"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 5
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 4|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 6|
}}
{{SVPM Old Testament}}
 
{{verse|1}} മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും നിന്റെ അധരങ്ങള്‍അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും
 
{{verse|2}} ജ്ഞാനത്തെ ശ്രദ്ധിച്ചു എന്റെ ബോധത്തിന്നു ചെവി ചായിക്ക.
 
{{verse|3}} പരസ്ത്രീയുടെ അധരങ്ങളില്‍നിന്നുഅധരങ്ങളിൽനിന്നു തേന്‍തേൻ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാള്‍എണ്ണയെക്കാൾ മൃദുവാകുന്നു.
 
{{verse|4}} പിന്നത്തേതിലോ അവള്‍അവൾ കാഞ്ഞിരംപോലെ കൈപ്പും ഇരുവായ്ത്തലവാള്‍പോലെഇരുവായ്ത്തലവാൾപോലെ മൂര്‍ച്ചയുംമൂർച്ചയും ഉള്ളവള്‍ഉള്ളവൾ തന്നേ.
 
{{verse|5}} അവളുടെ കാലുകള്‍കാലുകൾ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികള്‍കാലടികൾ പാതാളത്തിലേക്കു ഔടുന്നു.
 
{{verse|6}} ജീവന്റെ മാര്‍ഗ്ഗത്തില്‍മാർഗ്ഗത്തിൽ അവള്‍അവൾ ചെല്ലാതവണ്ണം അവളുടെ പാതകള്‍പാതകൾ അസ്ഥിരമായിരിക്കുന്നു; അവള്‍അവൾ അറിയുന്നതുമില്ല.
 
{{verse|7}} ആകയാല്‍ആകയാൽ മക്കളേ, എന്റെ വാക്കു കേള്‍പ്പിന്‍കേൾപ്പിൻ ; എന്റെ വായിലെ മൊഴികളെ വിട്ടുമാറരുതു.
 
{{verse|8}} നിന്റെ വഴിയെ അവളോടു അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു.
 
{{verse|9}} നിന്റെ യൌവനശക്തി അന്യന്മാര്‍ക്കുംഅന്യന്മാർക്കും നിന്റെ ആണ്ടുകള്‍ആണ്ടുകൾ ക്രൂരന്നും കൊടുക്കരുതു.
 
{{verse|10}} കണ്ടവര്‍കണ്ടവർ നിന്റെ സമ്പത്തു തിന്നുകളയരുതു. നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടില്‍വീട്ടിൽ ആയ്പോകരുതു.
 
{{verse|11}} നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ടു നീ ഒടുവില്‍ഒടുവിൽ നെടുവീര്‍പ്പിട്ടുകൊണ്ടുനെടുവീർപ്പിട്ടുകൊണ്ടു:
 
{{verse|12}} അയ്യോ! ഞാന്‍ഞാൻ പ്രബോധനം വെറുക്കയും എന്റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ.
 
{{verse|13}} എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്കു ഞാന്‍ഞാൻ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവര്‍ക്കുംപ്രബോധിപ്പിച്ചവർക്കും ഞാന്‍ഞാൻ ചെവികൊടുത്തില്ല.
 
{{verse|14}} സഭയുടെയും സംഘത്തിന്റെയും മദ്ധ്യേ ഞാന്‍ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ എന്നിങ്ങനെ പറവാന്‍പറവാൻ സംഗതിവരരുതു.
 
{{verse|15}} നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റില്‍നിന്നുസ്വന്തകിണറ്റിൽനിന്നു ഒഴുകുന്ന വെള്ളവും കുടിക്ക.
 
{{verse|16}} നിന്റെ ഉറവുകള്‍ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകള്‍നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ?
 
{{verse|17}} അവ നിനക്കും അന്യന്മാര്‍ക്കുംഅന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവു.
 
{{verse|18}} നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൌവനത്തിലെ ഭാര്യയില്‍ഭാര്യയിൽ സന്തോഷിച്ചുകൊള്‍കസന്തോഷിച്ചുകൊൾക.
 
{{verse|19}} കൌതുകമുള്ള പേടമാനും മനോഹരമായ ഇളമാന്‍ഇളമാൻ പേടയും പോലെ അവളുടെ സ്തനങ്ങള്‍സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താല്‍പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക.
 
{{verse|20}} മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു?
 
{{verse|21}} മനുഷ്യന്റെ വഴികള്‍വഴികൾ യഹോവയുടെ ദൃഷ്ടിയില്‍ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവന്‍അവൻ തൂക്കിനോക്കുന്നു.
 
{{verse|22}} ദുഷ്ടന്റെ അകൃത്യങ്ങള്‍അകൃത്യങ്ങൾ അവനെ പിടിക്കും; തന്റെ പാപപാശങ്ങളാല്‍പാപപാശങ്ങളാൽ അവന്‍അവൻ പിടിപെടും.
 
{{verse|23}} പ്രബോധനം കേള്‍ക്കായ്കയാല്‍കേൾക്കായ്കയാൽ അവന്‍അവൻ മരിക്കും; മഹാഭോഷത്വത്താല്‍മഹാഭോഷത്വത്താൽ അവന്‍അവൻ വഴിതെറ്റിപ്പോകും.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 4|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 6|
}}