"സത്യവേദപുസ്തകം/സെഖൎയ്യാവു/അദ്ധ്യായം 5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സെഖര്‍‌യ്യാവു/അദ്ധ്യായം 5
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Zechariah}}
{{Navi|
Prev=സത്യവേദപുസ്തകം/സെഖര്‍‌യ്യാവുസെഖർ‌യ്യാവു/അദ്ധ്യായം 4|
Next=സത്യവേദപുസ്തകം/സെഖര്‍‌യ്യാവുസെഖർ‌യ്യാവു/അദ്ധ്യായം 6|
}}
{{SVPM Old Testament}}
 
{{verse|1}} ഞാന്‍ഞാൻ വീണ്ടും തല പൊക്കി നോക്കിയപ്പോള്‍നോക്കിയപ്പോൾ, പാറിപ്പോകുന്ന ഒരു ചുരുള്‍ചുരുൾ കണ്ടു.
 
{{verse|2}} അവന്‍അവൻ എന്നോടു: നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്നു: പാറിപ്പോകുന്ന ഒരു ചുരുള്‍ചുരുൾ ഞാന്‍ഞാൻ കാണുന്നു; അതിന്നു ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ടു എന്നു ഞാന്‍ഞാൻ ഉത്തരം പറഞ്ഞു.
 
{{verse|3}} അവന്‍അവൻ എന്നോടു പറഞ്ഞതു: ഇതു സര്‍വ്വദേശത്തിലേക്കുംസർവ്വദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു; മോഷ്ടിക്കുന്നവന്‍മോഷ്ടിക്കുന്നവൻ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും; സത്യം ചെയ്യുന്നവന്‍ചെയ്യുന്നവൻ ഒക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും.
 
{{verse|4}} ഞാന്‍ഞാൻ അതിനെ പുറപ്പെടുവിച്ചിട്ടു അതു കള്ളന്റെ വീട്ടിലേക്കും എന്റെ നാമത്തില്‍നാമത്തിൽ കള്ളസ്സത്യം ചെയ്യുന്നവന്റെ വീട്ടിലേക്കും ചെല്ലും; അതു അവന്റെ വീട്ടിന്നകത്തു താമസിച്ചു, അതിനെ മരവും കല്ലുമായി നശിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
 
{{verse|5}} അനന്തരം എന്നോടു സംസാരിക്കുന്ന ദൂതന്‍ദൂതൻ പുറത്തുവന്നു എന്നോടു: നീ തലപൊക്കി ഈ പുറപ്പെടുന്നതു എന്താകുന്നു എന്നു നോക്കുക എന്നു പറഞ്ഞു.
 
{{verse|6}} അതെന്തെന്നു ഞാന്‍ഞാൻ ചോദിച്ചതിന്നു: പുറപ്പെടുന്നതായോരു ഏഫാ എന്നു അവന്‍അവൻ പറഞ്ഞു; അതു സര്‍വ്വദേശത്തിലുംസർവ്വദേശത്തിലും ഉള്ള അവരുടെ അകൃത്യം എന്നും അവന്‍അവൻ പറഞ്ഞു.
 
{{verse|7}} പിന്നെ ഞാന്‍ഞാൻ വട്ടത്തിലുള്ളോരു ഈയ്യപ്പലക പൊങ്ങിപ്പോകുന്നതും അവിടെ ഏഫയുടെ നടുവില്‍നടുവിൽ ഒരു സ്ത്രീ ഇരിക്കുന്നതും കണ്ടു.
 
{{verse|8}} ഇതു ദുഷ്ടതയാകുന്നു എന്നു പറഞ്ഞു അവന്‍അവൻ അവളെ ഏഫയുടെ അകത്താക്കി ഈയ്യപ്പലകകൊണ്ടു അടെച്ചു.
 
{{verse|9}} ഞാന്‍ഞാൻ പിന്നെയും തലപൊക്കി നോക്കിയപ്പോള്‍നോക്കിയപ്പോൾ, രണ്ടു സ്ത്രീകള്‍സ്ത്രീകൾ പുറത്തു വരുന്നതു കണ്ടു; അവരുടെ ചിറകില്‍ചിറകിൽ കാറ്റുണ്ടായിരുന്നു; അവര്‍ക്കുംഅവർക്കും പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവര്‍അവർ ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ ഏഫയെ പൊക്കിക്കൊണ്ടുപോയി.
 
{{verse|10}} എന്നോടു സംസാരിക്കുന്ന ദൂതനോടു: അവര്‍അവർ ഏഫയെ എവിടേക്കു കൊണ്ടുപോകുന്നു എന്നു ഞാന്‍ഞാൻ ചോദിച്ചു.
 
{{verse|11}} അതിന്നു അവന്‍അവൻ : ശിനാര്‍ദേശത്തുശിനാർദേശത്തു അവര്‍അവർ അവള്‍ക്കുഅവൾക്കു ഒരു വീടു പണിവാന്‍പണിവാൻ പോകുന്നു; അതു തീര്‍ന്നാല്‍തീർന്നാൽ അവളെ സ്വസ്ഥാനത്തു പാര്‍പ്പിക്കുംപാർപ്പിക്കും എന്നു എന്നോടു പറഞ്ഞു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/സെഖര്‍‌യ്യാവുസെഖർ‌യ്യാവു/അദ്ധ്യായം 4|
Next=സത്യവേദപുസ്തകം/സെഖര്‍‌യ്യാവുസെഖർ‌യ്യാവു/അദ്ധ്യായം 6|
}}