"സത്യവേദപുസ്തകം/ഹോശേയ/അദ്ധ്യായം 9" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഹോശേയ/അദ്ധ്യായം 9
 
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} യിസ്രായേലേ, നീ നിന്റെ ദൈവത്തെ വിട്ടു പരസംഗം ചെയ്തുനടക്കയും ധാന്യക്കളങ്ങളില്‍ധാന്യക്കളങ്ങളിൽ ഒക്കെയും വേശ്യാസമ്മാനം ആഗ്രഹിക്കയും ചെയ്തിരിക്കയാല്‍ചെയ്തിരിക്കയാൽ നീ ശേഷം ജാതികളെപ്പോലെ ഘോഷത്തോടെ സന്തോഷിക്കരുതു.
 
{{verse|2}} കളവും ചക്കും അവരെ പോഷിപ്പിക്കയില്ല, പുതുവിഞ്ഞു അതില്‍അതിൽ ഇല്ലാതെയാകും.
 
{{verse|3}} അവര്‍അവർ യഹോവയുടെ ദേശത്തു പാര്‍ക്കുംകയില്ലപാർക്കുംകയില്ല; എഫ്രയീം മിസ്രയീമിലേക്കു മടങ്ങിപ്പോകയും അശ്ശൂരില്‍വെച്ചുഅശ്ശൂരിൽവെച്ചു മലിനമായതു തിന്നുകയും ചെയ്യും.
 
{{verse|4}} അവര്‍അവർ യഹോവേക്കു വീഞ്ഞുപകര്‍ന്നുവീഞ്ഞുപകർന്നു അര്‍പ്പിക്കയില്ലഅർപ്പിക്കയില്ല; അവരുടെ ഹനനയാഗങ്ങള്‍ഹനനയാഗങ്ങൾ അവന്നു പ്രസാദമായിരിക്കയുമില്ല; അവരുടെ അപ്പം അവര്‍ക്കുംഅവർക്കും വിലാപത്തിന്റെ അപ്പംപോലെയിരിക്കും; അതു തിന്നുന്നവനൊക്കെയും അശുദ്ധനായിത്തീരും; അവരുടെ അപ്പം വിശപ്പടക്കുവാന്‍വിശപ്പടക്കുവാൻ മാത്രം അവര്‍ക്കുംഅവർക്കും ഉതകും; അതു യഹോവയുടെ ആലയത്തിലേക്കു വരികയില്ല.
 
{{verse|5}} സഭായോഗദിവസത്തിലും യഹോവയുടെ ഉത്സവദിവസത്തിലും നിങ്ങള്‍നിങ്ങൾ എന്തു ചെയ്യും?
 
{{verse|6}} അവര്‍അവർ നാശത്തില്‍നിന്നുനാശത്തിൽനിന്നു ഒഴിഞ്ഞുപോയാല്‍ഒഴിഞ്ഞുപോയാൽ മിസ്രയീം അവരെ കൂട്ടിച്ചേര്‍ക്കുംകൂട്ടിച്ചേർക്കും; മോഫ് അവരെ അടക്കംചെയ്യും; അവരുടെ വെള്ളികൊണ്ടുള്ള മനോഹരസാധനങ്ങള്‍മനോഹരസാധനങ്ങൾ തൂവേക്കു അവകാശമാകും; മുള്ളുകള്‍മുള്ളുകൾ അവരുടെ കൂടാരങ്ങളില്‍കൂടാരങ്ങളിൽ ഉണ്ടാകും.
 
{{verse|7}} സന്ദര്‍ശനകാലംസന്ദർശനകാലം വന്നിരിക്കുന്നു; പ്രതികാരദിവസം അടുത്തിരിക്കുന്നു; നിന്റെ അകൃത്യബാഹുല്യവും മഹാദ്വേഷവും നിമിത്തം പ്രവാചകന്‍പ്രവാചകൻ ഭോഷനും ആത്മപൂര്‍ണ്ണന്‍ആത്മപൂർണ്ണൻ ഭ്രാന്തനും എന്നു യിസ്രായേല്‍യിസ്രായേൽ അറിയും.
 
{{verse|8}} എഫ്രയീം എന്റെ ദൈവത്തിന്റെ നേരെ പതിയിരിക്കുന്നു; പ്രവാചകന്നോ അവന്റെ എല്ലാവഴികളിലും വേട്ടക്കാരന്റെ കണിയും അവന്റെ ദൈവത്തിന്റെ ആലയത്തില്‍ആലയത്തിൽ പകയം നേരിടും.
 
{{verse|9}} ഗിബെയയുടെ കാലത്തു എന്നപോലെ അവര്‍അവർ വഷളത്വത്തില്‍വഷളത്വത്തിൽ മുഴുകിയിരിക്കുന്നു; അവന്‍അവൻ അവരുടെ അകൃത്യം ഔര്‍ത്തുഔർത്തു അവരുടെ പാപം സന്ദര്‍ശിക്കുംസന്ദർശിക്കും.
 
