"സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 2:
'''പല്ലവി'''
 
സ്തുതിപ്പിന്‍സ്തുതിപ്പിൻ! സ്തുതിപ്പിന്‍സ്തുതിപ്പിൻ! യേശുദേവനെ —ഹല്ലേലുയ്യാ പാടി
സ്തുതിപ്പിന്‍സ്തുതിപ്പിൻ! സ്തുതിപ്പിന്‍സ്തുതിപ്പിൻ! യേശുദേവനെ!
 
'''അനുപല്ലവി'''
 
സ്തുതിപ്പിന്‍സ്തുതിപ്പിൻ ലോകത്തിന്‍ലോകത്തിൻ പാപത്തെ നീക്കുവാ-
നധിപനായ് വന്ന ദൈവകുഞ്ഞാടിനെ
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!)
 
'''ചരണങ്ങൾ'''
'''ചരണങ്ങള്‍'''
 
കരുണനിറഞ്ഞ കണ്ണുള്ളോനവന്‍കണ്ണുള്ളോനവൻതന്‍തൻ ജനത്തിന്‍ജനത്തിൻ കരച്ചില്‍കരച്ചിൽ
കരളലിഞ്ഞു കേള്‍ക്കുംകേൾക്കും കാതുള്ളോന്‍—ലോകപാപച്ചുമടിനെകാതുള്ളോൻ—ലോകപാപച്ചുമടിനെ
ശിരസ്സുകൊണ്ടു ചു—മന്നൊഴിപ്പതിന്നു
കുരിശെടുത്തു ഗോല്‍—ഗോഥാവില്‍ഗോൽ—ഗോഥാവിൽ പോയോനെ
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!)
 
വഴിയും സത്യവും ജീവനും അവനെ—അവനരികില്‍അവനെ—അവനരികിൽ വരുവിന്‍വരുവിൻ
വഴിയുമാശ്വാസമേകുമേയവൻ — പാപച്ചുമടൊഴിച്ചവൻ
വഴിയുമാശ്വാസമേകുമേയവന്‍ — പാപച്ചുമടൊഴിച്ചവന്‍
മഴയും മഞ്ഞും പെയ്യും‌പൊലുള്ളില്‍പെയ്യും‌പൊലുള്ളിൽ കൃപ
പൊഴിയുമേ മേഘത്തൂണില്‍നിന്നുമേഘത്തൂണിൽനിന്നു പാടി
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!)
 
മരിച്ചവരില്‍മരിച്ചവരിൽ നിന്നാദ്യം ജനിച്ചവന്‍—ഭൂമിജനിച്ചവൻ—ഭൂമി രാജാക്കന്മാരെ
ഭരിച്ചു വാഴുമേക നായകന്‍നായകൻ — നമ്മെ സ്നേഹിച്ചവന്‍സ്നേഹിച്ചവൻ തിരു-
ച്ചോരയില്‍ച്ചോരയിൽ കഴുകി—നമ്മളെയെല്ലാം ശുദ്ധീ-
കരിച്ച വിശ്വസ്ത സാക്ഷിയെ നിനച്ചു
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!)
 
ഏഴു പൊന്‍പൊൻ നിലവിളക്കുകള്‍ക്കുകളുള്ളില്‍നിലവിളക്കുകൾക്കുകളുള്ളിൽ — നിലയങ്കി ധരിച്ചും
ഏഴു നക്ഷത്രം വലങ്കയ്യിലും മാര്‍വ്വില്‍മാർവ്വിൽ പൊന്‍കച്ചപൊൻകച്ച പൂണ്ടും
വായിലിരുമുന-വാളുമഗ്നി ജ്വാല
പോലെ കണ്ണുള്ള മാനവ മകനെ
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!)
 
കാലുകളുലയില്‍കാലുകളുലയിൽ കാച്ചിപ്പഴുപ്പിച്ച — നല്ല പിച്ചളയ്ക്കൊത്തതും
ചേലൊടു മുഖഭാവമാദിത്യന്‍മുഖഭാവമാദിത്യൻ — ശക്തിയോടു പ്രകാശിക്കും
പോലെയും തല—മുടി ധവളപ്പഞ്ഞി-
പോലെയുമിരിക്കുന്ന ദൈവപുത്രനെ
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!)
 
വളരെ വെള്ളത്തിന്നിരച്ചിൽക്കൊത്തതും — ശവക്കല്ലറയ്യിൽനിന്നു
വളരെ വെള്ളത്തിന്നിരച്ചില്‍ക്കൊത്തതും — ശവക്കല്ലറയ്യില്‍നിന്നു
വെളിയെ മരിച്ചോരുയിര്‍ത്തുമരിച്ചോരുയിർത്തു വരുവാനായ് — തക്കവല്ലഭമുള്ളതും
എളിയ ജനം ചെവിക്കൊള്‍വതുമായചെവിക്കൊൾവതുമായ
വലിയ ഗംഭീര ശബ്ദമുള്ളോനെ
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!)
 
വലിയ ദൈവദൂതന്റെ ശബ്ദവും — ദേവകാഹളവും, തന്റെ
വിളിയോടിട കലര്‍ന്ന്കലർന്ന് മുഴങ്ങവേ — വാനലോഅകത്തില്‍വാനലോഅകത്തിൽ നിന്നേശു
ജ്വലിക്കുമഗ്നി മേ—ഘത്തില്‍മേ—ഘത്തിൽ വെളിപ്പെടും
കലങ്ങും ദുഷ്ടര്‍ദുഷ്ടർ, ത—ന്മക്കളാനന്ദിക്കും
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!)
 
മന്നവ മന്നവനാകുന്ന മശിഹായെ — മഹാസേനയിന്‍മഹാസേനയിൻ കര്‍ത്തനെകർത്തനെ!
മണ്ണും വിണ്ണും പടച്ചവനെ മനുവേല! മനു നന്ദനനേ പര
നന്ദനനെ—മരി നന്ദനനെ രാജ-
നന്ദനനെ നിങ്ങള്‍—നന്ദിയോടുനിങ്ങൾ—നന്ദിയോടു പാടി
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!)
 
ഹല്ലേലുയ്യാ പാടി സ്തുതിപ്പിന്‍സ്തുതിപ്പിൻ യേശുവെ — യേശുനാമത്തിനു ജയം
അല്ലലെല്ലാം അവന്‍അവൻ അകലെക്കളയുമേ — യേശുരാജാവിന്നോശന്നാ
നല്ലവനാം യേശു രാജന്‍രാജൻ വരും സര്‍വ്വസർവ്വ
വല്ലഭാ യേശുവേ! വേഗം വരേണമെ
::::::::::(സ്തുതിപ്പിൻ! സ്തുതിപ്പിൻ!)
::::::::::(സ്തുതിപ്പിന്‍! സ്തുതിപ്പിന്‍!)
</poem>
==പുറത്തേക്കുള്ള കണ്ണികള്‍കണ്ണികൾ ==
*http://www.youtube.com/watch?v=9pXjxi1KqIU
 
[[Category:യുസ്തൂസ് യോസഫ് രചിച്ച കീര്‍ത്തനങ്ങള്‍കീർത്തനങ്ങൾ]]