"സത്യവേദപുസ്തകം/സഭാപ്രസംഗി/അദ്ധ്യായം 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സഭാപ്രസംഗി/അദ്ധ്യായം 10
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു; അല്പഭോഷത്വം ജ്ഞാനമാനങ്ങളെക്കാള്‍ജ്ഞാനമാനങ്ങളെക്കാൾ ഘനമേറുന്നു.
 
{{verse|2}} ജ്ഞാനിയുടെ ബുദ്ധി അവന്റെ വലത്തുഭാഗത്തും മൂഢന്റെ ബുദ്ധി അവന്റെ ഇടത്തുഭാഗത്തും ഇരിക്കുന്നു.
 
{{verse|3}} ഭോഷന്‍ഭോഷൻ നടക്കുന്ന വഴിയില്‍വഴിയിൽ അവന്റെ ബുദ്ധി ക്ഷയിച്ചുപോകുന്നു; താന്‍താൻ ഭോഷന്‍ഭോഷൻ എന്നു എല്ലാവര്‍ക്കുംഎല്ലാവർക്കും വെളിവാക്കും.
 
{{verse|4}} അധിപതിയുടെ കോപം നിന്റെ നേരെ പൊങ്ങുന്നു എങ്കില്‍എങ്കിൽ നീ നിന്റെ സ്ഥലം വിട്ടുമാറരുതു; ക്ഷാന്തി മഹാപാതകങ്ങളെ ചെയ്യാതിരിപ്പാന്‍ചെയ്യാതിരിപ്പാൻ കാരണമാകും.
 
{{verse|5}} അധിപതിയുടെ പക്കല്‍നിന്നുപക്കൽനിന്നു പുറപ്പെടുന്ന തെറ്റുപോലെ ഞാന്‍ഞാൻ സൂര്യന്നു കീഴെ ഒരു തിന്മ കണ്ടു;
 
{{verse|6}} മൂഢന്മാര്‍മൂഢന്മാർ ശ്രേഷ്ഠപദവിയില്‍ശ്രേഷ്ഠപദവിയിൽ എത്തുകയും ധനവാന്മാര്‍ധനവാന്മാർ താണനിലയില്‍താണനിലയിൽ ഇരിക്കയും ചെയ്യുന്നതു തന്നേ.
 
{{verse|7}} ദാസന്മാര്‍ദാസന്മാർ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാര്‍പ്രഭുക്കന്മാർ ദാസന്മാരെപ്പോലെ കാല്‍നടയായികാൽനടയായി നടക്കുന്നതും ഞാന്‍ഞാൻ കണ്ടു.
 
{{verse|8}} കുഴി കുഴിക്കുന്നവന്‍കുഴിക്കുന്നവൻ അതില്‍അതിൽ വീഴും; മതില്‍മതിൽ പൊളിക്കുന്നവനെ പാമ്പു കടിക്കും.
 
{{verse|9}} കല്ലു വെട്ടുന്നവന്നു അതുകൊണ്ടു ദണ്ഡം തട്ടും; വിറകു കീറുന്നവന്നു അതിനാല്‍അതിനാൽ ആപത്തും വരും.
 
{{verse|10}} ഇരിമ്പായുധം മൂര്‍ച്ചയില്ലാഞ്ഞിട്ടുമൂർച്ചയില്ലാഞ്ഞിട്ടു അതിന്റെ വായ്ത്തല തേക്കാതിരുന്നാല്‍തേക്കാതിരുന്നാൽ അവന്‍അവൻ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; ജ്ഞാനമോ, കാര്യസിദ്ധിക്കു ഉപയോഗമുള്ളതാകുന്നു.
 
{{verse|11}} മന്ത്രപ്രയോഗം ചെയ്യുംമുമ്പെ സര്‍പ്പംസർപ്പം കടിച്ചാല്‍കടിച്ചാൽ മന്ത്രവാദിയെ വിളിച്ചിട്ടു ഉപകാരമില്ല.
 
{{verse|12}} ജ്ഞാനിയുടെ വായിലെ വാക്കു ലാവണ്യമുള്ളതു; മൂഢന്റെ അധരമോ അവനെത്തന്നേ നശിപ്പിക്കും.
വരി 32:
{{verse|13}} അവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്വവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നേ.
 
{{verse|14}} ഭോഷന്‍ഭോഷൻ വാക്കുകളെ വര്‍ദ്ധിപ്പിക്കുന്നുവർദ്ധിപ്പിക്കുന്നു; സംഭവിപ്പാനിരിക്കുന്നതു മനുഷ്യന്‍മനുഷ്യൻ അറിയുന്നില്ല; അവന്റെ ശേഷം ഉണ്ടാകുവാനുള്ളതു ആര്‍ആർ അവനെ അറിയിക്കും?
 
{{verse|15}} പട്ടണത്തിലേക്കു പോകുന്ന വഴി അറിയാത്ത മൂഢന്മാര്‍മൂഢന്മാർ തങ്ങളുടെ പ്രയത്നത്താല്‍പ്രയത്നത്താൽ ക്ഷീണിച്ചുപോകുന്നു.
 
{{verse|16}} ബാലനായ രാജാവും അതികാലത്തു ഭക്ഷണം കഴിക്കുന്ന പ്രഭുക്കന്മാരും ഉള്ള ദേശമേ, നിനക്കു അയ്യോ കഷ്ടം!
വരി 44:
{{verse|19}} സന്തോഷത്തിന്നായിട്ടു വിരുന്നു കഴിക്കുന്നു; വീഞ്ഞു ജീവനെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിന്നും ഉതകുന്നു.
 
{{verse|20}} നിന്റെ മനസ്സില്‍പോലുംമനസ്സിൽപോലും രാജാവിനെ ശപിക്കരുതു; നിന്റെ ശയനഗൃഹത്തില്‍വെച്ചുപോലുംശയനഗൃഹത്തിൽവെച്ചുപോലും ധനവാനെ ശപിക്കരുതു; ആകാശത്തിലെ പക്ഷി ആ ശബ്ദം കൊണ്ടുപോകുവാനും പറവജാതി ആ കാര്യം പ്രസിദ്ധമാക്കുവാനും മതി.