"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 7
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 6|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 8|
}}
{{SVPM Old Testament}}
 
{{verse|1}} മകനേ, എന്റെ വചനങ്ങളെ പ്രമാണിച്ചു എന്റെ കല്പനകളെ നിന്റെ ഉള്ളില്‍ഉള്ളിൽ സംഗ്രഹിച്ചുകൊള്‍കസംഗ്രഹിച്ചുകൊൾക.
 
{{verse|2}} നീ ജീവിച്ചിരിക്കേണ്ടതിന്നു എന്റെ കല്പനകളെയും ഉപദേശത്തെയും നിന്റെ കണ്ണിന്റെ കൃഷ്ണമണിയെപ്പോലെ കാത്തുകൊള്‍കകാത്തുകൊൾക.
 
{{verse|3}} നിന്റെ വിരലിന്മേല്‍വിരലിന്മേൽ അവയെ കെട്ടുക; ഹൃദയത്തിന്റെ പലകയില്‍പലകയിൽ എഴുതുക.
 
{{verse|4}} ജ്ഞാനത്തോടു: നീ എന്റെ സഹോദരി എന്നു പറക; വിവേകത്തിന്നു സഖി എന്നു പേര്‍പേർ വിളിക്ക.
 
{{verse|5}} അവ നിന്നെ പരസ്ത്രീയുടെ കയ്യില്‍നിന്നുംകയ്യിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.
 
{{verse|6}} ഞാന്‍ഞാൻ എന്റെ വീട്ടിന്റെ കിളിവാതില്‍ക്കല്‍കിളിവാതിൽക്കൽ അഴിക്കിടയില്‍കൂടിഅഴിക്കിടയിൽകൂടി നോക്കിക്കൊണ്ടിരിക്കുമ്പോള്‍നോക്കിക്കൊണ്ടിരിക്കുമ്പോൾ
 
{{verse|7}} ഭോഷന്മാരുടെ ഇടയില്‍ഇടയിൽ ഒരുത്തനെ കണ്ടു; യൌവനക്കാരുടെ കൂട്ടത്തില്‍കൂട്ടത്തിൽ ബുദ്ധിഹീനനായോരു യുവാവിനെ കണ്ടറിഞ്ഞു.
 
{{verse|8}} അവന്‍അവൻ വൈകുന്നേരം, സന്ധ്യാസമയത്തു, ഇരുട്ടും അന്ധകാരവുമുള്ള ഒരു രാത്രിയില്‍രാത്രിയിൽ,
 
{{verse|9}} അവളുടെ വീട്ടിന്റെ കോണിന്നരികെ വീഥിയില്‍കൂടിവീഥിയിൽകൂടി കടന്നു, അവളുടെ വീട്ടിലേക്കുള്ള വഴിയെ നടന്നു ചെല്ലുന്നു.
 
{{verse|10}} പെട്ടെന്നു ഇതാ, വേശ്യാവസ്ത്രം ധരിച്ചും ഹൃദയത്തില്‍ഹൃദയത്തിൽ ഉപായം പൂണ്ടും ഉള്ളോരു സ്ത്രീ അവനെ എതിരേറ്റുവരുന്നു.
 
{{verse|11}} അവള്‍അവൾ മോഹപരവശയും തന്നിഷ്ടക്കാരത്തിയും ആകുന്നു; അവളുടെ കാല്‍കാൽ വീട്ടില്‍വീട്ടിൽ അടങ്ങിയിരിക്കയില്ല.
 
{{verse|12}} ഇപ്പോള്‍ഇപ്പോൾ അവളെ വീഥിയിലും പിന്നെ വിശാലസ്ഥലത്തും കാണാം; ഔരോ കോണിലും അവള്‍അവൾ പതിയിരിക്കുന്നു.
 
{{verse|13}} അവള്‍അവൾ അവനെ പിടിച്ചു ചുംബിച്ചു, ലജ്ജകൂടാതെ അവനോടു പറയുന്നതു:
 
{{verse|14}} എനിക്കു സമാധാനയാഗങ്ങള്‍സമാധാനയാഗങ്ങൾ ഉണ്ടായിരുന്നു; ഇന്നു ഞാന്‍ഞാൻ എന്റെ നേര്‍ച്ചകളെനേർച്ചകളെ കഴിച്ചിരിക്കുന്നു.
 
