"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 4
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 3|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 5|
}}
{{SVPM Old Testament}}
 
{{verse|1}} മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിന്‍ശ്രദ്ധിപ്പിൻ .
 
{{verse|2}} ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു സല്‍ബുദ്ധിസൽബുദ്ധി ഉപദേശിച്ചുതരുന്നു; എന്റെ ഉപദേശം നിങ്ങള്‍നിങ്ങൾ ഉപേക്ഷിക്കരുതു.
 
{{verse|3}} ഞാന്‍ഞാൻ എന്റെ അപ്പന്നു മകനും എന്റെ അമ്മെക്കു ഔമനയും ഏകപുത്രനും ആയിരുന്നു;
 
{{verse|4}} അവന്‍അവൻ എന്നെ പഠിപ്പിച്ചു, എന്നോടു പറഞ്ഞതു: എന്റെ വചനങ്ങളെ ഹൃദയത്തില്‍ഹൃദയത്തിൽ സംഗ്രഹിച്ചുകൊള്‍കസംഗ്രഹിച്ചുകൊൾക; എന്റെ കല്പനകളെ പ്രമാണിച്ചു ജീവിക്ക.
 
{{verse|5}} ജ്ഞാനം സമ്പാദിക്ക: വിവേകം നേടുക; മറക്കരുതു; എന്റെ വചനങ്ങളെ വിട്ടുമാറുകയുമരുതു.
 
{{verse|6}} അതിനെ ഉപേക്ഷിക്കരുതു; അതു നിന്നെ കാക്കും; അതില്‍അതിൽ പ്രിയം വെക്കുക; അതു നിന്നെ സൂക്ഷിക്കും;
 
{{verse|7}} ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക; നിന്റെ സകലസമ്പാദ്യത്താലും വിവേകം നേടുക.
 
{{verse|8}} അതിനെ ഉയര്‍ത്തുകഉയർത്തുക; അതു നിന്നെ ഉയര്‍ത്തുംഉയർത്തും; അതിനെ ആലിംഗനം ചെയ്താല്‍ചെയ്താൽ അതു നിനക്കു മാനം വരുത്തും.
 
{{verse|9}} അതു നിന്റെ തലയെ അലങ്കാരമാല അണിയിക്കും; അതു നിന്നെ ഒരു മഹത്വകിരീടം ചൂടിക്കും.
 
{{verse|10}} മകനേ കേട്ടു എന്റെ വചനങ്ങളെ കൈക്കൊള്‍കകൈക്കൊൾക; എന്നാല്‍എന്നാൽ നിനക്കു ദീര്‍ഘായുസ്സുണ്ടാകുംദീർഘായുസ്സുണ്ടാകും.
 
{{verse|11}} ജ്ഞാനത്തിന്റെ മാര്‍ഗ്ഗംമാർഗ്ഗം ഞാന്‍ഞാൻ നിന്നെ ഉപദേശിക്കുന്നു: നേരെയുള്ള പാതയില്‍പാതയിൽ ഞാന്‍ഞാൻ നിന്നെ നടത്തുന്നു.
 
{{verse|12}} നടക്കുമ്പോള്‍നടക്കുമ്പോൾ നിന്റെ കാലടിക്കു ഇടുക്കം വരികയില്ല; ഔടുമ്പോള്‍ഔടുമ്പോൾ നീ ഇടറുകയുമില്ല.
 
{{verse|13}} പ്രബോധനം മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊള്‍കകാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.
 
{{verse|14}} ദുഷ്ടന്മാരുടെ പാതയില്‍പാതയിൽ നീ ചെല്ലരുതു; ദുര്‍ജ്ജനത്തിന്റെദുർജ്ജനത്തിന്റെ വഴിയില്‍വഴിയിൽ നടക്കയുമരുതു;
 
{{verse|15}} അതിനോടു അകന്നുനില്‍ക്കഅകന്നുനിൽക്ക; അതില്‍അതിൽ നടക്കരുതു; അതു വിട്ടുമാറി കടന്നുപോക.
 
{{verse|16}} അവര്‍അവർ ദോഷം ചെയ്തിട്ടല്ലാതെ ഉറങ്ങുകയില്ല; വല്ലവരെയും വീഴിച്ചിട്ടല്ലാതെ അവര്‍ക്കുംഅവർക്കും ഉറക്കം വരികയില്ല.
 
{{verse|17}} ദുഷ്ടതയുടെ ആഹാരംകൊണ്ടു അവര്‍അവർ ഉപജീവിക്കുന്നു; ബലാല്‍ക്കാരത്തിന്റെബലാൽക്കാരത്തിന്റെ വീഞ്ഞു അവന്‍അവൻ പാനം ചെയ്യുന്നു.
 
{{verse|18}} നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.
 
{{verse|19}} ദുഷ്ടന്മാരുടെവഴി അന്ധകാരംപോലെയാകുന്നു; ഏതിങ്കല്‍ഏതിങ്കൽ തട്ടി വീഴും എന്നു അവര്‍അവർ അറിയുന്നില്ല.
 
{{verse|20}} മകനേ, എന്റെ വചനങ്ങള്‍ക്കുവചനങ്ങൾക്കു ശ്രദ്ധതരിക; എന്റെ മൊഴികള്‍ക്കുമൊഴികൾക്കു നിന്റെ ചെവി ചായിക്ക.
 
{{verse|21}} അവ നിന്റെ ദൃഷ്ടിയില്‍നിന്നുദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു; നിന്റെ ഹൃദയത്തിന്റെ നടുവില്‍നടുവിൽ അവയെ സൂക്ഷിച്ചുവെക്കുക.
 
{{verse|22}} അവയെ കിട്ടുന്നവര്‍ക്കുംകിട്ടുന്നവർക്കും അവ ജീവനും അവരുടെ സര്‍വ്വദേഹത്തിന്നുംസർവ്വദേഹത്തിന്നും സൌഖ്യവും ആകുന്നു.
 
{{verse|23}} സകലജാഗ്രതയോടുംകൂടെ നിന്റെ ഹൃദയത്തെ കാത്തുകൊള്‍കകാത്തുകൊൾക; ജീവന്റെ ഉത്ഭവം അതില്‍നിന്നല്ലോഅതിൽനിന്നല്ലോ ആകുന്നതു.
 
{{verse|24}} വായുടെ വക്രത നിങ്കല്‍നിന്നുനിങ്കൽനിന്നു നീക്കിക്കളക; അധരങ്ങളുടെ വികടം നിങ്കല്‍നിന്നകറ്റുകനിങ്കൽനിന്നകറ്റുക.
 
{{verse|25}} നിന്റെ കണ്ണു നേരെ നോക്കട്ടെ; നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ.
വരി 62:
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 3|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 5|
}}