"സത്യവേദപുസ്തകം/സെഖൎയ്യാവു/അദ്ധ്യായം 11" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സെഖര്‍‌യ്യാവു/അദ്ധ്യായം 11
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Zechariah}}
{{Navi|
Prev=സത്യവേദപുസ്തകം/സെഖര്‍‌യ്യാവുസെഖർ‌യ്യാവു/അദ്ധ്യായം 10|
Next=സത്യവേദപുസ്തകം/സെഖര്‍‌യ്യാവുസെഖർ‌യ്യാവു/അദ്ധ്യായം 12|
}}
{{SVPM Old Testament}}
 
{{verse|1}} ലെബാനോനേ, നിന്റെ ദേവദാരുക്കള്‍ദേവദാരുക്കൾ തീക്കു ഇരയായ്തീരേണ്ടതിന്നു വാതില്‍വാതിൽ തുറന്നുവെക്കുക.
 
{{verse|2}} ദേവദാരു വീണും മഹത്തുക്കള്‍മഹത്തുക്കൾ നശിച്ചും ഇരിക്കയാല്‍ഇരിക്കയാൽ സരളവൃക്ഷമേ, ഔളിയിടുക; ദുര്‍ഗ്ഗമവനംദുർഗ്ഗമവനം വീണിരിക്കയാല്‍വീണിരിക്കയാൽ ബാശാനിലെ കരുവേലങ്ങളേ, ഔളിയിടുവിന്‍ഔളിയിടുവിൻ !
 
{{verse|3}} ഇടയന്മാരുടെ മഹത്വം നശിച്ചിട്ടു അവര്‍അവർ മുറയിടുന്നതു കേട്ടുവോ? യോര്‍ദ്ദാന്റെയോർദ്ദാന്റെ മുറ്റു കാടു നശിച്ചിട്ടു ബാലസിംഹങ്ങളുടെ ഗര്‍ജ്ജനംഗർജ്ജനം കേട്ടുവോ?
 
{{verse|4}} എന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അറുപ്പാനുള്ള ആടുകളെ മേയ്ക്ക.
 
{{verse|5}} അവയെ മേടിക്കുന്നവര്‍മേടിക്കുന്നവർ കുറ്റം എന്നു എണ്ണാതെ അവയെ അറുക്കുന്നു; അവയെ വിലക്കുന്നവരോ: ഞാന്‍ഞാൻ ധനവാനായ്തീര്‍ന്നതുകൊണ്ടുധനവാനായ്തീർന്നതുകൊണ്ടു യഹോവേക്കു സ്തോത്രം എന്നു പറയുന്നു; അവയുടെ ഇടയന്മാര്‍ഇടയന്മാർ അവയെ ആദരിക്കുന്നില്ല.
 
{{verse|6}} ഞാന്‍ഞാൻ ഇനി ദേശനിവാസികളെ ആദരിക്കയില്ല എന്നു യഹോവയുടെ അരുളപ്പാടു; ഞാന്‍ഞാൻ മനുഷ്യരെ ഔരോരുത്തനെ അവനവന്റെ കൂട്ടുകാരന്റെ കയ്യിലും അവനവന്റെ രാജാവിന്റെ കയ്യിലും ഏല്പിക്കും; അവന്‍അവൻ ദേശത്തെ തകര്‍ത്തുകളയുംതകർത്തുകളയും; അവരുടെ കയ്യില്‍നിന്നുകയ്യിൽനിന്നു ഞാന്‍ഞാൻ അവരെ രക്ഷിക്കയുമില്ല.
 
{{verse|7}} അങ്ങനെ അറുപ്പാനുള്ള ആടുകളെ, കൂട്ടത്തില്‍കൂട്ടത്തിൽ അരിഷ്ടത ഏറിയവയെ തന്നേ, മേയിച്ചുകൊണ്ടിരിക്കുമ്പോള്‍മേയിച്ചുകൊണ്ടിരിക്കുമ്പോൾ ഞാന്‍ഞാൻ രണ്ടു കോല്‍കോൽ എടുത്തു ഒന്നിന്നു ഇമ്പം എന്നും മറ്റേതിന്നു ഒരുമ എന്നും പേരിട്ടു; അങ്ങനെ ഞാന്‍ഞാൻ ആടുകളെ മേയിച്ചുകൊണ്ടിരുന്നു.
 
{{verse|8}} എന്നാല്‍എന്നാൽ ഞാന്‍ഞാൻ ഒരു മാസത്തില്‍മാസത്തിൽ മൂന്നു ഇടയന്മാരെ ഛേദിച്ചുകളഞ്ഞു; എനിക്കു അവരോടു വെറുപ്പു തോന്നി, അവര്‍ക്കുംഅവർക്കും എന്നോടും നീരസം തോന്നിയിരുന്നു.
 
