"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സദൃശവാക്യങ്ങള്‍/അദ്ധ്യായം 8
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Proverbs}}
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 7|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 9|
}}
{{SVPM Old Testament}}
 
{{verse|1}} ജ്ഞാനമായവള്‍ജ്ഞാനമായവൾ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവള്‍ബുദ്ധിയായവൾ തന്റെ സ്വരം കേള്‍പ്പിക്കുന്നില്ലയോകേൾപ്പിക്കുന്നില്ലയോ?
 
{{verse|2}} അവള്‍അവൾ വഴിയരികെ മേടുകളുടെ മുകളില്‍മുകളിൽ പാതകള്‍പാതകൾ കൂടുന്നേടത്തു നിലക്കുന്നു.
 
{{verse|3}} അവള്‍അവൾ പടിവാതിലുകളുടെ അരികത്തും പട്ടണവാതില്‍ക്കലുംപട്ടണവാതിൽക്കലും ഗോപുരദ്വാരത്തിങ്കലും ഘോഷിക്കുന്നതു:
 
{{verse|4}} പുരുഷന്മാരേ, ഞാന്‍ഞാൻ നിങ്ങളോടു വിളിച്ചു പറയുന്നു; എന്റെ സ്വരം മനുഷ്യപുത്രന്മാരുടെ അടുക്കലേക്കു വരുന്നു.
 
{{verse|5}} അല്പബുദ്ധികളേ, സൂക്ഷ്മബുദ്ധി ഗ്രഹിച്ചുകൊള്‍വിന്‍ഗ്രഹിച്ചുകൊൾവിൻ ; മൂഢന്മാരേ, വിവേകഹൃദയന്മാരാകുവിന്‍വിവേകഹൃദയന്മാരാകുവിൻ .
 
{{verse|6}} കേള്‍പ്പിന്‍കേൾപ്പിൻ , ഞാന്‍ഞാൻ ഉല്‍കൃഷ്ടമായതുഉൽകൃഷ്ടമായതു സംസാരിക്കും; എന്റെ അധരങ്ങളെ തുറക്കുന്നതു നേരിന്നു ആയിരിക്കും.
 
{{verse|7}} എന്റെ വായ് സത്യം സംസാരിക്കും; ദുഷ്ടത എന്റെ അധരങ്ങള്‍ക്കുഅധരങ്ങൾക്കു അറെപ്പാകുന്നു.
 
{{verse|8}} എന്റെ വായിലെ മൊഴി ഒക്കെയും നീതിയാകുന്നു; അവയില്‍അവയിൽ വക്രവും വികടവുമായതു ഒന്നുമില്ല.
 
{{verse|9}} അവയെല്ലാം ബുദ്ധിമാന്നു തെളിവും പരിജ്ഞാനം ലഭിച്ചവര്‍ക്കുംലഭിച്ചവർക്കും നേരും ആകുന്നു.
 
{{verse|10}} വെള്ളിയെക്കാള്‍വെള്ളിയെക്കാൾ എന്റെ പ്രബോധനവും മേത്തരമായ പൊന്നിനെക്കാള്‍പൊന്നിനെക്കാൾ പരിജ്ഞാനവും കൈക്കൊള്‍വിന്‍കൈക്കൊൾവിൻ .
 
{{verse|11}} ജ്ഞാനം മുത്തുകളെക്കാള്‍മുത്തുകളെക്കാൾ നല്ലതാകുന്നു; മനോഹരമായതൊന്നും അതിന്നു തുല്യമാകയില്ല.
 
{{verse|12}} ജ്ഞാനം എന്ന ഞാന്‍ഞാൻ സൂക്ഷ്മബുദ്ധിയെ എന്റെ പാര്‍പ്പിടമാക്കുന്നുപാർപ്പിടമാക്കുന്നു; പരിജ്ഞാനവും വകതിരിവും ഞാന്‍ഞാൻ കണ്ടു പിടിക്കുന്നു.
 