{{verse|15}} അതുകൊണ്ടു ഞാന്‍ഞാൻ നിന്നെ കാണ്മാന്‍കാണ്മാൻ ആഗ്രഹിച്ചു. നിന്നെ എതിരേല്പാന്‍എതിരേല്പാൻ പുറപ്പെട്ടു നിന്നെ കണ്ടെത്തിയിരിക്കുന്നു.
 
{{verse|16}} ഞാന്‍ഞാൻ എന്റെ കട്ടിലിന്മേല്‍കട്ടിലിന്മേൽ പരവതാനികളും മിസ്രയീമ്യനൂല്‍കൊണ്ടുള്ളമിസ്രയീമ്യനൂൽകൊണ്ടുള്ള വരിയന്‍വരിയൻ പടങ്ങളും വിരിച്ചിരിക്കുന്നു.
 
{{verse|17}} മൂറും അകിലും ലവംഗവുംകൊണ്ടു ഞാന്‍ഞാൻ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു.
 
{{verse|18}} വരിക; വെളുക്കുംവരെ നമുക്കു പ്രേമത്തില്‍പ്രേമത്തിൽ രമിക്കാം; കാമവിലാസങ്ങളാല്‍കാമവിലാസങ്ങളാൽ നമുക്കു സുഖിക്കാം.
 
{{verse|19}} പുരുഷന്‍പുരുഷൻ വീട്ടില്‍വീട്ടിൽ ഇല്ല; ദൂരയാത്ര പോയിരിക്കുന്നു;
 
{{verse|20}} പണമടിശ്ശീല കൂടെ കൊണ്ടുപോയിട്ടുണ്ടു; പൌര്‍ണ്ണമാസിക്കേപൌർണ്ണമാസിക്കേ വീട്ടില്‍വീട്ടിൽ വന്നെത്തുകയുള്ളു.
 
{{verse|21}} ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാല്‍ഇമ്പവാക്കുകളാൽ അവള്‍അവൾ അവനെ വശീകരിച്ചു അധരമാധുര്യംകൊണ്ടു അവനെ നിര്‍ബ്ബന്ധിക്കുന്നുനിർബ്ബന്ധിക്കുന്നു.
 
{{verse|22}} അറുക്കുന്നേടത്തേക്കു കാളയും ചങ്ങലയിലേക്കു ഭോഷനും പോകുന്നതുപോലെയും,
 
{{verse|23}} പക്ഷി ജീവഹാനിക്കുള്ളതെന്നറിയാതെ കണിയിലേക്കു ബദ്ധപ്പെടുന്നതുപോലെയും കരളില്‍കരളിൽ അസ്ത്രം തറെക്കുവോളം അവന്‍അവൻ അവളുടെ പിന്നാലെ ചെല്ലുന്നു.
 
{{verse|24}} ആകയാല്‍ആകയാൽ മക്കളേ, എന്റെ വാക്കു കേള്‍പ്പിന്‍കേൾപ്പിൻ ; എന്റെ വായിലെ വചനങ്ങളെ ശ്രദ്ധിപ്പിന്‍ശ്രദ്ധിപ്പിൻ .
 
{{verse|25}} നിന്റെ മനസ്സു അവളുടെ വഴിയിലേക്കു ചായരുതു; അവളുടെ പാതകളിലേക്കു നീ തെറ്റിച്ചെല്ലുകയുമരുതു.
 
{{verse|26}} അവള്‍അവൾ വീഴിച്ച ഹതന്മാര്‍ഹതന്മാർ അനേകര്‍അനേകർ; അവള്‍അവൾ കൊന്നുകളഞ്ഞവര്‍കൊന്നുകളഞ്ഞവർ ആകെ വലിയോരു കൂട്ടം ആകുന്നു.
 
{{verse|27}} അവളുടെ വീടു പാതാളത്തിലേക്കുള്ള വഴിയാകുന്നു; അതു മരണത്തിന്റെ അറകളിലേക്കു ചെല്ലുന്നു.
വരി 62:
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 6|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 8|
}}