{{verse|9}} ഞാന്‍ഞാൻ നിങ്ങളെ മേയ്ക്കയില്ല; മരിക്കുന്നതു മരിക്കട്ടെ, കാണാതെപോകുന്നതു കാണാതൈ പോകട്ടെ; ശേഷിച്ചിരിക്കുന്നവ ഒന്നു ഒന്നിന്റെ മാംസം തിന്നുകളയട്ടെ എന്നു ഞാന്‍ഞാൻ പറഞ്ഞു.
 
{{verse|10}} അനന്തരം ഞാന്‍ഞാൻ ഇമ്പം എന്ന കോല്‍കോൽ എടുത്തു: ഞാന്‍ഞാൻ സകലജാതികളോടും ചെയ്തിരുന്ന എന്റെ നിയമത്തെ മുറിക്കേണ്ടതിന്നു അതിനെ മുറിച്ചുകളഞ്ഞു.
 
{{verse|11}} അതു ആ ദിവസത്തില്‍ദിവസത്തിൽ തന്നേ മുറിഞ്ഞുപോയി; അങ്ങനെ, എന്നെ നോക്കിക്കൊണ്ടിരുന്ന കൂട്ടത്തില്‍കൂട്ടത്തിൽ അരിഷ്ടതയേറിയവ അതു ദൈവത്തിന്റെ അരുളപ്പാടു എന്നു ഗ്രഹിച്ചു.
 
{{verse|12}} ഞാന്‍ഞാൻ അവരോടു: നിങ്ങള്‍ക്കുനിങ്ങൾക്കു മനസ്സുണ്ടെങ്കില്‍മനസ്സുണ്ടെങ്കിൽ എന്റെ കൂലി തരുവിന്‍തരുവിൻ ; ഇല്ലെന്നുവരികില്‍ഇല്ലെന്നുവരികിൽ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവര്‍അവർ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശു തൂക്കിത്തന്നു.
 
{{verse|13}} എന്നാല്‍എന്നാൽ യഹോവ എന്നോടു: അതു ഭണ്ഡാരത്തില്‍ഭണ്ഡാരത്തിൽ ഇട്ടുകളക; അവര്‍അവർ എന്നെ മതിച്ചിരിക്കുന്ന മനോഹരമായോരു വില തന്നേ എന്നു കല്പിച്ചു; അങ്ങനെ ഞാന്‍ഞാൻ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍ഭണ്ഡാരത്തിൽ ഇട്ടുകളഞ്ഞു.
 
{{verse|14}} അനന്തരം ഞാന്‍ഞാൻ , യെഹൂദയും യിസ്രായേലും തമ്മിലുള്ള സഹോദരത്വം ഭിന്നിപ്പിക്കേണ്ടതിന്നു ഒരുമ എന്ന മറ്റെ കോല്‍കോൽ മുറിച്ചുകളഞ്ഞു.
 
{{verse|15}} എന്നാല്‍എന്നാൽ യഹോവ എന്നോടു കല്പിച്ചതു: നീ ഇനി ഒരു തുമ്പുകെട്ട ഇടയന്റെ കോപ്പു എടുത്തുകൊള്‍കഎടുത്തുകൊൾക.
 
{{verse|16}} ഞാന്‍ഞാൻ ദേശത്തില്‍ദേശത്തിൽ ഒരു ഇടയനെ എഴുന്നേല്പിക്കും; അവന്‍അവൻ കാണാതെപോയവയെ നോക്കുകയോ ചിതറിപ്പോയവയെ അന്വേഷിക്കയോ മുറിവേറ്റവയെ പൊറുപ്പിക്കയോ ദീനമില്ലാത്തവയെ പോറ്റുകയോ ചെയ്യാതെ തടിച്ചവയുടെ മാംസം തിന്നുകയും കുളമ്പുകളെ കീറിക്കളകയും ചെയ്യും.
 
{{verse|17}} ആട്ടിന്‍ആട്ടിൻ കൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന തുമ്പുകെട്ട ഇടയന്നു അയ്യോ കഷ്ടം! അവന്റെ ഭുജത്തിന്നും വലങ്കണ്ണിന്നും വരള്‍ചവരൾച! അവന്റെ ഭുജം അശേഷം വരണ്ടും വലങ്കണ്ണു അശേഷം ഇരുണ്ടും പോകട്ടെ.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സെഖര്‍‌യ്യാവുസെഖർ‌യ്യാവു/അദ്ധ്യായം 10|
Next=സത്യവേദപുസ്തകം/സെഖര്‍‌യ്യാവുസെഖർ‌യ്യാവു/അദ്ധ്യായം 12|
}}