയിച്ചുപോകുന്ന ഏവരുടെയും കാര്യത്തില്‍കാര്യത്തിൽ തന്നേ.
 
{{verse|9}} നിന്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്ക; എളിയവന്നും ദരിദ്രന്നും ന്യായപാലനം ചെയ്തുകൊടുക്ക.
 
{{verse|10}} സാമര്‍ത്ഥ്യമുള്ളസാമർത്ഥ്യമുള്ള ഭാര്യയെ ആര്‍ക്കുംആർക്കും കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.
 
{{verse|11}} ഭര്‍ത്താവിന്റെഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു; അവന്റെ ലാഭത്തിന്നു ഒരു കുറവുമില്ല.
 
{{verse|12}} അവള്‍അവൾ തന്റെ ആയുഷ്കാലമൊക്കെയും അവന്നു തിന്മയല്ല നന്മ തന്നേ ചെയ്യുന്നു.
 
{{verse|13}} അവള്‍അവൾ ആട്ടുരോമവും ചണവും സമ്പാദിച്ചു താല്പര്യത്തോടെ കൈകൊണ്ടു വേലചെയ്യുന്നു.
 
{{verse|14}} അവള്‍അവൾ കച്ചവടക്കപ്പല്‍കച്ചവടക്കപ്പൽ പോലെയാകുന്നു; ദൂരത്തുനിന്നു ആഹാരം കൊണ്ടുവരുന്നു.
 
{{verse|15}} അവള്‍അവൾ നന്നരാവിലെ എഴുന്നേറ്റു, വീട്ടിലുള്ളവര്‍ക്കുംവീട്ടിലുള്ളവർക്കും ആഹാരവും വേലക്കാരത്തികള്‍ക്കുവേലക്കാരത്തികൾക്കു ഔഹരിയും കൊടുക്കുന്നു.
 
{{verse|16}} അവള്‍അവൾ ഒരു നിലത്തിന്മേല്‍നിലത്തിന്മേൽ ദൃഷ്ടിവെച്ചു അതു മേടിക്കുന്നു; കൈനേട്ടംകൊണ്ടു അവള്‍അവൾ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കുന്നു.
 
{{verse|17}} അവള്‍അവൾ ബലംകൊണ്ടു അര മുറക്കുകയും ഭുജങ്ങളെ ശക്തീകരിക്കയും ചെയ്യുന്നു.
 
{{verse|18}} തന്റെ വ്യാപാരം ആദായമുള്ളതെന്നു അവള്‍അവൾ ഗ്രഹിക്കുന്നു; അവളുടെ വിളകൂ രാത്രിയില്‍രാത്രിയിൽ കെട്ടുപോകുന്നതുമില്ല.
 
{{verse|19}} അവള്‍അവൾ വിടുത്തലെക്കു കൈ നീട്ടുന്നു; അവളുടെ വിരല്‍വിരൽ കതിര്‍കതിർ പിടിക്കുന്നു.
 
{{verse|20}} അവള്‍അവൾ തന്റെ കൈ എളിയവര്‍ക്കുംഎളിയവർക്കും തുറക്കുന്നു; ദരിദ്രന്മാരുടെ അടുക്കലേക്കു കൈ നീട്ടുന്നു.
 
{{verse|21}} തന്റെ വീട്ടുകാരെച്ചൊല്ലി അവള്‍അവൾ ഹിമത്തെ പേടിക്കുന്നില്ല; അവളുടെ വീട്ടിലുള്ളവര്‍ക്കൊക്കെയുംവീട്ടിലുള്ളവർക്കൊക്കെയും ചുവപ്പു കമ്പളി ഉണ്ടല്ലോ.
 
{{verse|22}} അവള്‍അവൾ തനിക്കു പരവതാനി ഉണ്ടാക്കുന്നു; ശണപടവും ധൂമ്രവസ്ത്രവും അവളുടെ ഉടുപ്പു.
 
{{verse|23}} ദേശത്തിലെ മൂപ്പന്മാരോടുകൂടെ ഇരിക്കുമ്പോള്‍ഇരിക്കുമ്പോൾ അവളുടെ ഭര്‍ത്താവുഭർത്താവു പട്ടണവാതില്‍ക്കല്‍പട്ടണവാതിൽക്കൽ പ്രസിദ്ധനാകുന്നു.
 
{{verse|24}} അവള്‍അവൾ ശണവസ്ത്രം ഉണ്ടാക്കി വിലക്കുന്നു; അരക്കച്ച ഉണ്ടാക്കി കച്ചവടക്കാരനെ ഏല്പിക്കുന്നു.
 
{{verse|25}} ബലവും മഹിമയും അവളുടെ ഉടുപ്പു; ഭാവികാലം ഔര്‍ത്തുഔർത്തു അവള്‍അവൾ പുഞ്ചിരിയിടുന്നു.
 
{{verse|26}} അവള്‍അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേല്‍നാവിന്മേൽ ഉണ്ടു.
 
{{verse|27}} വീട്ടുകാരുടെ പെരുമാറ്റം അവള്‍അവൾ സൂക്ഷിച്ചു നോക്കുന്നു; വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല.
 
{{verse|28}} അവളുടെ മക്കള്‍മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തുന്നു; അവളുടെ ഭര്‍ത്താവുംഭർത്താവും അവളെ പ്രശംസിക്കുന്നതു:
 
{{verse|29}} അനേകം തരുണികള്‍തരുണികൾ സാമര്‍ത്ഥ്യംസാമർത്ഥ്യം കാണിച്ചിട്ടുണ്ടു; നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു.
 
{{verse|30}} ലാവണ്യം വ്യാജവും സൌന്ദര്യം വ്യര്‍ത്ഥവുംവ്യർത്ഥവും ആകുന്നു; യഹോവാഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും.
 
{{verse|31}} അവളുടെ കൈകളുടെ ഫലം അവള്‍ക്കുഅവൾക്കു കൊടുപ്പിന്‍കൊടുപ്പിൻ ; അവളുടെ സ്വന്തപ്രവൃത്തികള്‍സ്വന്തപ്രവൃത്തികൾ പട്ടണവാതില്‍ക്കല്‍പട്ടണവാതിൽക്കൽ അവളെ പ്രശംസിക്കട്ടെ.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 30|
Next=സത്യവേദപുസ്തകം/സഭാപ്രസംഗി/അദ്ധ്യായം 1|
}}