"സത്യവേദപുസ്തകം/ഹോശേയ/അദ്ധ്യായം 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഹോശേയ/അദ്ധ്യായം 8
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} അവര്‍അവർ എന്റെ നിയമത്തെ ലംഘിച്ചു എന്റെ ന്യായപ്രമാണത്തിന്നു വിരോധമായി അതിക്രമം ചെയ്തതുകൊണ്ടു കാഹളം വായില്‍വായിൽ വെക്കുക; കഴുകനെപ്പോലെ യഹോവയുടെ ആലയത്തിന്മേല്‍ആലയത്തിന്മേൽ ചാടിവീഴുക.
 
{{verse|2}} അവര്‍അവർ എന്നോടു: ദൈവമേ, യിസ്രായേലാകുന്ന ഞങ്ങള്‍ഞങ്ങൾ നിന്നെ അറിയുന്നു എന്നു നിലവിളിക്കുന്നു.
 
{{verse|3}} യിസ്രായേല്‍യിസ്രായേൽ നന്മയായതിനെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുന്നു; ശത്രു അവനെ പിന്തുടരട്ടെ.
 
{{verse|4}} അവര്‍അവർ രാജാക്കന്മാരെ വാഴിച്ചു, ഞാന്‍ഞാൻ മുഖാന്തരം അല്ലതാനും; ഞാന്‍ഞാൻ അറിയാതെ പ്രഭുക്കന്മാരെ അവര്‍അവർ നിയമിച്ചിരിക്കുന്നു; അവര്‍അവർ ഛേദിക്കപ്പെടേണ്ടതിന്നു വെള്ളികൊണ്ടും പൊന്നുകൊണ്ടും തങ്ങള്‍ക്കുതങ്ങൾക്കു വിഗ്രഹങ്ങളെ ഉണ്ടാക്കി.
 
{{verse|5}} ശമര്‍യ്യയോശമർയ്യയോ, നിന്റെ പശുക്കിടാവിനെ അവന്‍അവൻ വെറുക്കുന്നു; എന്റെ കോപം അവരുടെ നേരെ ജ്വലിക്കുന്നു; അവര്‍ക്കുംഅവർക്കും കുറ്റമില്ലായ്മ എത്രത്തോളം അസാദ്ധ്യമായിരിക്കും?
 
{{verse|6}} ഇതു യിസ്രായേലിന്റെ പണി തന്നേ; ഒരു കൌശലപ്പണിക്കാരന്‍കൌശലപ്പണിക്കാരൻ അതിനെ ഉണ്ടാക്കി, അതു ദൈവമല്ല; ശമര്‍യ്യയുടെശമർയ്യയുടെ പശുക്കിടാവുനുറുങ്ങിപ്പോകും.
 
{{verse|7}} അവര്‍അവർ കാറ്റു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും; അതിന്നു തണ്ടില്ല, ഞാറു മാവിനെ നലകുകയുമില്ല; നല്കിയാലും അന്യജാതികള്‍അന്യജാതികൾ അതിനെ വിഴുങ്ങിക്കളയും.
 
{{verse|8}} യിസ്രായേലിനെ വിഴുങ്ങിപ്പോയി; അവര്‍അവർ ഇപ്പോള്‍ഇപ്പോൾ ജാതികളുടെ ഇടയില്‍ഇടയിൽ ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെയിരിക്കുന്നു.
 
{{verse|9}} അവര്‍അവർ തനിച്ചു നടക്കുന്ന കാട്ടുകഴുതപോലെ അശ്ശൂരിലേക്കു പോയി; എഫ്രയീം ജാരന്മാരെ കൂലിക്കു വാങ്ങിയിരിക്കുന്നു.
 
{{verse|10}} അവര്‍അവർ ജാതികളുടെ ഇടയില്‍നിന്നുഇടയിൽനിന്നു ജാരന്മാരെ കൂലിക്കു വാങ്ങിയാലും ഞാന്‍ഞാൻ ഇപ്പോള്‍ഇപ്പോൾ അവരെ കൂട്ടും; അവര്‍അവർ പ്രഭുക്കന്മാരുടെ രാജാവിന്റെ ചുമടിന്‍ചുമടിൻ കീഴില്‍കീഴിൽ വേഗത്തില്‍വേഗത്തിൽ വേദനപ്പെടും.
 
{{verse|11}} എഫ്രയീം പാപപരിഹാരത്തിന്നായി അനേകം യാഗപീഠങ്ങളെ ഉണ്ടാക്കിയതുകൊണ്ടു, യാഗപീഠങ്ങള്‍യാഗപീഠങ്ങൾ അവന്നു പാപഹേതുവായി തീര്‍ന്നിരിക്കുന്നുതീർന്നിരിക്കുന്നു.
 
{{verse|12}} ഞാന്‍ഞാൻ എന്റെ ന്യായപ്രമാണം അവന്നു പതിനായിരം കല്പനയായി എഴുതിക്കൊടുത്താലും അവ അപൂര്‍വ്വകാര്യമായിഅപൂർവ്വകാര്യമായി എണ്ണപ്പെടുന്നു.
 
{{verse|13}} അവര്‍അവർ എന്റെ അര്‍പ്പണയാഗങ്ങളെഅർപ്പണയാഗങ്ങളെ അറുത്തു മാംസം തിന്നുന്നു; എന്നാല്‍എന്നാൽ യഹോവ അവയില്‍അവയിൽ പ്രസാദിക്കുന്നില്ല; ഇപ്പോള്‍ഇപ്പോൾ അവന്‍അവൻ അവരുടെ അകൃത്യം ഔര്‍ത്തുഔർത്തു അവരുടെ പാപം സന്ദര്‍ശിക്കുംസന്ദർശിക്കും; അവര്‍അവർ മിസ്രയീമിലേക്കു മടങ്ങിപ്പോകേണ്ടിവരും.
 
{{verse|14}} യിസ്രായേല്‍യിസ്രായേൽ തന്നെ ഉണ്ടാക്കിയവനെ മറന്നു മന്ദിരങ്ങളെ പണിതിരിക്കുന്നു; യെഹൂദാ ഉറപ്പുള്ള പട്ടണങ്ങളെ വര്‍ദ്ധിപ്പിച്ചിരിക്കുന്നുവർദ്ധിപ്പിച്ചിരിക്കുന്നു; എന്നാല്‍എന്നാൽ ഞാന്‍ഞാൻ അവന്റെ പട്ടണങ്ങളില്‍പട്ടണങ്ങളിൽ തീ അയക്കും; അതു അവയിലെ അരമനകളെ ദഹിപ്പിച്ചുകളയും.
 
 
"https://ml.wikisource.org/wiki/സത്യവേദപുസ്തകം/ഹോശേയ/അദ്ധ്യായം_8" എന്ന താളിൽനിന്ന് ശേഖരിച്ചത്