{{verse|10}} മരുഭൂമിയില്‍മരുഭൂമിയിൽ മുന്തിരിപ്പഴംപോലെ ഞാന്‍ഞാൻ യിസ്രായേലിനെ കണ്ടെത്തി; അത്തിവൃക്ഷത്തില്‍അത്തിവൃക്ഷത്തിൽ ആദ്യം ഉണ്ടായ തലക്കനിപോലെ ഞാന്‍ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടു; ബാല്‍ബാൽ-പെയോരില്‍പെയോരിൽ എത്തിയപ്പോള്‍എത്തിയപ്പോൾ അവര്‍അവർ തങ്ങളെത്തന്നേ ലജ്ജാബിംബത്തിന്നു ഏല്പിച്ചു; അവരുടെ ഇഷ്ടദേവനെപ്പോലെ മ്ളേച്ഛതയുള്ളവരായ്തീര്‍ന്നുമ്ളേച്ഛതയുള്ളവരായ്തീർന്നു.
 
{{verse|11}} എഫ്രയീമിന്റെ മഹത്വം പ്രസവമോ ഗര്‍ഭമോഗർഭമോ ഗര്‍ഭോല്പാദനമോഗർഭോല്പാദനമോ ഒന്നും ഇല്ലാതാകുംവണ്ണം ഒരു പക്ഷിയെപ്പോലെ പറന്നുപോകും.
 
{{verse|12}} അവര്‍അവർ മക്കളെ വളര്‍ത്തിയാലുംവളർത്തിയാലും ഞാന്‍ഞാൻ അവരെ ഒരുത്തനും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും; ഞാന്‍ഞാൻ അവരെ വിട്ടു മാറിപ്പോകുമ്പോള്‍മാറിപ്പോകുമ്പോൾ അവര്‍ക്കുംഅവർക്കും അയ്യോ കഷ്ടം!
 
{{verse|13}} ഞാന്‍ഞാൻ എഫ്രയീമിനെ സോര്‍വരെസോർവരെ കണ്ടെടത്തോളം അതു മനോഹരസ്ഥലത്തുള്ളോരു നടുതല ആകുന്നു; എങ്കിലും എഫ്രയീം തന്റെ മക്കളെ ഘാതകന്റെ അടുക്കല്‍അടുക്കൽ പുറത്തു കൊണ്ടുചെല്ലേണ്ടിവരും.
 
{{verse|14}} യഹോവേ, അവര്‍ക്കുംഅവർക്കും കൊടുക്കേണമേ; നീ എന്തുകൊടുക്കും? അലസിപ്പോകുന്ന ഗര്‍ഭവുംഗർഭവും വരണ്ട മുലയും അവര്‍ക്കുംഅവർക്കും കൊടുക്കേണമേ.
 
{{verse|15}} അവരുടെ ദുഷ്ടതയൊക്കെയും ഗില്ഗാലില്‍ഗില്ഗാലിൽ സംഭവിച്ചു; അവിടെവെച്ചു അവര്‍അവർ എനിക്കു വെറുപ്പായി; അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം ഞാന്‍ഞാൻ ഇനി അവരെ സ്നേഹിക്കാതെ എന്റെ ആലയത്തില്‍നിന്നുആലയത്തിൽനിന്നു അവരെ നീക്കിക്കളയും; അവരുടെ സകല പ്രഭുക്കന്മാരും മത്സരികളത്രേ.
 
{{verse|16}} എഫ്രയീമിന്നു പുഴുകൂത്തു പിടിച്ചു; അവരുടെ വേര്‍വേർ ഉണങ്ങിപ്പോയി; അവര്‍അവർ ഫലം കായിക്കയില്ല; അവര്‍അവർ പ്രസവിച്ചാലും ഞാന്‍ഞാൻ അവരുടെ ഇഷ്ടകരമായ ഗര്‍ഭഫലത്തെഗർഭഫലത്തെ കൊന്നുകളയും.
 
{{verse|17}} അവര്‍അവർ എന്റെ ദൈവത്തെ അനുസരിക്കായ്കകൊണ്ടു അവന്‍അവൻ അവരെ തള്ളിക്കളയും; അവര്‍അവർ ജാതികളുടെ ഇടയില്‍ഇടയിൽ ഉഴന്നു നടക്കേണ്ടിവരും.
 
 
"https://ml.wikisource.org/wiki/സത്യവേദപുസ്തകം/ഹോശേയ/അദ്ധ്യായം_9" എന്ന താളിൽനിന്ന് ശേഖരിച്ചത്