{{verse|13}} യഹോവാഭക്തി ദോഷത്തെ വെറുക്കുന്നതാകുന്നു; ഡംഭം, അഹങ്കാരം, ദുര്‍മ്മാര്‍ഗ്ഗംദുർമ്മാർഗ്ഗം, വക്രതയുള്ള വായ് എന്നിവയെ ഞാന്‍ഞാൻ പകെക്കുന്നു.
 
{{verse|14}} ആലോചനയും പരിജ്ഞാനവും എനിക്കുള്ളതു; ഞാന്‍ഞാൻ തന്നേ വിവേകം; എനിക്കു വീര്യബലം ഉണ്ടു.
 
{{verse|15}} ഞാന്‍ഞാൻ മുഖാന്തരം രാജാക്കന്മാര്‍രാജാക്കന്മാർ വാഴുന്നു; പ്രഭുക്കന്മാര്‍പ്രഭുക്കന്മാർ നീതിയെ നടത്തുന്നു.
 
{{verse|16}} ഞാന്‍ഞാൻ മുഖാന്തരം അധിപതിമാരും പ്രധാനികളും ഭൂമിയിലെ ന്യായാധിപന്മാരൊക്കെയും ആധിപത്യം നടത്തുന്നു.
 
{{verse|17}} എന്നെ സ്നേഹിക്കുന്നവരെ ഞാന്‍ഞാൻ സ്നേഹിക്കുന്നു; എന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവര്‍അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും.
 
{{verse|18}} എന്റെ പക്കല്‍പക്കൽ ധനവും മാനവും പുരാതനസമ്പത്തും നീതിയും ഉണ്ടു.
 
{{verse|19}} എന്റെ ഫലം പൊന്നിലും തങ്കത്തിലും എന്റെ ആദായം മേത്തരമായ വെള്ളിയിലും നല്ലതു.
 
{{verse|20}} എന്നെ സ്നേഹിക്കുന്നവര്‍ക്കുംസ്നേഹിക്കുന്നവർക്കും വസ്തുവക അവകാശമാക്കിക്കൊടുക്കയും അവരുടെ ഭണ്ഡാരങ്ങളെ നിറെക്കയും ചെയ്യേണ്ടതിന്നു
 
{{verse|21}} ഞാന്‍ഞാൻ നീതിയുടെ മാര്‍ഗ്ഗത്തിലുംമാർഗ്ഗത്തിലും ന്യായത്തിന്റെ പാതകളിലും നടക്കുന്നു.
 
{{verse|22}} യഹോവ പണ്ടുപണ്ടേ തന്റെ വഴിയുടെ ആരംഭമായി, തന്റെ പ്രവൃത്തികളുടെ ആദ്യമായി എന്നെ ഉളവാക്കി.
 
{{verse|23}} ഞാന്‍ഞാൻ പുരാതനമേ, ആദിയില്‍ആദിയിൽ തന്നേ, ഭൂമിയുടെ ഉല്‍പത്തിക്കുഉൽപത്തിക്കു മുമ്പെ നിയമിക്കപ്പെട്ടിരിക്കുന്നു.
 
{{verse|24}} ആഴങ്ങള്‍ആഴങ്ങൾ ഇല്ലാതിരുന്നപ്പോള്‍ഇല്ലാതിരുന്നപ്പോൾ ഞാന്‍ഞാൻ ജനിച്ചിരിക്കുന്നു; വെള്ളം നിറഞ്ഞ ഉറവുകള്‍ഉറവുകൾ ഇല്ലാതിരുന്നപ്പോള്‍ഇല്ലാതിരുന്നപ്പോൾ തന്നേ.
 
{{verse|25}} പര്‍വ്വതങ്ങളെപർവ്വതങ്ങളെ സ്ഥാപിച്ചതിന്നു മുമ്പെയും കുന്നുകള്‍ക്കുകുന്നുകൾക്കു മുമ്പെയും ഞാന്‍ഞാൻ ജനിച്ചിരിക്കുന്നു.
 
