"സത്യവേദപുസ്തകം/സെഖൎയ്യാവു/അദ്ധ്യായം 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Zechariah}}
{{Navi|
Prev=സത്യവേദപുസ്തകം/സെഖര്‍‌യ്യാവുസെഖർ‌യ്യാവു/അദ്ധ്യായം 9|
Next=സത്യവേദപുസ്തകം/സെഖര്‍‌യ്യാവുസെഖർ‌യ്യാവു/അദ്ധ്യായം 11|
}}
{{SVPM Old Testament}}
 
{{verse|1}} പിന്മഴയുടെ കാലത്തു യഹോവയോടു മഴെക്കു അപേക്ഷിപ്പിന്‍അപേക്ഷിപ്പിൻ ; യഹോവ മിന്നല്‍പിണര്‍മിന്നൽപിണർ ഉണ്ടാക്കുന്നുവല്ലോ; അവന്‍അവൻ അവര്‍ക്കുംഅവർക്കും വയലിലെ ഏതു സസ്യത്തിന്നുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും.
 
{{verse|2}} ഗൃഹബിംബങ്ങള്‍ഗൃഹബിംബങ്ങൾ മിത്ഥ്യാത്വം സംസാരിക്കയും ലക്ഷണം പറയുന്നവര്‍പറയുന്നവർ വ്യാജം ദര്‍ശിച്ചുദർശിച്ചു വ്യര്‍ത്ഥസ്വപ്നംവ്യർത്ഥസ്വപ്നം പ്രസ്താവിച്ചു വൃഥാ ആശ്വസിപ്പിക്കയും ചെയ്യുന്നു; അതുകൊണ്ടു അവര്‍അവർ ആടുകളെപ്പോലെ പുറപ്പെട്ടു ഇടയന്‍ഇടയൻ ഇല്ലായ്കകൊണ്ടു വലഞ്ഞിരിക്കുന്നു.
 
{{verse|3}} എന്റെ കോപം ഇടയന്മാരുടെ നേരെ ജ്വലിച്ചിരിക്കുന്നു; ഞാന്‍ഞാൻ കോലാട്ടുകൊറ്റന്മാരെ സന്ദര്‍ശിക്കുംസന്ദർശിക്കും; സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്റെ ആട്ടിന്‍ആട്ടിൻ കൂട്ടത്തെ സന്ദര്‍ശിച്ചുസന്ദർശിച്ചു അവരെ പടയില്‍പടയിൽ തനിക്കു മനോഹരതുരഗം ആക്കും.
 
{{verse|4}} അവന്റെ പക്കല്‍നിന്നുപക്കൽനിന്നു മൂലക്കല്ലും അവന്റെ പക്കല്‍നിന്നുപക്കൽനിന്നു ആണിയും അവന്റെ പക്കല്‍നിന്നുപക്കൽനിന്നു പടവില്ലും അവന്റെ പക്കല്‍നിന്നുപക്കൽനിന്നു ഏതു അധിപതിയും വരും.
 
{{verse|5}} അവര്‍അവർ യുദ്ധത്തില്‍യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റില്‍ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും; യഹോവ അവരോടുകൂടെയുള്ളതുകൊണ്ടു അവര്‍അവർ കുതിരച്ചേവകര്‍കുതിരച്ചേവകർ ലജ്ജിച്ചുപോവാന്‍ലജ്ജിച്ചുപോവാൻ തക്കവണ്ണം പൊരുതും.
 
{{verse|6}} ഞാന്‍ഞാൻ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും യോസേഫ്ഗൃഹത്തെ രക്ഷിക്കയും എനിക്കു അവരോടു കരുണയുള്ളതുകൊണ്ടു അവരെ മടക്കിവരുത്തുകയും ചെയ്യും; ഞാന്‍ഞാൻ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാന്‍ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ; ഞാന്‍ഞാൻ അവര്‍ക്കുംഅവർക്കും ഉത്തരമരുളും.
 
{{verse|7}} എഫ്രയീമ്യര്‍എഫ്രയീമ്യർ വീരനെപ്പോലെയാകും; അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്നപോലെ സന്തോഷിക്കും; അവരുടെ പുത്രന്മാര്‍പുത്രന്മാർ അതു കണ്ടു സന്തോഷിക്കും; അവരുടെ ഹൃദയം യഹോവയില്‍യഹോവയിൽ ഘോഷിച്ചാനന്ദിക്കും.
 
{{verse|8}} ഞാന്‍ഞാൻ അവരെ വീണ്ടെടുത്തിരിക്കയാല്‍വീണ്ടെടുത്തിരിക്കയാൽ അവരെ ചൂളകുത്തി ശേഖരിക്കും; അവര്‍അവർ പെരുകിയിരുന്നതുപോലെ പെരുകും.
 
{{verse|9}} ഞാന്‍ഞാൻ അവരെ ജാതികളുടെ ഇടയില്‍ഇടയിൽ വിതറും; ദൂരദേശങ്ങളില്‍വെച്ചുദൂരദേശങ്ങളിൽവെച്ചു അവര്‍അവർ എന്നെ ഔര്‍ക്കുംഔർക്കും; അവര്‍അവർ മക്കളോടുകൂടെ ജീവിച്ചു മടങ്ങിവരും.
 
{{verse|10}} ഞാന്‍ഞാൻ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും; അശ്ശൂരില്‍നിന്നുഅശ്ശൂരിൽനിന്നു അവരെ ശേഖരിക്കും; ഗിലെയാദ് ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും; അവര്‍ക്കുംഅവർക്കും ഇടം പോരാതെവരും.
 
{{verse|11}} അവന്‍അവൻ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു, സമുദ്രത്തിലെ ഔളങ്ങളെ അടിക്കും; നീലനദിയുടെ ആഴങ്ങളൊക്കെയും വറ്റിപ്പോകയും അശ്ശൂരിന്റെ ഗര്‍വ്വംഗർവ്വം താഴുകയും മിസ്രയീമിന്റെ ചെങ്കോല്‍ചെങ്കോൽ നീങ്ങിപ്പോകയും ചെയ്യും.
 
{{verse|12}} ഞാന്‍ഞാൻ അവരെ യഹോവയില്‍യഹോവയിൽ ബലപ്പെടുത്തും; അവര്‍അവർ അവന്റെ നാമത്തില്‍നാമത്തിൽ സഞ്ചരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
 
{{Navi|
Prev=സത്യവേദപുസ്തകം/സെഖര്‍‌യ്യാവുസെഖർ‌യ്യാവു/അദ്ധ്യായം 9|
Next=സത്യവേദപുസ്തകം/സെഖര്‍‌യ്യാവുസെഖർ‌യ്യാവു/അദ്ധ്യായം 11|
}}