{{verse|26}} അവന്‍അവൻ ഭൂമിയെയും വയലുകളെയും ഭൂതലത്തിന്റെ പൊടിയുടെ തുകയെയും ഉണ്ടാക്കീട്ടില്ലാത്ത സമയത്തു തന്നേ.
 
{{verse|27}} അവന്‍അവൻ ആകാശത്തെ ഉറപ്പിച്ചപ്പോള്‍ഉറപ്പിച്ചപ്പോൾ ഞാന്‍ഞാൻ അവിടെ ഉണ്ടായിരുന്നു; അവന്‍അവൻ ആഴത്തിന്റെ ഉപരിഭാഗത്തു വൃത്തം വരെച്ചപ്പോഴും
 
{{verse|28}} അവന്‍അവൻ മീതെ മേഘങ്ങളെ ഉറപ്പിച്ചപ്പോഴും ആഴത്തിന്റെ ഉറവുകള്‍ഉറവുകൾ തടിച്ചപ്പോഴും
 
{{verse|29}} വെള്ളം അവന്റെ കല്പനയെ അതിക്രമിക്കാതവണ്ണം അവന്‍അവൻ സമുദ്രത്തിന്നു അതിര്‍അതിർ വെച്ചപ്പോഴും ഭൂമിയുടെ അടിസ്ഥാനം ഇട്ടപ്പോഴും
 
{{verse|30}} ഞാന്‍ഞാൻ അവന്റെ അടുക്കല്‍അടുക്കൽ ശില്പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പില്‍മുമ്പിൽ വിനോദിച്ചുകൊണ്ടു ദിനംപ്രതി അവന്റെ പ്രമോദമായിരുന്നു.
 
{{verse|31}} അവന്റെ ഭൂതലത്തില്‍ഭൂതലത്തിൽ ഞാന്‍ഞാൻ വിനോദിച്ചുകൊണ്ടിരുന്നു; എന്റെ പ്രമോദം മനുഷ്യപുത്രന്മാരോടുകൂടെ ആയിരുന്നു.
 
{{verse|32}} ആകയാല്‍ആകയാൽ മക്കളേ, എന്റെ വാക്കു കേട്ടുകൊള്‍വിന്‍കേട്ടുകൊൾവിൻ ; എന്റെ വഴികളെ പ്രമാണിക്കുന്നവര്‍പ്രമാണിക്കുന്നവർ ഭാഗ്യവാന്മാര്‍ഭാഗ്യവാന്മാർ.
 
{{verse|33}} പ്രബോധനം കേട്ടു ബുദ്ധിമാന്മാരായിരിപ്പിന്‍ബുദ്ധിമാന്മാരായിരിപ്പിൻ ; അതിനെ ത്യജിച്ചുകളയരുതു.
 
{{verse|34}} ദിവസംപ്രതി എന്റെ പടിവാതില്‍ക്കല്‍പടിവാതിൽക്കൽ ജാഗരിച്ചും എന്റെ വാതില്‍ക്കട്ടളെക്കല്‍വാതിൽക്കട്ടളെക്കൽ കാത്തുകൊണ്ടും എന്റെ വാക്കു കേട്ടനുസരിക്കുന്ന മനുഷ്യന്‍മനുഷ്യൻ ഭാഗ്യവാന്‍ഭാഗ്യവാൻ .
 
{{verse|35}} എന്നെ കണ്ടെത്തുന്നവന്‍കണ്ടെത്തുന്നവൻ ജീവനെ കണ്ടെത്തുന്നു; അവന്‍അവൻ യഹോവയുടെ കടാക്ഷം പ്രാപിക്കുന്നു.
 
{{verse|36}} എന്നോടു പിഴെക്കുന്നവനോ തനിക്കു പ്രാണഹാനി വരുത്തുന്നു; എന്നെ ദ്വേഷിക്കുന്നവരൊക്കെയും മരണത്തെ ഇച്ഛിക്കുന്നു.
വരി 80:
 
{{Navi|
Prev=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 7|
Next=സത്യവേദപുസ്തകം/സദൃശവാക്യങ്ങള്‍സദൃശവാക്യങ്ങൾ/അദ്ധ്യായം 9|
}}